Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോടികള്‍ വെള്ളത്തിലായി; പാലായിലെ സിന്തറ്റിക് സ്റ്റേഡിയം തകരുന്നു

മുന്‍കാലങ്ങളില്‍ സിന്തറ്റിക് ട്രാക്ക് സ്ഥാപിച്ച കമ്പനിയായിരുന്നു അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്റ്റേഡിയം മുങ്ങിയത് സിന്തറ്റിക് പൊളിയുവാന്‍ കാരണമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 04:02 pm IST
in Kottayam
പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് തകര്‍ന്ന നിലയില്‍

പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് തകര്‍ന്ന നിലയില്‍

പാലാ: കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് തകര്‍ന്നു. കായിക മേഖല ഏറെ പ്രതീക്ഷയര്‍പ്പിച്ച സ്റ്റേഡിയമാണ് സിന്തറ്റിക് ഇളകി നശിക്കുന്നത്.

സ്റ്റേഡിയത്തിലെ സിന്തറ്റിക് തകരുന്നത് കായിക പരിശീലനം  നടത്തുന്ന താരങ്ങള ബുദ്ധിമുട്ടിലാക്കുകയും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ കഴിയാതെയും വരുന്നു. എല്ലാ വര്‍ഷവും നിരവധി  കായിക മേളകളാണ് ഇവിടെ  നടക്കുന്നത്. മുന്‍കാലങ്ങളില്‍ സിന്തറ്റിക് ട്രാക്ക് സ്ഥാപിച്ച കമ്പനിയായിരുന്നു  അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍  സ്റ്റേഡിയം മുങ്ങിയത് സിന്തറ്റിക് പൊളിയുവാന്‍ കാരണമായി. വെള്ളപ്പൊക്കത്തിന് ശേഷം കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ്  സിന്തറ്റിക് പൊളിയുവാന്‍ കാരണമെന്ന്  കായിക രംഗത്തുള്ളവര്‍ പറയുന്നു. മിക്കയിടത്തും സിന്തറ്റിക് ഭാഗങ്ങള്‍  അടര്‍ന്നു  മാറിയ നിലയിലാണ്.

എന്നാല്‍ സിന്തറ്റിക് ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള  സാങ്കേതിക പരിജ്ഞാനം പ്രാദേശികമായി ലഭ്യമല്ലെന്നും ട്രാക്കിന്റെ  നവീകരണം ചെലവേറിയതാണന്നും നഗരസഭാ  ചെയര്‍മാന്‍ ആന്റോ  ജോസ് പറഞ്ഞു. കായിക ക്ഷേമ കാര്യാലയത്തിന് ഇതു  സംബന്ധിച്ച് അപേക്ഷ  നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

ആറ് ഏക്കറിലധികം വിസ്തീര്‍ണ്ണമുള്ള സ്റ്റേഡിയം 2017ലാണ് 23 കോടി രൂപ ചെലവില്‍ അന്താരാഷ്‌ട്രാനിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ചത്. 400 മീറ്റര്‍ നീളത്തില്‍  സിന്തറ്റിക് ട്രാക്ക്, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഫുട്ബോള്‍ കോര്‍ട്ടുകള്‍, സിന്തറ്റിക് വാക്ക് വേ എന്നിവയും അത്ലറ്റിക്സ് ഇനങ്ങള്‍ക്ക് ആവശ്യമായ സൗകര്യവും  സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്.  

സ്റ്റേഡിയവും സിന്തറ്റിക് ട്രാക്കും അടിയന്തിരമായി അറ്റകുറ്റപണികള്‍ നടത്തി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി. അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുള്ളതായി മാണി സി. കാപ്പന്‍ എംഎല്‍എ അറിയിച്ചു. കായിക രംഗത്ത് ഒട്ടേറെ പ്രശസ്തരെ സംഭാവന ചെയ്തിട്ടുള്ള പാലായിലെ സിന്തറ്റിക് സ്റ്റേഡിയം നവീകരിക്കണമെന്ന് കായിക രംഗത്തുള്ളവരും ആവശ്യപ്പെട്ടു.

Tags: സ്റ്റേഡിയംPala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

Kerala

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

Kerala

നസ്രാണികള്‍ ഒന്നിച്ചു നില്‍ക്കണം: പാലായില്‍ ഏഴു സഭകളില്‍ നിന്നായി 11 മെത്രാന്മാര്‍ പങ്കെടുത്ത യോഗത്തിന്‌റെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.