Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എരിയുന്ന വയറിന്റെ തീയണയ്‌ക്കുന്ന ‘പാഥേയം’ 15-ാം വയസിലേക്ക്

2007 ജനുവരി 9ന് തുടങ്ങിയ പാഥേയത്തില്‍ ഒരുദിവസം പോലും മുടക്കിയിട്ടില്ല, അന്നദാനമെന്ന സുകൃതം. കൊവിഡ് കാലത്ത് ഇരുത്തി ഭക്ഷണം അനുവദിക്കാനാകാത്ത സാഹചര്യത്തില്‍ പൊതിച്ചോറായി പാഥേയത്തിലെ വിഭവങ്ങള്‍ വിശക്കുന്നവന്റെ കൈകളിലെത്തി.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jan 10, 2022, 12:20 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

വിളപ്പില്‍: വിശക്കുന്നവന്റെ വയറിലെ തീയണയ്‌ക്കാന്‍ അന്നം വിളമ്പിയ പതിനഞ്ച് വര്‍ഷങ്ങള്‍. കാട്ടാക്കട കിള്ളി പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ‘പാഥേയം’ എന്ന ഊട്ടുപുര നാടിന്റെ വിശപ്പകറ്റാന്‍ തുടങ്ങിയിട്ട് ഇന്ന് 15 വര്‍ഷം തികയുകയാണ്.  

പതിനഞ്ചുവര്‍ഷം മുമ്പ് ഒരു നട്ടുച്ച നേരം…. വിശന്നുവലഞ്ഞ് ഭക്ഷണത്തിനായി തനിക്കു മുന്നില്‍ കൈനീട്ടി വന്ന യാചകന് വീട്ടില്‍ നിന്ന് ഭാര്യ പൊതികെട്ടി കൊടുത്തയച്ച ചോറ് സന്തോഷത്തോടെ നല്‍കുമ്പോള്‍ ഡോ. ഹരീന്ദ്രന്‍നായര്‍ ഒരു തീരുമാനം കൂടി എടുത്തിരുന്നു… ഇനി വിശക്കുന്ന വയറുമായി ഈ നാട്ടില്‍ ആരും അലയരുത്. അങ്ങനെയാണ് വിശക്കുന്നവര്‍ക്ക് അന്നമൂട്ടാന്‍ പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ‘പാഥേയം’ എന്ന ഊട്ടുപുര അദ്ദേഹം ആരംഭിച്ചത്. ഇന്ന് പ്രദേശത്തെ മാത്രമല്ല, പേരറിയാ നാട്ടില്‍ നിന്നുപോലും ഇവിടേക്ക് അന്നം തേടിയെത്തുന്നവര്‍ നിരവധി.

2007 ജനുവരി 9ന് തുടങ്ങിയ പാഥേയത്തില്‍ ഒരുദിവസം പോലും മുടക്കിയിട്ടില്ല, അന്നദാനമെന്ന സുകൃതം. കൊവിഡ് കാലത്ത് ഇരുത്തി ഭക്ഷണം അനുവദിക്കാനാകാത്ത സാഹചര്യത്തില്‍ പൊതിച്ചോറായി പാഥേയത്തിലെ വിഭവങ്ങള്‍ വിശക്കുന്നവന്റെ കൈകളിലെത്തി. ഇപ്പോള്‍ ദിവസേന ആയിരത്തോളം ആളുകളാണ് പാഥേയത്തിലെ ഉച്ചയൂണ് കഴിക്കാനെത്തുന്നത്. ഉച്ചയ്‌ക്ക് 12.30 മുതല്‍ 2.30 വരെയാണ് ഭക്ഷണ വിതരണം. 13 വനിതാജീവനക്കാര്‍ക്കാണ് ഊട്ടുപുരയുടെ ചുമതല.  

