Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊരട്ടി ത്വക്ക് രോഗാശുപത്രി അന്തേവാസികള്‍ക്ക് അലവന്‍സ് നല്‍കുന്നതില്‍ വീഴ്ച; പണം പേഷ്യന്റ്സ് സര്‍വ്വീസ് സൊസൈറ്റിയുടെ നഷ്ടം നികത്താന്‍ വകമാറ്റി

സര്‍ക്കാരില്‍ നിന്ന് അനുവദിച്ച മുഴുവന്‍ തുകയും അന്തേവാസികള്‍ക്ക് വിതരണം ചെയ്യുവാന്‍ ആശുപത്രിയധികൃതര്‍ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം.അയ്യായിരം രൂപ സൊസൈറ്റിയില്‍ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നത് അന്തേവാസികളുടെ ചികിത്സക്കായിട്ടാണെന്നും അത് മറ്റാര്‍ക്കും ഉപയോഗിക്കുവാന്‍ സാധിക്കുകയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 03:47 pm IST
in Kerala

തൃശൂര്‍ : ചാലക്കുടി കൊരട്ടി ഗാന്ധി ഗ്രാം ത്വക്ക് രോഗാശുപത്രിയിലെ അന്തേവാസികള്‍ക്ക് നല്‍കുന്ന അലവന്‍സ് തുക പുര്‍ണ്ണമായി വിതരണം ചെയ്യുന്നില്ലെന്ന്  പരാതി. സര്‍ക്കാരില്‍ നിന്ന് അന്തേവാസികള്‍ക്ക് അനുവദിച്ച പതിനാറര ലക്ഷം രൂപയില്‍ രണ്ട് ലക്ഷത്തിലധികം രൂപ ഇവിടുത്തെ പേഷ്യന്റ്സ് സര്‍വ്വീസ് സൊസൈറ്റിയുടെ നഷ്ടം നികത്തുവാന്‍ എടുത്തെന്നും ആരോപണമുണ്ട്.  

നിലവിലുള്ള 113 അന്തേവാസികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് അനുവദിച്ച തുക പ്രകാരം പതിനാലായിരത്തിയഞ്ഞൂറ് രൂപ ലഭിക്കണം. എന്നാല്‍ ഇതില്‍ ഏഴായിരം രൂപ പണമായും, അയ്യായിരം രൂപ പേഷ്യന്റ്സ് സൊസൈറ്റിയില്‍ ഡെപ്പോസിറ്റ് ചെയ്തതിന്റെ പാസ് ബൂക്കും അന്തേവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. ബാക്കി വരുന്ന രണ്ടായിരം രൂപയുടെ രേഖകള്‍ ഒന്നും തന്നെ ഇല്ലെന്നും സൊസൈറ്റി നഷ്ടത്തിലാണെന്നും അതിനായി തുകയെടുത്തതായിട്ടാണ് പറയുന്നത്. ആശുപത്രി സൂപ്രണ്ടിനാണ് ഇവിടുത്തെ പേഷ്യന്റ്സ് സൊസൈറ്റിയുടെ ഭരണ ചുമതല.  

ഭരണ സമിതിയുടെ അനാസ്ഥ മൂലം വന്ന് ചേര്‍ന്നിട്ടുള്ള നഷ്ടം നികത്തുവാന്‍ പാവപ്പെട്ട ഈ അന്തേവാസികളുടെ പണം പിടിച്ചെടുക്കുന്ന രീതി അംഗീകരിക്കുവാന്‍ സാധിക്കില്ലെന്നാണ് അന്തേവാസികള്‍ പറയുന്നത്. ഇതിന് മുന്‍പും ഇത്തരത്തില്‍ അന്തേവാസികളുടെ പണം പല തരത്തില്‍ നഷ്ടപ്പെട്ടിണ്ടെന്നാണ് പറയപ്പെടുന്നത്. ആരും ആശ്രയമില്ലാത്ത ഇവരുടെ ദൈന്യം ദിന കാര്യങ്ങളും മറ്റും നടത്തുവാന്‍ ഉള്ള പണമാണ് ഇത്തരത്തില്‍ ഇവരെ ചൂഷണം ചെയ്തു കൊണ്ട് വാങ്ങിക്കുന്നത്. സര്‍വ്വീസ് സൊസൈറ്റിയുടെ തെരഞ്ഞെടുപ്പ് പത്താം തീയതി നടക്കാനിരിക്കെ കാലങ്ങളായി കൊടുക്കാതിരുന്ന അന്തേവാസികളുടെ അലവന്‍സ് അടിയന്തിരമായി ഇപ്പോള്‍ വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചു.

സര്‍ക്കാരില്‍ നിന്ന് അനുവദിച്ച മുഴുവന്‍ തുകയും അന്തേവാസികള്‍ക്ക് വിതരണം ചെയ്യുവാന്‍ ആശുപത്രിയധികൃതര്‍ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം.അയ്യായിരം രൂപ സൊസൈറ്റിയില്‍ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നത് അന്തേവാസികളുടെ ചികിത്സക്കായിട്ടാണെന്നും അത് മറ്റാര്‍ക്കും ഉപയോഗിക്കുവാന്‍ സാധിക്കുകയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സൂപ്രണ്ട് ഒപ്പ് വെക്കാതെ ഈ തുക മറ്റാര്‍ക്കും എടുക്കാന്‍ സാധിക്കുകയില്ലെന്നും എല്ലാ പണവും ഒരുമിച്ച് നല്‍കിയാല്‍ അന്തേവാസികള്‍ പെട്ടെന്ന് മുവുവന്‍ തുകയും ചിലവാക്കുമെന്നും പിന്നീട് ഇവരുടെ ചികിത്സക്ക് പണമില്ലാത്ത അവസ്ഥ വരുമെന്നും അതില്ലാതിരിക്കാനാണ് അയ്യായിരം രൂപ ഇവിടെ ഡെപ്പോസീറ്റ് ചെയ്തിരിക്കുന്നത്. 

രണ്ടായിരം രൂപ എടുത്തത് സൊസൈറ്റി വലിയ നഷ്ടത്തിലാണെന്നും ഒരു പാട് പേര്‍ക്ക് പണം നല്‍കുവാനുണ്ടെന്നും അതിനാണ് പണമെടുത്തിരിക്കുന്നതെന്നുമാണ് പറയുന്നത്. ഇവിടുത്തെ പേഷ്യന്റ്സ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്ര അന്വേക്ഷണം നടത്തണമെന്നും, അന്തേവാസികള്‍ പല തരത്തിലുള്ള ചൂഷണത്തിനും വിധേയരാക്കുന്നതായും വ്യാപക പരാതിയുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആശുപത്രി എച്ച്എംസി യോഗത്തില്‍ ദൈന്യം ദിന വരവ് ചിലവ് കുണക്കുകളില്‍ വലിയ ക്രമക്കേട് കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയില്‍ ഒരു കണക്കും യോഗത്തില്‍ അവതരിപ്പിച്ച കണക്കുകളും തമ്മില്‍ വലിയ വ്യത്യാസം വന്നതിനെ  തുടര്‍ന്ന്. കൃത്യമായ കണക്ക് ഹാജരാക്കുവാന്‍ യോഗത്തില്‍ പങ്കെടുത്ത ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags: ThrissurhospitalKorattiആനുകൂല്യങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

Kerala

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

പുതിയ വാര്‍ത്തകള്‍

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.