Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ദേശീയപാത വഴി യാത്രാക്ലേശം രൂക്ഷം: കെഎസ്ആര്‍ടി സര്‍വ്വീസ് വല്ലപ്പോഴും

ദേശീയപാത വഴി ഏഴ് മണികഴിഞ്ഞാല്‍ തന്നെ വല്ലപ്പോഴും വന്നുപോകുന്ന ടൗണ്‍ ടു ടൗണ്‍ ബസ് മാത്രം. എട്ട് മണികഴിഞ്ഞാല്‍ മാത്രമേ സാധാരണ സ്റ്റോപ്പുകളില്‍ ഈ ബസ് നിര്‍ത്തുകയുള്ളു. മാത്രമല്ല ടിക്കറ്റില്‍ മാറ്റം വരുത്താന്‍ സാധിക്കാത്തിനാല്‍ സ്റ്റേജ് കണക്കാക്കിയുള്ള അധികം പൈസ കൊടുത്ത് യാത്ര ചെയ്യേണ്ട ദുരവസ്ഥയും സാധാരണക്കാരനായ യാത്രക്കാരനെ ബാധിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2022, 11:31 am IST
in Kasargod

കാഞ്ഞങ്ങാട്: കാസര്‍കോട്, കാഞ്ഞങ്ങാട് ദേശീയപാത വഴി രാവിലേയും വൈകുന്നേരവും യാത്രക്ലേശം രൂക്ഷമാവുന്നു. മണിക്കൂറുകള്‍ കാത്ത് നിന്നാല്‍ പോലും ഒരു കെഎസ്ആര്‍ടിസി ബസ് കാണാന്‍ കിട്ടില്ല. രാവിലെ എട്ട് മണി മുതല്‍ ഒമ്പത് മണി വരെയുള്ള സമയത്താണ് യാത്ര ദുസ്സഹമായ അനുഭവപ്പെടുന്നത്.  

മാവുങ്കാല്‍ ജംഗ്ഷനില്‍ ഈ സമയത്ത് ഇരുന്നൂറിലധികം യാത്രക്കാരുണ്ടാവും ദേശീപാത വഴിയുള്ള ബസും കാത്ത്. ജോലിക്ക് പോകുന്ന തൊഴിലാളികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികളും തുടങ്ങി നൂറുകണക്കിന് പേരാണ് ദേശീയ പാതയോരത്ത് രാവിലെ മുതല്‍ ബസിനേയും കാത്തിരിക്കുന്നത്. പല ദിവസങ്ങളിലും തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ഇടപെടുന്ന സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. ഇതേ സമയം കെഎസ്ടിപി വഴി ബസുകള്‍ യഥേഷ്ടം ഓടുന്നു.  

ലോക് ഡൗണിന് മുമ്പെ അത്യാവശ്യത്തിന് സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നാമമാത്രമായ ബസുകള്‍ മാത്രമാണ് ദേശീയപാത വഴി ഓടികൊണ്ടിരിക്കുന്നത്. വൈകുന്നേരവും ഇതേ സ്ഥിതിയാണ്. രാത്രിയായാല്‍ സ്ഥിതി ഇതിനേക്കാള്‍ ഭയാനകവും. കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് കെഎസ്ടിപി റോഡ് വഴി 9 മണികഴിഞ്ഞാല്‍ ബസില്ല.  

ദേശീയപാത വഴി ഏഴ് മണികഴിഞ്ഞാല്‍ തന്നെ വല്ലപ്പോഴും വന്നുപോകുന്ന ടൗണ്‍ ടു ടൗണ്‍ ബസ് മാത്രം. എട്ട് മണികഴിഞ്ഞാല്‍ മാത്രമേ സാധാരണ സ്റ്റോപ്പുകളില്‍ ഈ ബസ് നിര്‍ത്തുകയുള്ളു.  മാത്രമല്ല ടിക്കറ്റില്‍ മാറ്റം വരുത്താന്‍ സാധിക്കാത്തിനാല്‍ സ്റ്റേജ് കണക്കാക്കിയുള്ള അധികം പൈസ കൊടുത്ത് യാത്ര ചെയ്യേണ്ട ദുരവസ്ഥയും സാധാരണക്കാരനായ യാത്രക്കാരനെ ബാധിക്കുന്നു. 

8 മണിക്ക് ശേഷം ഓഡിനറി ബസുകള്‍ സര്‍വ്വീസ് നടത്തണമെന്ന യാത്രക്കാരുടെ ആവശ്യം ഇതുവരെ കെഎസ്ആര്‍ടിസി അധികൃതര്‍ പരിഗണിച്ചിട്ടില്ല. ദേശീയപാത നവീകരണവും യാത്രക്കാരെ സാരമായി ബാധിക്കുന്നുണ്ട്. മഴ മാറിയതും ദേശീയ പാത വികസനവും കാരണം ഇതുവഴിയുള്ള യാത്ര ദുസ്സഹമാകുന്നു.  

നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പൊടിശല്യവും രൂക്ഷമാണ്. ദേശീയ പാതയോരങ്ങളിലെ മരങ്ങള്‍ വെട്ടിമുറിച്ചതാണ് പൊടിശല്യം ഇത്രയ്‌ക്ക് രൂക്ഷമാകാന്‍ ഇടയാക്കിയത്.  പാതയോരത്ത് മാലിന്യം കൊണ്ട് തള്ളുന്നതും ദുര്‍ഗന്ധം രൂക്ഷമാക്കുന്നു. മീന്‍ വണ്ടികളാണ് മറ്റൊരു കാരണം. വണ്ടികളിലെ മലിന ജലം റോഡില്‍ ഒഴുക്കി കൊണ്ടുള്ള ഓട്ടം ദുര്‍ഗന്ധത്തിന് പുറമേ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു.

അറവ് ശാലകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് റോഡരികില്‍ വലിച്ചെറിയുന്നത് തെരുവ് പട്ടികളുടെ വളര്‍ച്ചയ്‌ക്കും ഇത് കരാണമാകുന്നുണ്ട്. ബസ് യാത്രാ നിരക്കിലും വലിയ വര്‍ദ്ധനവ് ഉണ്ടായതും സാധാരണക്കാന് ഇരുട്ടടിയായി.

Tags: ഐഎസ്kasargodKanhangadകെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.