Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘വണ്ടിയില്‍ ബീഫും കൂടി ഉണ്ടായിരുന്നുവെന്ന് പറയാമായിരുന്നു; സ്വര്‍ണ്ണം കടത്തുന്ന സുഡുവും പറയും തൊപ്പിയാണോ പ്രശ്‌നം’; അഫ്‌സല്‍ മനായി ട്രോള്‍ ‘എയറില്‍’

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പുനലൂര്‍ കുളത്തൂപ്പുഴ സ്വദേശിയായ അഫ്‌സല്‍ മനായി എന്ന യുവാവാണ് ഓച്ചിറ ഐഎസ്എച്ച്ഒ പി. വിനോദിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 10:17 pm IST
in Social Trend

തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങള്‍ക്കിടെ വാഹന പരിശോധന (police vehicle checking) നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ മതവിദ്വേഷ പ്രചാരണവുമായെത്തിയവരെ ‘എയറില്‍’ ആക്കി സോഷ്യല്‍ മീഡിയ.  മതംപറഞ്ഞ് സമൂഹത്തില്‍ കുത്തിതിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ച ഇസ്ലാമിസ്റ്റുകളെ (islamist) ട്രോളിലൂടെ തുറന്നു കാട്ടിയിരിക്കുകയാണ് നവമാധ്യമങ്ങളില്‍ (Social media) ഉള്ളവര്‍.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പുനലൂര്‍ കുളത്തൂപ്പുഴ സ്വദേശിയായ അഫ്‌സല്‍ മനായി എന്ന യുവാവാണ് ഓച്ചിറ ഐഎസ്എച്ച്ഒ പി. വിനോദിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയത്.  കായംകുളം എംഎസ്എം കോളേജില്‍ ( Milad-E-Sherif Memorial (MSM) College  Kayamkulam ) പഠിക്കുന്ന സഹോദരിയെ കൂട്ടിക്കൊണ്ടു വരാനെന്ന പേരില്‍ മാരുതി കാറില്‍ അമ്മയ്‌ക്കും സഹോദരനുമൊപ്പം എത്തിയ അഫ്‌സല്‍ മനായിയെ ഓച്ചിറയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം തടഞ്ഞു നിര്‍ത്തി.  

സത്യവാങ്മൂലത്തില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം കടത്തി വിടാന്‍ തയ്യാറായില്ല. തുടര്‍ന്ന് അമ്മയെയും ഇളയ സഹോദരനെയും വാഹനത്തില്‍ നിന്ന് പുറത്തിറക്കിയ ശേഷം അമ്മ ബുര്‍ക്ക ധരിച്ചതിന്റെ പേരില്‍ വാഹനം കടത്തി വിടുന്നില്ലെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും പേരും സഹിതം ഫേസ് ബുക്ക് പോസ്റ്റിട്ടു.

 എന്നാല്‍, ഈ ആരോപണം ശരിയല്ലെന്ന് ഈ സമയം അവിടെ ഉണ്ടായിരുന്നവര്‍ തന്നെ സ്ഥിരീകരിച്ചു. ഇതോടെയാണ് അഫ്‌സല്‍ മനായിയും കുടുംബത്തെയും സോഷ്യല്‍ മീഡിയ ‘എയറില്‍’ ആക്കിയത്. സ്വര്‍ണ്ണം കടത്തുന്നത് പിടിക്കുമ്പോള്‍ വരെ ഇത്തരം ഇരവാദം ഉയരുമെന്നാണ് സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെ പറയുന്നത്. വണ്ടിയില്‍ കുറച്ച് ബീഫും കൂടി ഉണ്ടായിരുന്നുവെന്ന് പറയാമായിരുന്നുവെന്നും ഔട്ട്‌സ്‌പോക്കണ്‍ (outspoken) പേജ് ട്രോളിയിട്ടുണ്ട്.  

അഫ്‌സലിന്റെ ഫേസ്ബുക്ക് പോസ്റ്റ് മതതീവ്രവാദ സംഘടനയില്‍ പെട്ടവര്‍ ഏറ്റുപിടിച്ചിട്ടുണ്ട്. കൂട്ടത്തില്‍ രണ്ട് ദൃശ്യമാധ്യമങ്ങളും. എന്നാല്‍, കൃത്യനിര്‍വഹണം നിര്‍വഹിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടത്തിയ മതവിദ്വേഷ പ്രചാരണത്തില്‍ വലിയ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.  

പോലീസുകാര്‍ നിരവധി വാഹനങ്ങള്‍ പരിശോധിക്കുന്നതും കൃത്യമായ രേഖകള്‍ ഇല്ലാത്ത വാഹനങ്ങള്‍ തിരിച്ചു വിടുന്നതുമായി വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. തെറ്റായ വിവരങ്ങളിലൂടെ വര്‍ഗീയ പ്രചരണം നടത്തിയ അഫ്‌സലിനെതിരെ കേസെടുക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു.  

Tags: keralaമുസ്ലിങ്ങള്‍പോലീസ്ഫെയ്സ്ബുക്ക്മാധ്യമ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.