Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം ടെക്‌സ്‌റ്റൈല്‍സില്‍ ഇടതു യൂണിയനുകളുടെ പോര്,

സീസണ്‍സമയത്ത് പഞ്ഞി വാങ്ങിക്കാത്തതും ഉല്പാ ദിപ്പിക്കുന്ന നൂല് കൃത്യസമയത്ത് വില്ക്കാന്‍ സാധിക്കാത്തതും മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതകൊണ്ടാണെന്ന് എഐടിയുസി ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 10:54 am IST
in Kottayam

കോട്ടയം: കോട്ടയം ടെക്‌സ്‌റ്റൈല്‍സ് മാനേജ്‌മെന്റ് നടപടികള്‍ക്കെതിരെ എഐടിയുസി സമരത്തിന്. സ്ത്രീകളുള്‍പ്പെടെയുള്ള തൊഴിലാളികളോട് മാനേജ്‌മെന്റ് സ്വീകരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഫെബ്രുവരി രണ്ടിന് കമ്പനിയിലേക്ക് മാര്‍ച്ച് നടത്താനാണ് യൂണിയന്റെ തീരുമാനം.  

 സീസണ്‍സമയത്ത് പഞ്ഞി വാങ്ങിക്കാത്തതും ഉല്പാദിപ്പിക്കുന്ന നൂല് കൃത്യസമയത്ത് വില്ക്കാന്‍ സാധിക്കാത്തതും മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതകൊണ്ടാണെന്ന് എഐടിയുസി ആരോപിക്കുന്നു. മാനേജ്‌മെന്റിന്റെ ഇത്തരം നടപടിമൂലം 2007 മുതല്‍ കമ്പനി  നടഷ്ടത്തിലായെന്നും വൈദ്യുതി ചാര്‍ജ്ജ് അടയ്‌ക്കാനാവാത്ത സാഹചര്യം ഉണ്ടാക്കിയെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.  

 2020 ഫെബ്രുവരി ഏഴിന് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചതിനാല്‍ കമ്പനി ലേഓഫ് ചെയ്തു. ലേഓഫില്‍ പകുതി വേതനം നല്കണമെന്ന നിയമം പാലിക്കപ്പെട്ടില്ല. ഫാക്ടറീസ് ആക്ട് അനുസരിച്ച് സ്ത്രീ തൊഴിലാളികളെ രാത്രി പത്തുമണിക്ക് ശേഷം ജോലി ചെയ്യിക്കാന്‍ പാടില്ലെന്നാണ് നിയമം. 2015ല്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറി ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്ത്രീ തൊഴിലാളികളെ രാത്രി പത്തുമണിക്ക് ബലമായി ഇറക്കിവിട്ടു. ഇതുമൂലം രണ്ട് മണിക്കൂര്‍ മില്ല് പ്രവര്‍ത്തിപ്പിക്കാതെ ഉത്പാദനം കുറഞ്ഞത് നഷ്ടത്തിന് ആക്കം കൂട്ടിയെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.  

 കോര്‍പ്പറേഷന്റെ മറ്റു മില്ലുകളില്‍ എട്ടിന് തുടങ്ങുന്ന ഷിഫ്റ്റ് ആറുമണിക്കാക്കി നോട്ടീസിട്ടു. കോട്ടയം ടെക്‌സ്‌റ്റൈല്‍സ് മാനേജ്‌മെന്റ് എട്ട് മണി ഷിഫ്റ്റ് ആറ് മണിക്ക് തുടങ്ങാന്‍ നോട്ടീസിട്ടെങ്കിലും സിഐടിയു യൂണിയന്‍ ഹൈക്കോടതിയില്‍ കേസ് നല്കി. ഇതുമൂലം ഷിഫ്റ്റ് മാറ്റുവാന്‍ സാധിക്കാതെ ഉത്പാദന നഷ്ടം തുടര്‍ന്നത് സ്ത്രീ തൊഴിലാളികളെ കൂടുതല്‍ ദുരിതത്തിലാക്കിയതായും എഐടിയുസി ആരോപിക്കുന്നു.  

വ്യവസായ മന്ത്രിയുടെ നിര്‍ദേശ പ്രകാരം രണ്ട് തവണ എഐടിയുസി നേതാക്കള്‍ സിഐടിയു കോട്ടയം ഡിസി ഓഫീസില്‍ ചര്‍ച്ച നടത്തി. കമ്പനി മാനേജ്‌മെന്റ്, ബോര്‍ഡ് ചെയര്‍മാന്‍, ഡയറക്ടേഴ്‌സ് മുഴുവന്‍ യൂണിയനുകളുടെയും നേതാക്കള്‍  എന്നിവരെ പങ്കെടുപ്പിച്ച് ചേര്‍ന്ന യോഗത്തില്‍ കമ്പനി തുറക്കുന്നതിന് തീരുമാനം ഉണ്ടായി.  ഈ തീരുമാനവും അട്ടിമറിക്കപ്പെട്ടു. തുടര്‍ന്ന് വ്യവസായ മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കമ്പനി തുറക്കുന്നതിനും സ്ത്രീകളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുമെന്നും ഉറപ്പു നല്കി. എന്നാല്‍ കമ്പനി തുറന്നപ്പോള്‍ എഐടിയുസി യൂണിയനിലെ 17 സ്ത്രീ തൊഴിലാളികളെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലേക്ക് സ്ഥലം മാറ്റി. 

യൂണിയന്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് സ്ത്രീകളെ സസ്‌പെന്റ് ചെയ്തു. സ്ഥലം മാറ്റം ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് തിരികെ ജോലിയില്‍ കയറിയവരോട് ക്രൂരമായ നടപടികളാണ് മാനേജ്‌മെന്റ് കൈക്കൊള്ളുന്നതെന്നും എഐടിയുസി നേതാക്കള്‍ പറയുന്നു.

Tags: kottayamLeft Uniontextiles
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.