Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശാസ്ത്രം ജയിക്കുന്നു; മനുഷ്യനും

അമേരിക്കയില്‍ തന്നെ നേരത്തെ പന്നിയുടെ വൃക്ക ആദ്യമായി ശരീരത്തില്‍ പിടിപ്പിക്കുകയുണ്ടായി. പന്നിയുടെ കോശങ്ങളും ഹൃദയവാല്‍വുകളും ത്വക്കും ഇതുപോലെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പന്നിയുടെ ഹൃദയവും മനുഷ്യന്‍ സ്വീകരിക്കുന്നത

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 13, 2022, 06:00 am IST
in Editorial

ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റു എന്നായിരുന്നു ന്യൂട്ടോണിയന്‍ സയന്‍സിന്റെ അപ്രമാദിത്വം നിലനിന്നിരുന്ന കാലത്ത് ആപ്തവാക്യം പോലെ ആവര്‍ത്തിക്കപ്പെട്ടത്. എന്നാല്‍ ഒരു കാര്യം ശരിയാണെന്ന് സ്ഥലകാലബദ്ധമല്ലാതെ ആവര്‍ത്തിച്ച് തെളിയിക്കാന്‍ കഴിഞ്ഞാല്‍ അത് ശാസ്ത്രമാണെന്ന ധാരണയല്ല ഇന്നുള്ളത്. തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുന്നതാണ് കണികാ ഭൗതികത്തിന്റെ കാലത്ത് ശാസ്ത്രം. പക്ഷേ ശാസ്ത്രത്തിന്റെ നേട്ടങ്ങളില്‍ അമിതമായി വിശ്വസിക്കുന്നവര്‍ അതൊരു അന്ധവിശ്വാസത്തിന്റെ തലത്തിലേക്ക് വളര്‍ത്തിയെടുത്തിരിക്കുന്നു. ഇക്കൂട്ടര്‍ക്ക് ആധുനിക ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടായിട്ടുള്ള അത്യത്ഭുതകരമായ കണ്ടുപിടുത്തങ്ങളോട് യോജിപ്പില്ല. ഈ കണ്ടുപിടുത്തങ്ങളുടെ പേരില്‍ അത് നടത്തിയ പ്രതിഭാശാലികളായ ശാസ്ത്രജ്ഞര്‍ക്ക് നൊബേല്‍ പുരസ്‌കാരങ്ങള്‍ പോലും ലഭിച്ചിട്ടും മേല്‍പ്പറഞ്ഞ ശാസ്ത്ര മൗലികവാദികള്‍ മുഖംതിരിഞ്ഞു നില്‍പ്പാണ്. അവര്‍ക്ക് എപ്പോഴും ശാസ്ത്രത്തിനു മുന്നില്‍ മനുഷ്യന്‍ തോല്‍ക്കുന്നതാണ് ഇഷ്ടം. ഈ സാഹചര്യത്തിലാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വിജയകരമായി വച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്ന വാര്‍ത്ത മാനവരാശിക്ക് പ്രത്യാശ പകര്‍ന്നു നല്‍കുന്നത്. അമേരിക്കയിലെ ബാള്‍ട്ടിമോറിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിസിന്‍ സെന്ററിലാണ് വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തില്‍ വലിയൊരു നാഴികക്കല്ലെന്ന് പറയാവുന്ന ഈ ശസ്ത്രക്രിയ നടന്നത്. ഇതിന് നേതൃത്വം നല്‍കിയ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത്തിലൂടെ ലോകം ഒരു രക്ഷകനെ കാണുകയാണ്.

മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ വച്ചുപിടിപ്പിക്കുന്നതിന്റെ കഥകള്‍ ഭാരതീയ പുരാണങ്ങളിലും ഇതിഹാസ ഗ്രന്ഥങ്ങളിലുമൊക്കെ സമൃദ്ധമാണ്. അശ്വിനീ ദേവന്മാര്‍ ഇതില്‍ വിദഗ്ധരായിരുന്നുവത്രേ. മറ്റൊരു മൃഗത്തില്‍ നിന്ന് കോശമോ അവയവമോ മനുഷ്യന്‍ സ്വീകരിക്കുന്ന രീതിയെ സിനോ ട്രാന്‍സ്പ്ലാന്റേഷന്‍ എന്നാണ് പറയുന്നത്. മനുഷ്യരുടെ അവയവങ്ങളോടുള്ള ജൈവസമാനതകളും ഏറെക്കുറെ തുല്യമായ വലുപ്പവുമുള്ളതുകൊണ്ടാണ് പന്നിയുടെ അവയവങ്ങള്‍ കൂടുതലായി സ്വീകരിക്കുന്നത്. അമ്പത്തിയേഴുകാരനായ ഡേവിഡ് ബെന്നറ്റ് എന്ന ഹൃദ്രോഗിയാണ് ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്ക് അമേരിക്കയില്‍ വിധേയനായത്. പന്നിയുടെ ഹൃദയം ബെന്നറ്റിന്റെ ശരീരം നാല് ദിവസമായിട്ടും തിരസ്‌കരിക്കാത്തതും, ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണപോലെ തുടരുന്നതും വൈദ്യശാസ്ത്രത്തിന് വലിയ പ്രതീക്ഷനല്‍കുന്നു. മനുഷ്യര്‍ക്കു വേണ്ടിവരുന്ന അവയവങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതുമൂലം നിരവധി ജീവനുകളാണ് പൊലിയുന്നത്. അവയവ കൈമാറ്റത്തിന് വലിയ തോതിലുള്ള പണം ആവശ്യമായതിനാല്‍ ഈ രംഗത്ത് ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ തന്നെ നേരത്തെ പന്നിയുടെ വൃക്ക ആദ്യമായി ശരീരത്തില്‍ പിടിപ്പിക്കുകയുണ്ടായി. പന്നിയുടെ കോശങ്ങളും ഹൃദയവാല്‍വുകളും ത്വക്കും ഇതുപോലെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പന്നിയുടെ ഹൃദയവും മനുഷ്യന്‍ സ്വീകരിക്കുന്നത്. അതിമഹത്തായ ഈ പരീക്ഷണം വിജയിച്ചാല്‍ അത് വൈദ്യശാസ്ത്രത്തില്‍ ഒരു വിപ്ലവം തന്നെ  സൃഷ്ടിക്കും. അഥവാ ഈ പരീക്ഷണം പരാജയപ്പെടുകയാണെങ്കില്‍ തന്നെയും കൂടുതല്‍ സൂക്ഷ്മതയോടെ മുന്നോട്ടുപോകാനുള്ള വഴി തെളിഞ്ഞുകിട്ടും. പലപ്പോഴും പരാജയങ്ങളുടെ ആകെത്തുകയായാണല്ലോ വിജയം വന്നുചേരുക. ഇക്കാര്യത്തിലും അതിന് മാറ്റമുണ്ടാവില്ല.  

അമേരിക്കയിലെ പുതിയ പരീക്ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ എല്ലാവിധ ബഹുമതികള്‍ക്കും അര്‍ഹരാവുമ്പോള്‍ തന്നെ കാല്‍ നൂറ്റാണ്ടു മുന്‍പ് ഭാരതത്തില്‍ അസം സ്വദേശിയായ ഒരു ഡോക്ടര്‍ ഇത്തരം ഒരു പരീക്ഷണം നടത്തിയിരുന്നു എന്നത് വളരെ കൗതുകകരമായ അറിവായിരിക്കും. ഡോ. ധനിറാം ബറുവ എന്ന ഭിഷഗ്വരന് അതിന് ജയില്‍ ശിക്ഷ പോലും അനുഭവിക്കേണ്ടി വന്നു. പന്നിയുടെ ഹൃദയവും ശ്വാസകോശവും വച്ചുപിടിപ്പിച്ച ഒരു ഹൃദ്രോഗി ഒരാഴ്ചയ്‌ക്കുശേഷം മരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ അവയവംകൊണ്ടാണ് അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ശസ്ത്രക്രിയ നടത്തിയതെന്ന പ്രത്യേകതയുണ്ട്. അതിനാല്‍ വിജയസാധ്യത ഏറുകയും ചെയ്യും.  

ജനിതക ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലുമൊക്കെ സമകാലീന ലോകത്ത് ഉണ്ടായിട്ടുള്ള കണ്ടുപിടുത്തങ്ങള്‍ ഇതുവരെ മനുഷ്യന്‍ ആര്‍ജിച്ചിട്ടുള്ള പല അറിവുകളെയും മറികടക്കുന്നതാണ്. അപ്പോഴും ശാസ്ത്രത്തിന്റെ ഈ വിജയത്തില്‍ മനുഷ്യന്‍ തോല്‍ക്കുന്നില്ല. കാരണം ഇത്തരം കണ്ടുപിടുത്തങ്ങള്‍ വെറുതെ സംഭവിക്കുകയല്ലല്ലോ. പരീക്ഷണശാലകള്‍ക്കപ്പുറം മനുഷ്യ മനസ്സും മസ്തിഷ്‌കവും തന്നെയാണ് ഇതിലേക്ക് വഴിതെളിക്കുന്നത്. 

Tags: developmentശാസ്ത്രംHuman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

India

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

Kerala

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.