Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപി സര്‍ക്കാരിന്റെ പത്രപരസ്യം ‘ഇസ്ലാമിക ഭയം’ പരത്തുന്നുവെന്ന് കവിത കൃഷ്ണന്‍; ലഹളക്കാരെല്ലാം മുസ്ലിങ്ങളാണെന്ന് സമ്മതിക്കുകയാണോ എന്ന് മറുചോദ്യം

യോഗി സര്‍ക്കാര്‍ നല്‍കിയ പത്രപരസ്യം ഇസ്ലാമിക ഭയം പരത്തുന്ന ഒന്നാണെന്ന വിമര്‍ശനവുമായി കമ്മ്യൂണിസ്റ്റ് നേതാവ് കവിത കൃഷ്ണന്‍. എന്നാല്‍ ഈ പരസ്യത്തില്‍ കാണുന്ന ലഹളക്കാരെല്ലാം മുസ്ലിങ്ങളാണെന്ന് സമ്മതിക്കുകയാണോ എന്ന മറുചോദ്യമാണ് എഴുത്തുകാരന്‍ അനീഷ് ഗോഖലേ കവിതാ കൃഷ്ണനോട് ചോദിച്ചത്. ഇതിന് ഉത്തരം നല്‍കാന്‍ കവിത കൃഷ്ണനാകുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 11:03 pm IST
in India

ലഖ്‌നോ: യോഗി സര്‍ക്കാര്‍ നല്‍കിയ പത്രപരസ്യം ഇസ്ലാമിക ഭയം പരത്തുന്ന ഒന്നാണെന്ന വിമര്‍ശനവുമായി കമ്മ്യൂണിസ്റ്റ് നേതാവ് കവിത കൃഷ്ണന്‍. എന്നാല്‍ ഈ പരസ്യത്തില്‍ കാണുന്ന ലഹളക്കാരെല്ലാം മുസ്ലിങ്ങളാണെന്ന് സമ്മതിക്കുകയാണോ എന്ന മറുചോദ്യമാണ് എഴുത്തുകാരന്‍ അനീഷ് ഗോഖലേ കവിതാ കൃഷ്ണനോട് ചോദിച്ചത്. ഇതിന് ഉത്തരം നല്‍കാന്‍  കവിത കൃഷ്ണനാകുന്നില്ല.  

ട്വീറ്റിലൂടെയാണ് കവിതാകൃഷ്ണന്‍ യുപി സര്‍ക്കാരിന്റെ പത്രപരസ്യത്തിനെതിരെ പ്രതികരിച്ചത്. 2017ന് മുന്‍പ് എങ്ങിനെയാണ് ലഹളക്കാര്‍ ഉത്തര്‍പ്രദേശില്‍ ഭയം വിതച്ചതെന്നും അതിന് ശേഷം യോഗി സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ എങ്ങിനെയാണ് അവര്‍ മാപ്പ് ചോദിച്ചതെന്നും വിശദീകരിക്കുന്നതായിരുന്നു പത്രപരസ്യം. എന്നാല്‍ ഈ പത്രപരസ്യം ഇസ്ലാമിനോട് ഭയം ഉണര്‍ത്തുന്ന ഒന്നാണെന്നായിരുന്നു  കവിതാകൃഷ്ണന്‍ ട്വീറ്റിലൂടെ പ്രതികരിച്ചത്.

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഒന്നാം പേജിലായിരുന്നു ഭരണനേട്ടം കാണിച്ച് യോഗി സര്‍ക്കാര്‍ പരസ്യം നല്‍കിയത്. എന്നാല്‍ പരസ്യത്തിലെ ചിത്രത്തില്‍ കാണിക്കുന്ന  ലഹളക്കാര്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണെന്ന് പരസ്യത്തില്‍ പറയുന്നില്ല. ലഹളക്കാര്‍ക്ക് മതപരമായ ഒരു ചിഹ്നവും പരസ്യത്തില്‍ നല്‍കിയിട്ടില്ല. ഇസ്ലാമിന്‍റേതായ തൊപ്പിയോ, നിസ്‌കാരത്തഴമ്പോ ഒന്നുമില്ല. യോഗി സര്‍ക്കാര്‍ കൊണ്ടുവന്ന നല്ല മാറ്റത്തെക്കുറിച്ച് പറയാനായിരുന്നു ഈ പരസ്യം നല്‍കിയത്. യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതേ ലഹളക്കാര്‍ പൊലീസിനോട് മാപ്പ് പറയുന്ന ചിത്രവുമുണ്ട്. ‘സത്യസന്ധമായ ഉദ്ദേശ്യം, നല്ല ജോലി’ എന്ന അടിക്കുറിപ്പോടെയാണ് പരസ്യം നല്‍കിയിരിക്കുന്നത്.

ഈ പരസ്യത്തിന്റെ ഒരു ചിത്രം നല്‍കിക്കൊണ്ടാണ് കവിതാകൃഷ്ണന്‍ ഇസ്ലാമിക ഭയത്തെക്കുറിച്ച പറയുന്നത്. ഈ പരസ്യം നല്‍കുക വഴി ഇന്ത്യന്‍ എക്‌സ്പ്രസ് ഫാസിസത്തിന്റെ ഇടനിലക്കാരായെന്നും കവിത കൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു.

ലഹളക്കാരെ ചൂണ്ടിക്കാട്ടി, ഈ ചിത്രം ഇസ്ലാമിക ഭയം ജനിപ്പിക്കുമെന്ന് കവിതാ കൃഷ്ണന്‍ പറയുമ്പോള്‍ അവര്‍ അര്‍ത്ഥമാക്കുന്നത് ലഹളക്കാരെല്ലാം മുസ്ലിങ്ങളാണെന്നല്ലേ എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. അനീഷ് ഗോഖലേ എന്ന എഴുത്തുകാരനാണ് കവിതാ കൃഷ്ണനോട് ഈ ചോദ്യം ട്വിറ്ററിലൂടെ ചോദിച്ചത്. അതിന് കവിതാ കൃഷ്ണന്റെ മറുപടിയും തരംതാണതായിരുന്നു. ഈ പരസ്യം യോഗിയുടെ നായ ഓരിയിടുകയാണെന്നായിരുന്നു കവിതാ കൃഷ്ണന്‍ നല്‍കിയ മറുപടി.

Tags: yogiയോഗി ആദിത്യനാഥ്upഇന്ത്യന്‍ എക്‌സ്പ്രസ്കവിതാ കൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

India

അഴിമതിക്കേസുകളിൽ കുരുക്ക് മുറുകുമെന്ന് ഭയം : 26 സമാജ്‌വാദി പാർട്ടി എംപിമാരും തെരഞ്ഞെടുപ്പിനു മുൻപേ പാർട്ടി വിട്ടേക്കും ; അഖിലേഷിനും ദുരിതകാലമോ ?

India

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

India

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

പുതിയ വാര്‍ത്തകള്‍

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.