Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എരിയുന്ന വയറിന്റെ തീയണയ്‌ക്കുന്ന ‘പാഥേയം’ 15-ാം വയസിലേക്ക്

2007 ജനുവരി 9ന് തുടങ്ങിയ പാഥേയത്തില്‍ ഒരുദിവസം പോലും മുടക്കിയിട്ടില്ല, അന്നദാനമെന്ന സുകൃതം. കൊവിഡ് കാലത്ത് ഇരുത്തി ഭക്ഷണം അനുവദിക്കാനാകാത്ത സാഹചര്യത്തില്‍ പൊതിച്ചോറായി പാഥേയത്തിലെ വിഭവങ്ങള്‍ വിശക്കുന്നവന്റെ കൈകളിലെത്തി.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jan 10, 2022, 12:20 pm IST
in Thiruvananthapuram

വിളപ്പില്‍: വിശക്കുന്നവന്റെ വയറിലെ തീയണയ്‌ക്കാന്‍ അന്നം വിളമ്പിയ പതിനഞ്ച് വര്‍ഷങ്ങള്‍. കാട്ടാക്കട കിള്ളി പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ‘പാഥേയം’ എന്ന ഊട്ടുപുര നാടിന്റെ വിശപ്പകറ്റാന്‍ തുടങ്ങിയിട്ട് ഇന്ന് 15 വര്‍ഷം തികയുകയാണ്.  

പതിനഞ്ചുവര്‍ഷം മുമ്പ് ഒരു നട്ടുച്ച നേരം…. വിശന്നുവലഞ്ഞ് ഭക്ഷണത്തിനായി തനിക്കു മുന്നില്‍ കൈനീട്ടി വന്ന യാചകന് വീട്ടില്‍ നിന്ന് ഭാര്യ പൊതികെട്ടി കൊടുത്തയച്ച ചോറ് സന്തോഷത്തോടെ നല്‍കുമ്പോള്‍ ഡോ. ഹരീന്ദ്രന്‍നായര്‍ ഒരു തീരുമാനം കൂടി എടുത്തിരുന്നു… ഇനി വിശക്കുന്ന വയറുമായി ഈ നാട്ടില്‍ ആരും അലയരുത്. അങ്ങനെയാണ് വിശക്കുന്നവര്‍ക്ക് അന്നമൂട്ടാന്‍ പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ‘പാഥേയം’ എന്ന ഊട്ടുപുര അദ്ദേഹം ആരംഭിച്ചത്. ഇന്ന് പ്രദേശത്തെ മാത്രമല്ല, പേരറിയാ നാട്ടില്‍ നിന്നുപോലും ഇവിടേക്ക് അന്നം തേടിയെത്തുന്നവര്‍ നിരവധി.

2007 ജനുവരി 9ന് തുടങ്ങിയ പാഥേയത്തില്‍ ഒരുദിവസം പോലും മുടക്കിയിട്ടില്ല, അന്നദാനമെന്ന സുകൃതം. കൊവിഡ് കാലത്ത് ഇരുത്തി ഭക്ഷണം അനുവദിക്കാനാകാത്ത സാഹചര്യത്തില്‍ പൊതിച്ചോറായി പാഥേയത്തിലെ വിഭവങ്ങള്‍ വിശക്കുന്നവന്റെ കൈകളിലെത്തി. ഇപ്പോള്‍ ദിവസേന ആയിരത്തോളം ആളുകളാണ് പാഥേയത്തിലെ ഉച്ചയൂണ് കഴിക്കാനെത്തുന്നത്. ഉച്ചയ്‌ക്ക് 12.30 മുതല്‍ 2.30 വരെയാണ് ഭക്ഷണ വിതരണം. 13 വനിതാജീവനക്കാര്‍ക്കാണ് ഊട്ടുപുരയുടെ ചുമതല.  

ദാനമാണെങ്കിലും ഭക്ഷണം എങ്ങനെയെങ്കിലും ഉണ്ടാക്കി നല്‍കാറില്ല പാഥേയത്തില്‍. മൂന്ന് തൊടുകറികളും രണ്ട് ഒഴിച്ചുകൂട്ടാനുമടക്കം വിഭവസമൃദ്ധമായ ഊണ്. നിരാലംബര്‍ക്ക് ഊണ് വിളമ്പാനും അവര്‍ക്കൊപ്പം കഴിക്കാനും ചിലപ്പോഴൊക്കെ പങ്കജകസ്തൂരി എംഡി ഡോ. ഹരീന്ദ്രന്‍ നായരുമുണ്ടാകും. പങ്കജകസ്തൂരിയുടെ എല്ലാ ചെലവുകളും കൃത്യമായി രേഖപ്പെടുത്താന്‍ കണക്കുപുസ്തകമുണ്ട്… അക്കൗണ്ടന്റും ആഡിറ്ററുമുണ്ട്…. പാഥേയത്തിനൊഴികെ. തന്റെ വരുമാനത്തിലൊരല്‍പ്പം അന്യന്റെ വിശപ്പകറ്റാന്‍ നല്‍കുന്ന പുണ്യത്തിന് കണക്കു വേണ്ടെന്ന കാഴ്ചപ്പാടാണ് ഈ ഡോക്ടര്‍ക്ക്.  

എന്റേത്, എനിക്കെന്ന ചിന്തയില്‍ പരക്കം പായുന്നവര്‍ക്കിടയില്‍, ‘എനിക്കുള്ളതില്‍ ഒരു പങ്ക് നിങ്ങള്‍ക്കും…!’ ഈ നന്മയാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹരീന്ദ്രന്‍നായരെയും പങ്കജകസ്തൂരിയെയും വ്യത്യസ്തമാക്കുന്നത്.

Tags: ഭക്ഷണംHungryPatheyam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിന്ദുവിശ്വാസങ്ങളെ നെഞ്ചിലേറ്റിയ യൂറോപ്പിലെ സമ്പൂർണ്ണ ഹൈന്ദവ ​ഗ്രാമം : കുട്ടികളടക്കം പഠിക്കുന്നത് സംസ്കൃതവും വേദവും

Kerala

നെന്‍മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പിടിയില്‍, പിടിയിലായത് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വരും വഴി

Athletics

ലോകത്തിന് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ആവേശം; നീരജിന്റെ ചിറകില്‍ ഇന്ത്യ

India

തിരുവനന്തപുരം ഉള്‍പ്പെടെ 64 സ്റ്റേഷനുകള്‍ 20 രൂപയ്‌ക്ക് ഭക്ഷണം; പ്രത്യേക കൗണ്ടറുകള്‍ തുറക്കാനൊരുങ്ങി റെയില്‍വേ

Kerala

ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്‌മെന്റിലെ യാത്രക്കാര്‍ക്കായി കുറഞ്ഞ ചെലവില്‍ ഭക്ഷണം; 20 രൂപയ്‌ക്ക് പൂരി; മൂന്നു രൂപയ്‌ക്ക് വെള്ളം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.