Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തീവ്രവാദ പ്രവര്‍ത്തനത്തിന് വ്യാജ സിം കാര്‍ഡുകള്‍; ജനം ഭീതിയില്‍, സിംകാര്‍ഡുകള്‍ വില്‍ക്കുന്ന ഷോപ്പുകളില്‍ ഏറെയും തീവ്രവാദ സംഘടനകൾക്ക് സ്വാധീനം

ഒരാളുടെ ആധാര്‍ വിവരവും ചിത്രങ്ങളും മൊബൈല്‍ ഷോപ്പില്‍ നല്‍കിയാല്‍ അതിന്റെ പകര്‍പ്പെടുത്ത് വീണ്ടും സിമ്മുകള്‍ എടുക്കുന്ന പഴയ രീതിയും തുടരുന്നുണ്ട്. ഇതിനായി പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

അനീഷ് അയിലംbyഅനീഷ് അയിലം
Jan 5, 2022, 12:05 pm IST
inKerala

തിരുവനന്തപുരം: ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജിത്തിന്റെ കൊലപാതക ആസൂത്രണത്തിന് എസ്ഡിപിഐക്കാര്‍ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള വ്യാജ സിം എന്നു തെളിഞ്ഞതോടെ ആശങ്കയേറി. ആരുടെ പേരിലും സിം കാര്‍ഡുകളെടുക്കാമെന്നും അതുവഴി കുറ്റകൃത്യം ചെയ്യാമെന്നുമാണ് തെളിഞ്ഞിരിക്കുന്നത്. എസ്ഡിപിഐ അടക്കമുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനാ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്ക് ആധാര്‍ പകര്‍പ്പും ഫോട്ടോയും നല്‍കിയവര്‍ നിരവധി. സംസ്ഥാനത്തെ മൊബൈല്‍ സിംകാര്‍ഡുകള്‍ വില്‍ക്കുന്ന ഷോപ്പുകളില്‍ ഏറെയും തീവ്രവാദ സംഘടനാപ്രവര്‍ത്തകര്‍ക്ക് സ്വാധീനമുള്ളവയാണെന്ന റിപ്പോര്‍ട്ടുമുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് പുന്നപ്രയിലെ ബി ആന്‍ഡ് ബി മൊബൈല്‍ കടയില്‍ സിം കാര്‍ഡ് എടുക്കാന്‍ ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്ത വത്സല എന്ന സ്ത്രീ പോയത്. വ്യക്തത ഇല്ലെന്ന് പറഞ്ഞ് കടയുടമ മുഹമ്മദ്ബാദുഷ ഒന്നില്‍ കൂടുതല്‍ തവണ ആധാര്‍ വെരിഫിക്കേഷന്‍ നടത്തി. എസ്ഡിപിഐയുടെ പഞ്ചായത്ത് അംഗം സുല്‍ഫിക്കറുടെ ഒത്താശയോടെ ആയിരുന്നു ഇത്. വത്സലയുടെ പേരില്‍ മാത്രമല്ല മറ്റ് പലരുടെയും പേരുകളില്‍ ഇത്തരത്തില്‍ സംഘം സിം കാര്‍ഡുകള്‍ തരപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.  

ആലപ്പുഴയില്‍ വത്സലയുടെ ആധാര്‍ നമ്പറിനൊപ്പം രണ്ട് തവണ ഫോട്ടോ എടുത്തിരുന്നു. ആദ്യ തവണ ഫോട്ടോ ശരിയായില്ലന്നുപറഞ്ഞ് വീണ്ടും ഫോട്ടോ എടുത്ത് സിം ആക്ടീവേറ്റ് ആക്കുകയായിരുന്നു. ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടവര്‍ സംസ്ഥാനത്തുടനീളം നിരവധിയുണ്ടെന്നാണ് വിവരം. ഇടക്കാലത്ത് സിം എടുക്കാന്‍ ആധാറിലെ വിരലടയാളം പരിശോധിക്കുമായിരുന്നു. എന്നാല്‍ സുപ്രീം കോടതി ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് നിര്‍ദ്ദേശിച്ചു. അതോടെ സിം എടുക്കുന്നതിനായി ആധാര്‍ നമ്പറിനൊപ്പം എടുക്കുന്നയാളുടെയും ഷോപ് ഉടമയുടെയും ചിത്രങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നായി. ഇതിനായി ഫോട്ടോ നല്‍കിയാലും മതിയാകും. എസ്ഡിപിഐ പോലുള്ള സംഘടനകള്‍ സജീവമായ ഇടങ്ങളില്‍ വിവിധ ആനുകൂല്യങ്ങള്‍ക്കും മറ്റുമായി ആധാറും ഫോട്ടോയും കൈമാറിയവര്‍ നിരവധിയാണ്. ഇവ ഉപയേഗിച്ചും സിമ്മുകള്‍ എടുത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ടെന്ന് പോലീസുകാര്‍ തന്നെ സമ്മതിക്കുന്നു.  

മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തനം നടത്തുന്നുവെന്ന് നിരവധി തവണ തെളിഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ എത്തുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലൗജിഹാദിനുപയോഗിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായി. എന്നാല്‍ വിവിധ ആപ്പുകള്‍ ഉപയോഗിച്ചും ഓണ്‍ലൈനായും റീ ചാര്‍ജ്ജ് ചെയ്യാം എന്ന് വന്നതോടെ ഒരു പരിധിവരെ അതിനു കുറവ് വന്നിരുന്നു. ഒരാളുടെ ആധാര്‍ വിവരവും ചിത്രങ്ങളും മൊബൈല്‍ ഷോപ്പില്‍ നല്‍കിയാല്‍ അതിന്റെ പകര്‍പ്പെടുത്ത് വീണ്ടും സിമ്മുകള്‍ എടുക്കുന്ന പഴയ രീതിയും തുടരുന്നുണ്ട്. ഇതിനായി പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഫോട്ടോ കോപ്പി കടകള്‍, സ്റ്റുഡിയോകള്‍ തുടങ്ങിയ വ കേന്ദ്രീകരിച്ചും പകര്‍പ്പുകള്‍ തരപ്പെടുത്തുന്നുണ്ട്. ഒരാളുടെ വിവരത്തിന് നിശ്ചിത തുക കടഉടമയ്‌ക്ക് നല്‍കും. അതിനാല്‍ പകര്‍പ്പെടുക്കുമ്പോള്‍ ഒരു പകര്‍പ്പ് അധികമായി എടുത്ത് ഈ സംഘത്തിന് നല്‍കും. ഇതും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.  

Tags: terrorismsdpiമൊബൈല്‍ ഫോണ്‍sim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

പുതിയ വാര്‍ത്തകള്‍

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.