Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊരട്ടി ത്വക്ക് രോഗാശുപത്രി അന്തേവാസികള്‍ക്ക് അലവന്‍സ് നല്‍കുന്നതില്‍ വീഴ്ച; പണം പേഷ്യന്റ്സ് സര്‍വ്വീസ് സൊസൈറ്റിയുടെ നഷ്ടം നികത്താന്‍ വകമാറ്റി

സര്‍ക്കാരില്‍ നിന്ന് അനുവദിച്ച മുഴുവന്‍ തുകയും അന്തേവാസികള്‍ക്ക് വിതരണം ചെയ്യുവാന്‍ ആശുപത്രിയധികൃതര്‍ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം.അയ്യായിരം രൂപ സൊസൈറ്റിയില്‍ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നത് അന്തേവാസികളുടെ ചികിത്സക്കായിട്ടാണെന്നും അത് മറ്റാര്‍ക്കും ഉപയോഗിക്കുവാന്‍ സാധിക്കുകയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 03:47 pm IST
inKerala

തൃശൂര്‍ : ചാലക്കുടി കൊരട്ടി ഗാന്ധി ഗ്രാം ത്വക്ക് രോഗാശുപത്രിയിലെ അന്തേവാസികള്‍ക്ക് നല്‍കുന്ന അലവന്‍സ് തുക പുര്‍ണ്ണമായി വിതരണം ചെയ്യുന്നില്ലെന്ന്  പരാതി. സര്‍ക്കാരില്‍ നിന്ന് അന്തേവാസികള്‍ക്ക് അനുവദിച്ച പതിനാറര ലക്ഷം രൂപയില്‍ രണ്ട് ലക്ഷത്തിലധികം രൂപ ഇവിടുത്തെ പേഷ്യന്റ്സ് സര്‍വ്വീസ് സൊസൈറ്റിയുടെ നഷ്ടം നികത്തുവാന്‍ എടുത്തെന്നും ആരോപണമുണ്ട്.  

നിലവിലുള്ള 113 അന്തേവാസികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് അനുവദിച്ച തുക പ്രകാരം പതിനാലായിരത്തിയഞ്ഞൂറ് രൂപ ലഭിക്കണം. എന്നാല്‍ ഇതില്‍ ഏഴായിരം രൂപ പണമായും, അയ്യായിരം രൂപ പേഷ്യന്റ്സ് സൊസൈറ്റിയില്‍ ഡെപ്പോസിറ്റ് ചെയ്തതിന്റെ പാസ് ബൂക്കും അന്തേവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. ബാക്കി വരുന്ന രണ്ടായിരം രൂപയുടെ രേഖകള്‍ ഒന്നും തന്നെ ഇല്ലെന്നും സൊസൈറ്റി നഷ്ടത്തിലാണെന്നും അതിനായി തുകയെടുത്തതായിട്ടാണ് പറയുന്നത്. ആശുപത്രി സൂപ്രണ്ടിനാണ് ഇവിടുത്തെ പേഷ്യന്റ്സ് സൊസൈറ്റിയുടെ ഭരണ ചുമതല.  

ഭരണ സമിതിയുടെ അനാസ്ഥ മൂലം വന്ന് ചേര്‍ന്നിട്ടുള്ള നഷ്ടം നികത്തുവാന്‍ പാവപ്പെട്ട ഈ അന്തേവാസികളുടെ പണം പിടിച്ചെടുക്കുന്ന രീതി അംഗീകരിക്കുവാന്‍ സാധിക്കില്ലെന്നാണ് അന്തേവാസികള്‍ പറയുന്നത്. ഇതിന് മുന്‍പും ഇത്തരത്തില്‍ അന്തേവാസികളുടെ പണം പല തരത്തില്‍ നഷ്ടപ്പെട്ടിണ്ടെന്നാണ് പറയപ്പെടുന്നത്. ആരും ആശ്രയമില്ലാത്ത ഇവരുടെ ദൈന്യം ദിന കാര്യങ്ങളും മറ്റും നടത്തുവാന്‍ ഉള്ള പണമാണ് ഇത്തരത്തില്‍ ഇവരെ ചൂഷണം ചെയ്തു കൊണ്ട് വാങ്ങിക്കുന്നത്. സര്‍വ്വീസ് സൊസൈറ്റിയുടെ തെരഞ്ഞെടുപ്പ് പത്താം തീയതി നടക്കാനിരിക്കെ കാലങ്ങളായി കൊടുക്കാതിരുന്ന അന്തേവാസികളുടെ അലവന്‍സ് അടിയന്തിരമായി ഇപ്പോള്‍ വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചു.

സര്‍ക്കാരില്‍ നിന്ന് അനുവദിച്ച മുഴുവന്‍ തുകയും അന്തേവാസികള്‍ക്ക് വിതരണം ചെയ്യുവാന്‍ ആശുപത്രിയധികൃതര്‍ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം.അയ്യായിരം രൂപ സൊസൈറ്റിയില്‍ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നത് അന്തേവാസികളുടെ ചികിത്സക്കായിട്ടാണെന്നും അത് മറ്റാര്‍ക്കും ഉപയോഗിക്കുവാന്‍ സാധിക്കുകയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സൂപ്രണ്ട് ഒപ്പ് വെക്കാതെ ഈ തുക മറ്റാര്‍ക്കും എടുക്കാന്‍ സാധിക്കുകയില്ലെന്നും എല്ലാ പണവും ഒരുമിച്ച് നല്‍കിയാല്‍ അന്തേവാസികള്‍ പെട്ടെന്ന് മുവുവന്‍ തുകയും ചിലവാക്കുമെന്നും പിന്നീട് ഇവരുടെ ചികിത്സക്ക് പണമില്ലാത്ത അവസ്ഥ വരുമെന്നും അതില്ലാതിരിക്കാനാണ് അയ്യായിരം രൂപ ഇവിടെ ഡെപ്പോസീറ്റ് ചെയ്തിരിക്കുന്നത്. 

രണ്ടായിരം രൂപ എടുത്തത് സൊസൈറ്റി വലിയ നഷ്ടത്തിലാണെന്നും ഒരു പാട് പേര്‍ക്ക് പണം നല്‍കുവാനുണ്ടെന്നും അതിനാണ് പണമെടുത്തിരിക്കുന്നതെന്നുമാണ് പറയുന്നത്. ഇവിടുത്തെ പേഷ്യന്റ്സ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്ര അന്വേക്ഷണം നടത്തണമെന്നും, അന്തേവാസികള്‍ പല തരത്തിലുള്ള ചൂഷണത്തിനും വിധേയരാക്കുന്നതായും വ്യാപക പരാതിയുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആശുപത്രി എച്ച്എംസി യോഗത്തില്‍ ദൈന്യം ദിന വരവ് ചിലവ് കുണക്കുകളില്‍ വലിയ ക്രമക്കേട് കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയില്‍ ഒരു കണക്കും യോഗത്തില്‍ അവതരിപ്പിച്ച കണക്കുകളും തമ്മില്‍ വലിയ വ്യത്യാസം വന്നതിനെ  തുടര്‍ന്ന്. കൃത്യമായ കണക്ക് ഹാജരാക്കുവാന്‍ യോഗത്തില്‍ പങ്കെടുത്ത ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags: ThrissurhospitalKorattiആനുകൂല്യങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.