Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മാറ്റുള്ള ദേശത്തെ കവികൾ; മാറ്റുദേശമെന്ന പരിഹാസ വിളികൾക്ക് കവിതയിലൂടെ മറുപടി

മണികണ്ഠൻ കുറുപ്പത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2022, 03:27 pm IST
in Thrissur

അരിമ്പൂർ: മാറ്റുള്ള ദേശമാണ് മാറ്റുദേശം. പഴയ കാലം മുതൽ മറ്റു ദേശങ്ങളെ പരിഹസിച്ചു കൊണ്ട് കഥകളുണ്ടാക്കി രസിച്ചിരുന്ന അന്യനാട്ടുകാരുടെ ഭാവനയിൽ വിടർന്നതാണ് മാറ്റുദേശം എന്ന വിളിപ്പേര്. കേരളത്തിനകത്ത് പലസ്ഥലത്തും മാറ്റുദേശക്കാർ എന്ന പേരിൽ പരിഹാസം ഏറ്റുവാങ്ങുന്ന നിരവധി പ്രദേശങ്ങളുണ്ട്. അരിമ്പൂർ, എറവ് പ്രദേശവും ഇത്തരത്തിൽ പരിഹാസമേറ്റു തുടങ്ങിയിട്ട് നൂറിലധികം വർഷമായി കാണും എന്നാണ് പറയപ്പെടുന്നത്.  

ഈ ദുർവ്യാഖ്യാനങ്ങൾക്ക് തങ്ങളുടെ കവിതകളിലൂടെ മറുപടി നൽകുകയാണ് എറവിലെ കവികളായ ഡോ.സി. രാവുണ്ണിയും, കളരിക്കൽ വിജയനും. അരിമ്പൂർ പഞ്ചായത്ത് പ്രദേശം ഒരു തുരുത്താണ്. ചുറ്റും പാടശേഖരങ്ങളാണ്. ചേറ്റുപുഴ പാടം കടന്നും പെരുമ്പുഴ പാടം കടന്നും വേണം ഇരു കരകളിലുമുള്ളവർക്ക് അരിമ്പൂരിലെത്താൻ. പണ്ട് പാലങ്ങൾ ഇല്ലാതിരുന്ന കാലത്ത് ഇരുകരകളിലേക്കും തിരിച്ചും മഴക്കാലത്തും മറ്റും യാത്ര ദുർഘടമായിരുന്നു. കഠിനാധ്വാനികളായ കർഷകരുള്ള ഫലഭൂയിഷ്ടമായ മണ്ണിൽ നൂറ് മേനി വിളയിക്കുന്ന കർഷകരുള്ള അരിമ്പൂരിന്റെ പേര് പോലും അരിവിളയുന്ന നാട് എന്നർത്ഥം വരുന്ന അരിപുരം എന്നായിരുന്നു. ഇവിടുത്തെ കൃഷിയോടും കൃഷിക്കാരോടും മറ്റു ദേശക്കാർക്കുണ്ടായ അസൂയയാണ് അപവാദക്കഥയായി മാറിയതെന്ന് കാണിച്ച് കവിതകളിലൂടെ ജനങ്ങൾക്ക് മുൻപിലേക്ക് എത്തിക്കുകയാണ് ഇരുവരും.

മാറ്റുദേശത്തെ ജനങ്ങളെയും സംസ്കാരത്തെയും കുറിച്ച് കവി ഡോ.സി. രാവുണ്ണി എഴുതിയ എട്ട് കവിതാ സമാഹാരങ്ങൾ ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിലെഴുതിയ മഹാത്മാ ഗ്രന്ഥശാല മാറ്റുദേശം ഇന്നലെ പ്രകാശനം ചെയ്തു. എഴുതിയാൽ തീരാത്തത്ര നന്മയുടെ വശങ്ങൾ ഉള്ള തങ്ങളുടെ നാടിനെ കുറിച്ച് ” മാറ്റുദേശത്തെ കല്ലെഴുത്തുകൾ ” എന്ന കവിതാ സമാഹാരത്തിന്റെ പണിപ്പുരയിലാണ് കവി രാവുണ്ണി.

സാഹിത്യ, കലാരംഗങ്ങളിൽ സജീവമായ എറവ് സ്വദേശി കളരിക്കൽ വിജയനും (77) മാറ്റുദേശ അവഹേളനത്തിനെതിരെ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. ഇദ്ദേഹം എഴുതിയ ” മാറ്റുദേശ വിശേഷങ്ങൾ” കഴിഞ്ഞ മാസം അരിമ്പൂർ മഹാത്മാ ഗ്രന്ഥശാല പ്രകാശനം ചെയ്തിരുന്നു. എട്ട് തറയും, 72 മൂലയും എന്നറിയപ്പെട്ടിരുന്ന അരിമ്പൂരിലെ വിവിധ പ്രദേശങ്ങളെ പറ്റിയും കൃഷി, കൊയ്‌ത്ത് സമ്പ്രദായങ്ങളെ പറ്റിയുമുള്ള അരിമ്പൂരിന്റെ ചരിത്രത്തിലേക്കുള്ള എത്തിനോട്ടമാണ് വിജയന്റെ കവിതകൾ. 35 കവിതകൾ അടങ്ങുന്നതാണ് കവിതാ സമാഹാരം. ലോക്കൽ ഓഡിറ്റ് വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനാണ് കളരിക്കൽ വിജയൻ.

മാറ്റു ദേശത്തെ കുറിച്ച് ഒറ്റക്കവിതാ പഠനഗ്രന്ഥം

മഹാത്മാ ഗ്രന്ഥശാല മാറ്റുദേശം എന്ന പേരിൽ കവി. ഡോ.സി. രാവുണ്ണി എഴുതിയ ഒറ്റകവിത ജന ശ്രദ്ധ നേടിയിരുന്നു. ഈ കവിതക്ക് പിന്തുണയേകി നിരവധി പ്രമുഖരായ നിരൂപകർ എഴുതിയ പഠന കുറിപ്പുകൾ അടങ്ങിയ ഒറ്റക്കവിതാ സമാഹാരമാണ് പുസ്തക രൂപത്തിൽ എത്തിയത്. നാല്പത് വർഷത്തിനിപ്പുറം മലയാളത്തിൽ ആദ്യമായാണ് ഒറ്റക്കവിതാ സമാഹാരം പുറത്തിറങ്ങിയത് എന്നതും ശ്രദ്ധേയമാണ്. അരിമ്പൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു പുസ്തകം പ്രകാശനം ചെയ്തു. കവിതയിലെ കഥാപാത്രമായ ലൈബ്രേറിയൻ ജയൻ സാക്ഷ്യം വഹിച്ചു. എം.കെ.സാനു, സച്ചിദാനന്ദൻ, എം.ലീലാവതി, വൈശാഖൻ, കെ.വി.രാമകൃഷ്ണൻ, അശോകൻ ചരുവിൽ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയ 40 പേരാണ് രാവുണ്ണിയുടെ കവിതയെ കുറിച്ച് പഠനക്കുറിപ്പ് എഴുതിയിട്ടുള്ളത്.

( പടം: 1. ഡോ.സി. രാവുണ്ണി, 2. കളരിക്കൽ വിജയൻ . 3. കവി ഡോ.സി. രാവുണ്ണിയുടെ ഒറ്റക്കവിതാ സമാഹാരം മന്ത്രി ആർ.ബിന്ദു പ്രകാശനം ചെയ്യുന്നു. )

Tags: poetകവിതMattudesam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

News

പി.ഐ. ശങ്കരനാരായണൻ ആശുപത്രിയിൽ

India

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

Varadyam

കവിത: സൂത്രവാക്യം

പുതിയ വാര്‍ത്തകള്‍

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.