Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളത്തില്‍ പടരുന്നത് സിപിഎം വകഭേദം

സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎം കൊവിഡ് നിയന്ത്രണങ്ങളെ ആസൂത്രിതമായി അട്ടിമറിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ സമ്മേളനങ്ങളില്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തുന്നതാണ് ജനങ്ങള്‍ കണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 05:00 am IST
in Editorial

കൊവിഡ് മൂന്നാം തരംഗം വലിയ നാശം വിതച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രതിദിന രോഗവ്യാപന നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയോളം കേരളത്തില്‍ കൂടുതലാണ്. മരണനിരക്കിലും കേരളം മുന്നിലാണ്. മഹാരാഷ്‌ട്ര കഴിഞ്ഞാല്‍ കൊവിഡ് മൂലം ഏറ്റവും അധികം പേര്‍ മരിച്ചിട്ടുള്ളത് കേരളത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ അനാസ്ഥ. പൊള്ളയായ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും ജനങ്ങളെ കബളിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുന്നു. സര്‍ക്കാര്‍ പുറത്തുവിടുന്നതിനപ്പുറമാണ് യഥാര്‍ത്ഥ കണക്കുകളെന്നും ജനസംഖ്യയുടെ വലിയൊരു വിഭാഗം രോഗത്തിന്റെ പിടിയിലാണെന്നും കരുതേണ്ടിയിരിക്കുന്നു. വാക്കുകളില്‍ മാത്രമാണ് സര്‍ക്കാരിന്റെ രോഗപ്രതിരോധം. മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും മറ്റുമുള്ള അനാസ്ഥയ്‌ക്കുനേരെ അധികൃതര്‍ ബോധപൂര്‍വം കണ്ണടയ്‌ക്കുകയാണ്. സ്ഥാപനങ്ങളിലും പൊതുവിടങ്ങളിലും മറ്റുമുള്ള സാന്നിറ്റൈസേഷന്‍ സര്‍ക്കാര്‍ മറന്നുകളഞ്ഞിരിക്കുന്നു.

സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎം കൊവിഡ് നിയന്ത്രണങ്ങളെ ആസൂത്രിതമായി അട്ടിമറിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ സമ്മേളനങ്ങളില്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തുന്നതാണ് ജനങ്ങള്‍ കണ്ടത്. മാനദണ്ഡങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് അഞ്ഞൂറിലേറെപ്പേരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്തും തൃശൂരും നടത്തിയ മെഗാ തിരുവാതിരകള്‍ കൊവിഡ് വ്യാപനത്തിന് ആക്കംകൂട്ടി. ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുത്ത ചില നേതാക്കളും രോഗികളായി. രോഗികളുടെ എണ്ണത്തില്‍ ഇത്ര വലിയ കുതിപ്പുണ്ടാകാന്‍ കാരണം സിപിഎമ്മിന്റെ സമ്മേളനങ്ങളാണെന്ന് വ്യക്തമാകുകയാണ്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് വിമര്‍ശനമുയരുകയും, സമൂഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ മരണത്തിന്റെ വ്യാപാരികളായി മാറിയ സിപിഎം നേതാക്കള്‍ അധികാര ധാര്‍ഷ്ട്യം പ്രകടിപ്പിച്ച് ജനങ്ങളെ കൊലയ്‌ക്കു കൊടുക്കുകയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നിയമം പാലിച്ച് നടക്കുമെന്ന് പറയുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. അഴിമതിയിലും അക്രമരാഷ്‌ട്രീയത്തിലുമെന്നപോലെ, കൊവിഡ് പ്രതിരോധത്തിലും പൊതുനിയമമല്ല, പാര്‍ട്ടിയുടെ നിയമങ്ങളാണ് തങ്ങള്‍ക്ക് ബാധകമെന്നാണ് സിപിഎം നേതൃത്വം പ്രഖ്യാപിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ഇക്കാര്യത്തില്‍ സിപിഎമ്മിന് സമ്പൂര്‍ണമായി കീഴടങ്ങിയിരിക്കുകയാണ്. ആരോഗ്യമന്ത്രി പാര്‍ട്ടിയുടെ കയ്യിലെ കളിപ്പാവയായി മാറിയിരിക്കുന്നു.

നിയന്ത്രണങ്ങള്‍ പാലിച്ചാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതെന്ന് സിപിഎം പറയുന്നതിന്റെ കാപട്യമാണ് കാസര്‍കോഡ് വ്യക്തമായത്. പൊതുസമ്മേളനങ്ങള്‍ വിലക്കി ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവ് സിപിഎമ്മിനുവേണ്ടി പിന്‍വലിക്കുകയായിരുന്നു. ഇതിനെതിരായ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്‍പതില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന സമ്മേളനം വിലക്കിയത് സിപിഎമ്മിന് തിരിച്ചടിയായി. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സിപിഎം നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ ജനവഞ്ചനയാണെന്ന് ഇതില്‍നിന്ന് വ്യക്തമാവുന്നു.  

ഒന്നാം പിണറായി സര്‍ക്കാരിന്റെ സ്വര്‍ണകള്ളക്കടത്ത് ഉള്‍പ്പെടെയുള്ള അഴിമതിക്കെതിരായ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ കൊവിഡിനെ മറയാക്കിയതുപോലെ കെ-റെയില്‍ പദ്ധതിക്കെതിരെ അതിശക്തമായി ജനരോഷം ഉയരാതിരിക്കാന്‍ കൊവിഡ് വ്യാപനം ഉപകരിക്കുമെന്നാണ് സര്‍ക്കാരിനെ നയിക്കുന്നവരുടെ ദുഷ്ടലാക്ക്. ഇത്തരമൊരു ഭരണസംവിധാനം വലിയൊരു സാമൂഹ്യവിപത്തുതന്നെയാണെന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Tags: cpimCoronaOmicron
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

പുതിയ വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.