Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കൊടുംചൂട്: മലയോരം വരണ്ടു, മണിമലയാറും പുല്ലകയാറും ഒഴുക്ക് നിലയ്‌ക്കുന്ന അവസ്ഥയിൽ, കുടിവെള്ളക്ഷാമം രൂക്ഷം

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നാടിനെ പ്രളയത്തില്‍ മുക്കിയ ഈ രണ്ട് ആറ്റിലും ഒരടിപോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. പ്രളയത്തില്‍ മുണ്ടക്കയം മേഖലയിലെ പല ചെറുകിട കുടിവെള്ള പദ്ധതികളും തകര്‍ച്ച നേരിട്ടതാണ് കുടിവെള്ള ക്ഷാമത്തിന് പ്രധാന കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2022, 11:01 am IST
inKottayam
വറ്റിവരളുന്ന മണിമലയാര്‍. മുണ്ടക്കയം ബൈപാസില്‍ നിന്നുള്ള കാഴ്ച

വറ്റിവരളുന്ന മണിമലയാര്‍. മുണ്ടക്കയം ബൈപാസില്‍ നിന്നുള്ള കാഴ്ച

കോട്ടയം: വെയില്‍ കനത്തതോടെ ജില്ലയുടെ മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു തുടങ്ങി. മലയോരത്തെ പ്രധാന ജലസ്രോതസ്സുകളായ മണിമലയാറും പുല്ലകയാറും ഒഴുക്ക് നിലയ്‌ക്കുന്ന അവസ്ഥയിലാണ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നാടിനെ പ്രളയത്തില്‍ മുക്കിയ ഈ രണ്ട് ആറ്റിലും ഒരടിപോലും വെള്ളമില്ലാത്ത സ്ഥിതിയാണ്.  

പ്രളയത്തില്‍ മുണ്ടക്കയം മേഖലയിലെ പല ചെറുകിട കുടിവെള്ള പദ്ധതികളും തകര്‍ച്ച നേരിട്ടതാണ് കുടിവെള്ള ക്ഷാമത്തിന് പ്രധാന കാരണം. പ്രളയത്തില്‍ തകര്‍ന്ന കുടിവെള്ള പദ്ധതികള്‍ വേഗത്തില്‍ പുനഃ സ്ഥാപിക്കാന്‍ ജലസേചന വകുപ്പ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിപോയെങ്കിലും നടപടിയായിട്ടില്ല. ഇതോടെ മലയോര മേഖല കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാകുമെന്ന് ഉറപ്പായി.

ജില്ലയിലെ കുടിവെള്ള ക്ഷാമത്തിന് ഏറെക്കുറെ പരിഹാരം ലഭിക്കുന്ന ചെറുതും വലുതുമായ ധാരാളം കുടിവെള്ള പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍ ഇവയൊന്നും കാര്യക്ഷമമായി മുമ്പോട്ടുകൊണ്ടുപോകാന്‍ അധികൃതര്‍ താല്പര്യമെടുക്കാത്തതാണ് ക്ഷാമം രൂക്ഷമാകാന്‍ കാരണം. ആറുകളില്‍ ജലം നിലനിര്‍ത്തുന്നതിനായി പലയിടങ്ങളിലും ചെക്കുഡാമുകള്‍ സ്ഥാപിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പുണ്ടായ പ്രളയത്തില്‍ മാലിന്യങ്ങളും മണലും വന്നടിഞ്ഞ അവസ്ഥയാണ്.  

മുണ്ടക്കയം, പാറത്തോട്, കാഞ്ഞിരപ്പള്ളി, എരുമേലി, ചിറക്കടവ്, എലിക്കുളം തുടങ്ങിയ പഞ്ചായത്തുകളെല്ലാം കുടിവെള്ള പ്രശ്‌നം നേരിടുന്നുണ്ട്. കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളില്‍ കരിമ്പുകയം പദ്ധതിയില്‍ നിന്ന് കുടിവെള്ളം എത്തുന്നുണ്ട്. എന്നാല്‍ വരള്‍ച്ച ശക്തമായാല്‍ പമ്പിങ് സമയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സാധ്യതയുമുണ്ട്. നിലവില്‍ അത്തരത്തിലുള്ള അവസ്ഥയില്ലെന്നാണ് വാട്ടര്‍ അതോറിട്ടി അധികൃതര്‍ പറയുന്നത്.  

മണിമല, വെള്ളാവൂര്‍ പഞ്ചായത്തുകള്‍ക്ക് ഗുണകരമാകുന്ന വെള്ളാവൂര്‍ മേജര്‍ കുടിവെള്ള പദ്ധതി ഇപ്പോഴും പാതിവഴിയിലാണ്. പദ്ധതിക്കായി നിര്‍മിച്ച ഏറത്തുവടകരയിലെ കിണര്‍ കഴിഞ്ഞ പ്രളയത്തില്‍ ചെളിനിറഞ്ഞ അവസ്ഥയിലാണ്. പദ്ധതിക്കായി ലക്ഷങ്ങള്‍ പൊടിച്ചിട്ടും ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കാത്ത ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയാണിത്. ജില്ലയുടെ പടിഞ്ഞാറന്‍മേഖലയില്‍ നിലവില്‍ കുടിവെള്ള പ്രശ്‌നം കാര്യമായിട്ടില്ല. എന്നാല്‍ വേനല്‍ കടുത്താന്‍ ഈ പ്രദേശങ്ങളും കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാകും.മുണ്ടക്കയം: മലവെള്ളപ്പാച്ചിലില്‍ ജനജീവിതം തകര്‍ത്തെറിഞ്ഞ ജില്ലയുടെ മലയോര മേഖലയെ കാത്തിരിക്കുന്നത് കുടിവെള്ള ക്ഷാമം. വേനല്‍ചൂട് ശക്തമായതോടെ മണിമലയാറും പുല്ലകയാറും വറ്റി വരണ്ടു. രാവിലെയുള്ള മഞ്ഞും അത് കഴിഞ്ഞുള്ള ചൂടുമാണ് ജലനിരപ്പ് കുറയ്‌ക്കുന്നത്.

ആര്‍ത്തലച്ചെത്തിയ വെള്ളം സംഹാരതാണ്ഡവമാടിയ പുഴയിലിപ്പോള്‍ അരയടി പോലും വെള്ളമില്ല. നവംബര്‍ വരെ ശക്തമായ മഴ പെയ്‌തെങ്കിലും ചൂടു വര്‍ധിച്ചതോടെയാണ് മണിമലയാറ്റിലെ ജലനിരപ്പ് കുറഞ്ഞ് തുടങ്ങിയത്. ചൂട് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ മലയോര മേഖല കടുത്ത വരള്‍ച്ച നേരിടേണ്ടി വരും. ഇത് കൃഷിയേയും കാര്യമായി ബാധിക്കും.

മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മണലും കല്ലും നിറഞ്ഞ് പുഴയിലെ കയങ്ങളും കുഴികളും നികന്നത് ജലനിഴപ്പ് വേഗത്തില്‍ താഴാന്‍ കാരണമായി. പുഴയിലെ മണലുകള്‍ നീക്കം ചെയ്ത് ജല സ്രോതസുകള്‍ വീണ്ടെടുക്കണമെന്ന ആവശ്യവും ശക്തമാണ്. ചില സ്ഥലങ്ങളില്‍ മണല്‍ നീക്കം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ല.

മുണ്ടക്കയം പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ചെളിക്കുഴി, പാറയബലം ഭാഗങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിട്ടിരുന്നു. ജല്‍ ജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികളിലൂടെ ഇപ്പോള്‍ കുടിവെള്ളത്തിന് തടസമില്ലെങ്കിലും മണിമലയാറ്റിലെ കുടിവെള്ള സ്രോതസുകള്‍ വറ്റിയാല്‍ മലയോരത്തിന് കുടിവെള്ളമെന്നത് കിട്ടാക്കനിയാകും.

വേനല്‍ച്ചൂട്; കരുതല്‍ വേണം

പകല്‍ സമയത്തെ കനത്ത ചൂട് സൂര്യാഘാതം  ഉണ്ടാക്കുവാന്‍ സാധ്യതയുള്ളതിനാല്‍ വെയിലത്ത്  അധികനേരം നിന്നുള്ള ജോലികള്‍ ഒഴിവാക്കുക.

കണ്ണുകളെ സംരക്ഷിക്കുവാന്‍ യാത്രയില്‍ സണ്‍ ഗ്ലാസ് ഉപയോഗിക്കുക.

പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുക,

പച്ചവെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.

കൈത്തോടുകളിലെയും മറ്റ് ജലാശയങ്ങളിലെയും വെള്ളം മലിനപ്പെടാതെ നോക്കുക.

ടാങ്കറില്‍ എത്തുന്ന ജലത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുക.  

Tags: keralakottayamവരള്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.