ദാനമാണെങ്കിലും ഭക്ഷണം എങ്ങനെയെങ്കിലും ഉണ്ടാക്കി നല്‍കാറില്ല പാഥേയത്തില്‍. മൂന്ന് തൊടുകറികളും രണ്ട് ഒഴിച്ചുകൂട്ടാനുമടക്കം വിഭവസമൃദ്ധമായ ഊണ്. നിരാലംബര്‍ക്ക് ഊണ് വിളമ്പാനും അവര്‍ക്കൊപ്പം കഴിക്കാനും ചിലപ്പോഴൊക്കെ പങ്കജകസ്തൂരി എംഡി ഡോ. ഹരീന്ദ്രന്‍ നായരുമുണ്ടാകും. പങ്കജകസ്തൂരിയുടെ എല്ലാ ചെലവുകളും കൃത്യമായി രേഖപ്പെടുത്താന്‍ കണക്കുപുസ്തകമുണ്ട്… അക്കൗണ്ടന്റും ആഡിറ്ററുമുണ്ട്…. പാഥേയത്തിനൊഴികെ. തന്റെ വരുമാനത്തിലൊരല്‍പ്പം അന്യന്റെ വിശപ്പകറ്റാന്‍ നല്‍കുന്ന പുണ്യത്തിന് കണക്കു വേണ്ടെന്ന കാഴ്ചപ്പാടാണ് ഈ ഡോക്ടര്‍ക്ക്.  

എന്റേത്, എനിക്കെന്ന ചിന്തയില്‍ പരക്കം പായുന്നവര്‍ക്കിടയില്‍, ‘എനിക്കുള്ളതില്‍ ഒരു പങ്ക് നിങ്ങള്‍ക്കും…!’ ഈ നന്മയാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹരീന്ദ്രന്‍നായരെയും പങ്കജകസ്തൂരിയെയും വ്യത്യസ്തമാക്കുന്നത്.

Tags: HungryPatheyamഭക്ഷണം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിന്ദുവിശ്വാസങ്ങളെ നെഞ്ചിലേറ്റിയ യൂറോപ്പിലെ സമ്പൂർണ്ണ ഹൈന്ദവ ​ഗ്രാമം : കുട്ടികളടക്കം പഠിക്കുന്നത് സംസ്കൃതവും വേദവും

Kerala

നെന്‍മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പിടിയില്‍, പിടിയിലായത് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വരും വഴി

Athletics

ലോകത്തിന് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ആവേശം; നീരജിന്റെ ചിറകില്‍ ഇന്ത്യ

India

തിരുവനന്തപുരം ഉള്‍പ്പെടെ 64 സ്റ്റേഷനുകള്‍ 20 രൂപയ്‌ക്ക് ഭക്ഷണം; പ്രത്യേക കൗണ്ടറുകള്‍ തുറക്കാനൊരുങ്ങി റെയില്‍വേ

Kerala

ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്‌മെന്റിലെ യാത്രക്കാര്‍ക്കായി കുറഞ്ഞ ചെലവില്‍ ഭക്ഷണം; 20 രൂപയ്‌ക്ക് പൂരി; മൂന്നു രൂപയ്‌ക്ക് വെള്ളം

പുതിയ വാര്‍ത്തകള്‍

ആര്യാടന്‍ ഷൗക്കത്ത് 27ന് സത്യപ്രതിജ്ഞ ചെയ്യും

പൂക്കളുടെ പുസ്തകത്തിന്റെ പേരില്‍ സ്വരാജിന് എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനം

പൊലീസ് വാഹനങ്ങളുടെ സഞ്ചാരം അറിയിക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്, കേസെടുത്ത് പൊലീസ്

എര്‍ദോഗാന്‍ ട്രംപിനൊപ്പം ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍

ട്രംപിന് വിടുപണി ചെയ്യുന്ന എര്‍ദോഗാന്‍; ആദ്യം ഇസ്രയേലിനെ എതിര്‍ത്തു, ട്രംപ് ഇറാനില്‍ ബോംബിട്ടപ്പോള്‍ മിണ്ടാട്ടം; എര്‍ദോഗാന്‍ ഓന്തിനെപ്പോലെ

കമല്‍ഹാസനെ വെച്ച് അഭിനയിപ്പിച്ച് മണിരത്നത്തിന് കൈപൊള്ളി; തഗ് ലൈഫിന്റെ പേരില്‍ മാപ്പ് ചോദിച്ച് മണിരത്നം

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രി

തിരുവനന്തപുരത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനെ സസ്പന്‍ഡ് ചെയ്തു

മുണ്ടക്കൈയിലും ചൂരല്‍ മഴയിലും മഴ ശക്തം: വില്ലേജ് ഓഫീസറെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞു

അത്ഭുതമായി 9 വയസ്സുള്ള പരിധി മംഗലംപള്ളി; പുരാണേതിഹാസങ്ങളെക്കുറിച്ച് എന്തും ചോദിച്ചോളൂ; പച്ചവെള്ളം പോലെ വരും ഉത്തരം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies