Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം പള്ളിമുക്കില്‍ ഡിവൈഡറുകളില്ല, ട്രാഫിക് സംവിധാനവും

മാടന്‍നട മുതല്‍ മേവറം വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാതയില്‍ എപ്പോഴും തിരക്കാണ്. ജീവന്‍ കവരുന്ന ഈ മേഖലയില്‍ ട്രാഫിക് സുരക്ഷാമാര്‍ഗങ്ങളൊരുക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 12:48 pm IST
in Kollam
പള്ളിമുക്കില്‍ നോക്കുകുത്തിയായ സിഗ്‌നല്‍ ലൈറ്റുകള്‍

പള്ളിമുക്കില്‍ നോക്കുകുത്തിയായ സിഗ്‌നല്‍ ലൈറ്റുകള്‍

കൊല്ലം: ദേശീയപാതയില്‍ പള്ളിമുക്കില്‍ ഡിവൈഡറും ട്രാഫിക് സംവിധാനവും ഇല്ലാത്തതിനാല്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. കൊല്ലം – തിരുവനന്തപുരം ദേശീയ പാതയിലെ പ്രാധാനപ്പെട്ട ജംഗ്ഷനായ പള്ളിമുക്കില്‍ ട്രാഫിക് സംവിധാനവും സിഗ്‌നല്‍ ലൈറ്റും തകരാറിലാണ്. ട്രാഫിക്ചട്ടം ലംഘിച്ച് വാഹനങ്ങള്‍ മറ്റു വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് പലപ്പോഴും കുരുക്കും അപകടങ്ങളുമുണ്ടാകുന്നത്.

മാടന്‍നട മുതല്‍ മേവറം വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാതയില്‍ എപ്പോഴും തിരക്കാണ്. ജീവന്‍ കവരുന്ന ഈ മേഖലയില്‍ ട്രാഫിക് സുരക്ഷാമാര്‍ഗങ്ങളൊരുക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. ഇരവിപുരം റോഡും കൂനമ്പായികുളം റോഡും വന്നുചേരുന്ന പള്ളിമുക്കില്‍ നാലോളം പോക്കറ്റ് റോഡുകളും സംഗമിക്കുന്നു.  

രാവിലെയും വൈകിട്ടും ഇവിടെ രൂക്ഷമായ ഗതാഗതപ്രശ്‌നമാണ്. വാഹനങ്ങളുടെ മത്സരയോട്ടവും പെരുപ്പവും കാരണം പ്രദേശവാസികള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍പോലുമാകാറില്ല. പള്ളിമുക്ക് കൂടാതെ ഉമയനല്ലൂര്‍, മേവറം എന്നിവിടങ്ങളിലും രൂക്ഷമായ ഗതാഗത കുരുക്കുണ്ടാകുന്നു.

സിഗ്നല്‍ലൈറ്റ് നോക്കുകുത്തി

പള്ളിമുക്കില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ നോക്ക് കുത്തിയാണ് സിഗ്‌നല്‍ ലൈറ്റുകള്‍ക്കായി സ്ഥാപിച്ച സോളാര്‍ പാനലുകളും നെടുംതൂണായി നില്ക്കുന്നുണ്ട്. ലക്ഷക്കണക്കിന് രൂപ ചെലവാക്കിയ ഇതെല്ലാം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായി. ഇതൊന്നും ശരിയാക്കാന്‍ അധികൃതര്‍ തയ്യാറല്ല.  അടിയന്തിരമായി സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കി കൊണ്ട് പള്ളിമുക്കില്‍ താത്കാലികമായെങ്കിലും ട്രാഫിക് സര്‍ക്കിളും ഡി വൈഡറുകളും സ്ഥാപിച്ചാല്‍ അപകടങ്ങള്‍ കുറയ്‌ക്കാനാകും.  

ഭീഷണിയായി വാഹനങ്ങളുടെ വേഗത

ദേശീയപാതയില്‍ പോളയത്തോടിനും ഉമയനല്ലൂരിനും ഇടയില്‍ പതിവായി അപകടങ്ങള്‍ നടക്കുകയാണ്. അലക്ഷ്യമായ ഡ്രൈവിങ്ങും അമിതവേഗവുമാണ് പല അപകടങ്ങള്‍ക്കും കാരണം. വാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ അടിയന്തരമായി ഇടപെടലുണ്ടാകണം. വാഹനപ്പെരുപ്പം ക്രമാതീതമായതോടെ പാത അപകടരഹിതമാക്കാന്‍ റോഡ് വീതികൂട്ടി ഡിവൈഡറുകള്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം.

Tags: traffickollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി ആ​ക്ര​മി​ച്ച സ്ത്രീ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.