Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തുല്യശക്തികളുടെ പോരാട്ടം

ഇതിഹാസ ഭാരതം

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jan 23, 2022, 06:00 am IST
in Samskriti

പിറ്റേന്നു പ്രഭാതത്തില്‍ ഭീഷ്മന്‍ യുദ്ധക്കളത്തിലെത്തി. ഭാര്‍ഗവരാമന്‍ തേര്‍പൂട്ടി യുദ്ധസന്നദ്ധനായി നിന്നു. ഭീഷ്മന്‍ തേരില്‍നിന്നിറങ്ങി ഭാര്‍ഗവരാമന്റെ മുന്നിലെത്തി അഭിവാദ്യം ചെയ്തു തിരിച്ചുവന്നു തേരിലേറി. ഭീഷ്മന് ഇന്നു ഭീതിയൊട്ടുമില്ലാതായാരിക്കുന്നു. പരസ്പരം അനവധി അസ്ത്രങ്ങള്‍ വാരിപ്രയോഗിച്ചുകൊണ്ടിരുന്നു. അനന്തരം ദിവ്യാസ്ത്രങ്ങളിലേക്ക് ഇരുവരും കടന്നു. ഭാര്‍ഗവരാമനു ഇടതുവശം വന്ന ഭീഷ്മന്റെ നേര്‍ക്ക് രാമനയച്ച ശരം ഭീഷ്മന്റെ നെഞ്ചില്‍ തറച്ചു. ഭീഷ്മന്‍ മോഹാലസ്യത്തെടെ ഇരുന്നുപോയി.  സാരഥി അതുകണ്ടു ഭീഷ്മനെ ദൂരേക്കു മാറ്റി. മോഹാലസ്യം മാറി യുദ്ധഭൂമിയില്‍ തിരിച്ചെത്തിയ ഭീഷ്മന്‍ പിന്നീട് ഘോരാസ്ത്രങ്ങളെയ്തുകൊണ്ടിരുന്നു. ഒരിക്കല്‍ കാലനുതുല്യമായ ദീപ്താസ്ത്രത്തെ ഭീഷ്മന്‍ തൊടുത്തുവിട്ടു. ആ അസ്ത്രമേറ്റ് ഭാര്‍ഗവരാമന്‍ ഭൂമിയില്‍ പതിച്ചു. ഋഷിമാരും ദേവഗണങ്ങളും അകൃതവ്രണനും അംബയും മറ്റും ഭാര്‍ഗവരാമന്റെ ചുറ്റുംകൂടി സമാശ്വസിപ്പിച്ചു. അവര്‍ ജയഭേരിമുഴക്കി. ഭാര്‍ഗവരാമന്‍ ആലസ്യംവിട്ടെഴുന്നേറ്റു.  

പരസ്പരമയച്ച ദിവ്യാസ്ത്രമേറ്റു മോഹാലസ്യപ്പെട്ടു വീണും, എഴുന്നേറ്റും, വീണ്ടും യുദ്ധംചെയ്തും ആങ്ങനെ ആകെ കലുഷിതമായ ഇരുപത്തുമൂന്നു ദിവസം പിന്നിട്ടു. ഭാര്‍ഗവരാമനെയ്തുവിട്ട ദിവ്യാസ്ത്രങ്ങളെയും ഭീഷ്മന്‍ പ്രത്യസ്ത്രംകൊണ്ട് മുറിച്ചുകൊണ്ടിരുന്നു. ഒരു വേള ഭീഷ്മന്റെ തേരാളി അസ്ത്രമേറ്റു മരിച്ചുവീണു. അങ്ങോട്ടേയ്‌ക്ക് ശ്രദ്ധപോയ ഭീഷ്മന്റെ നേര്‍ക്ക് ഭാര്‍ഗവരാമന്‍ മൃത്യുസമാനമായ അസ്ത്രമയച്ചു. അതു ഭീഷ്മന്റെ കൈത്തണ്ടയില്‍പ്പതിച്ച് അസ്ത്രത്തോടെ മറിഞ്ഞുവീണു. അതുകണ്ട് ഭീഷ്മന്‍ മരിച്ചെന്നുകരുതി ഭാര്‍ഗവരാമന്‍ ആര്‍പ്പുവിളിച്ചുല്ലസിച്ചു. അത്യുച്ചത്തില്‍ അലറി. വീണുപോകുന്ന ഭീഷ്മനെ സൂര്യാഗ്നിസമാനരായ എട്ടു ദേവരൂപങ്ങള്‍ താങ്ങിയെടുത്തു. അവരുടെ സമാശ്വാസവാക്കുകള്‍ കേട്ട് തേരിലിരുന്ന ഭീഷ്മന്‍ തന്റെ കുതിരകളെ ഓടാതെ നിയന്ത്രിച്ചു പിടിച്ചുനില്‍ക്കുന്ന അമ്മ ഗംഗയെക്കണ്ടു. അച്ഛനമ്മമാരുടെ കാലുകള്‍ കൂപ്പി ഭീഷ്മന്‍ വീണ്ടും തേരിലേറി. അമ്മയെ യാത്രയാക്കി.

വീണ്ടുമുണ്ടായ ഉഗ്രയുദ്ധത്തില്‍ ഭീഷ്മന്‍ ഭാര്‍ഗവരാമന്റെ ഹൃദയം കീറുംമട്ടില്‍ ഒരമ്പയച്ചു. അതു ചെന്നുകൊണ്ട് രാമന്‍ മോഹാലസ്യപ്പെട്ട് വില്ലുവിട്ടു മുട്ടുകുത്തി വീണു. രാമന്‍ പതിച്ചപ്പോള്‍ ചോരപെയ്യുന്ന കാറുകള്‍ ആകാശത്തുനിറഞ്ഞു. കൊള്ളിമീനും ഇടിയും മിന്നലും ലോകം മൂടി. ദീപ്തമായ സൂര്യനെ രാഹു മൂടി. കൊടുങ്കാറ്റുവീശി ഭൂമിയെ വിറപ്പിച്ചു. കഴുകന്മാര്‍ കൂട്ടമായെത്തി.  കുറുക്കന്മാര്‍ അതിഘോരം ഓരിയിട്ടു. ആരും തൊടാതെ പെരുമ്പറകള്‍ ശബ്ദിച്ചുകൊണ്ടിരുന്നു. മഹാത്മാവായ ഭൃഗുരാമന്‍ ഭൂമിയില്‍ വീണപ്പോള്‍ ഇങ്ങനെ ഭീഷണമായ ഉത്പ്പാതങ്ങള്‍ പലതുമുണ്ടായി.

ഉടനെ ഭാര്‍ഗവരാമന്‍ പിടഞ്ഞെഴുന്നേറ്റു.  ക്രോധംകൊണ്ടു മൂര്‍ച്ഛിതനായ അദ്ദേഹം ഭീഷ്മന്റെ നേര്‍ക്ക് അമ്പെടുത്തപ്പോള്‍ ഭീഷ്മന്‍ അതു തടുത്തു.  കനിവേറുന്ന മാമുനികളില്‍ കോപംപൂണ്ട ഭാര്‍ഗവരാമന്‍ കാലാഗ്നിസമമായ ഒരസ്ത്രം പ്രയോഗിച്ചു.  അതോടെ നേരം സന്ധ്യയായിക്കഴിഞ്ഞു. അന്നത്തെ യുദ്ധം അവസാനിച്ചു.

(തുടരും)

Tags: കഥമഹാഭാരതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.