Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരീക്ഷകള്‍ തീരുമാനിച്ചത് അശാസ്ത്രീയമായി; അധ്യാപകരും വിദ്യാര്‍ത്ഥികളും സമ്മര്‍ദ്ദത്തില്‍, സിലബസിന്റെ 25 ശതമാനം പോലും പഠിപ്പിച്ച് തീർന്നില്ല

ഡിസംബര്‍ ആദ്യമാണ് ഒന്നാം വര്‍ഷ പരീക്ഷയുടെ ഫലം വന്നത്. നവംബര്‍ 15 മുതല്‍ സ്‌കൂളില്‍ ക്ലാസ് തുടങ്ങിയെങ്കിലും ഒരു കുട്ടിക്ക് ആഴ്ചയില്‍ മൂന്നു ദിവസം വച്ച് ഉച്ചവരെയുള്ള ക്ലാസ് മാത്രമാണ് കിട്ടുന്നത്. അതായത് ഒരു വിഷയത്തിന് ആഴ്ചയില്‍ രണ്ട് പീരിയഡ് മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 11:51 am IST
in Kerala

തിരുവല്ല: അധ്യാപക സംഘടനകളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെ തിടുക്കത്തില്‍ പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. ഹയര്‍ സെക്കണ്ടറി അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് കൂടുതല്‍ സമ്മര്‍ദ്ദത്തില്‍. ഹയര്‍സെക്കണ്ടറി രണ്ടാംവര്‍ഷ തിയറി പരീക്ഷ മാര്‍ച്ച് 30ന് ആരംഭിക്കാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രായോഗിക പരീക്ഷ ഫെബ്രുവരി 21 നും മോഡല്‍ പരീക്ഷ മാര്‍ച്ച് 16 നും ആരംഭിക്കുന്ന സാഹചര്യത്തില്‍ ഫെബ്രുവരി പകുതി കഴിഞ്ഞ് ക്ലാസ് നടക്കില്ല. ഇപ്പോഴത്തെ രണ്ടാംവര്‍ഷ കുട്ടികളുടെ ഒന്നാംവര്‍ഷ പരീക്ഷ ഒക്ടോബര്‍ 26 നാണ് അവസാനിച്ചത്. അതുവരെ രണ്ടാം വര്‍ഷ പഠനത്തില്‍ കുട്ടികള്‍ ശ്രദ്ധിച്ചിട്ടില്ല. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ ഓഫ് ലൈന്‍ ക്ലാസുകളും പ്രതിസന്ധിയിലാകും. ഹയര്‍ സെക്കണ്ടറിയില്‍ സിലബസിന്റെ 25 ശതമാനം പോലും പഠിപ്പിച്ച്  തീര്‍ക്കാന്‍ കഴിയാതെ  അങ്കലാപ്പിലാണ് അധ്യാപകരും കുട്ടികളും.

ഡിസംബര്‍ ആദ്യമാണ് ഒന്നാം വര്‍ഷ പരീക്ഷയുടെ ഫലം വന്നത്. നവംബര്‍ 15 മുതല്‍ സ്‌കൂളില്‍ ക്ലാസ് തുടങ്ങിയെങ്കിലും ഒരു കുട്ടിക്ക് ആഴ്ചയില്‍ മൂന്നു ദിവസം വച്ച് ഉച്ചവരെയുള്ള ക്ലാസ് മാത്രമാണ് കിട്ടുന്നത്.  അതായത് ഒരു വിഷയത്തിന് ആഴ്ചയില്‍ രണ്ട് പീരിയഡ് മാത്രം. ക്ലാസ് ഉച്ചവരെയേ ഉള്ളൂവെങ്കിലും അതിന്  ശേഷം ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍  അധ്യാപകര്‍ക്ക് കഴിയാത്ത സാഹചര്യമാണ്. അതേ സമയം തന്നെ അധ്യാപകര്‍ വൈകുന്നതു വരെ ഇരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒട്ടുമിക്ക സ്‌കൂളുകളിലും നെറ്റ് സൗകര്യം കാര്യക്ഷമമല്ലാത്തതിനാല്‍  സ്‌കൂളില്‍ വച്ച് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതും പ്രായോഗികമല്ലെന്ന് അധ്യാപകര്‍ പറയുന്നു.  

ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 3ന് ക്ലാസ് പുനരാരംഭിച്ചാലും ജനുവരി 31 മുതല്‍ ഫെബ്രുവരി നാല് വരെ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയാണ്. അധ്യാപകര്‍ അതിന്റെ മൂല്യനിര്‍ണയത്തിന് പോകുന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ ഫെബ്രുവരി 10 ,12 വരെ ക്ലാസ് മുടങ്ങും അത് കഴിഞ്ഞാല്‍ ഉടന്‍ പ്രാക്ടിക്കല്‍ പരീക്ഷയില്‍ തുടങ്ങും. കഴിഞ്ഞവര്‍ഷം 40 ശതമാനമായി പരിമിതപ്പെടുത്തിയിരിന്നു. ഈ വര്‍ഷം 60 ശതമാനമായിട്ടാണ് വര്‍ദ്ധിച്ചത്. പത്താം ക്ലാസ് കാര്‍ക്ക് സോഷ്യല്‍ സയന്‍സ് പോലെ ചില വിഷയങ്ങള്‍ക്ക് ഫോക്കസ് ഏരിയ കൂടിപോയിട്ടുണ്ടെന്നും പരാതിയുണ്ട്. 

പ്രാക്ടിക്കല്‍ പരീക്ഷ തിയറി പരീക്ഷയ്‌ക്ക് ശേഷമാക്കിയും, സ്‌കൂള്‍ പഠനം പൂര്‍ണതോതില്‍ ആരംഭിച്ചും  ഇരുകൂട്ടരുടെയും സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന അഭിപ്രായം ശക്തമാണ്.ഏപ്രില്‍ ആദ്യവാരം നടക്കുന്ന ഹയര്‍ സെക്കന്ററി പൊതു പരീക്ഷയ്‌ക്കു മുന്‍പായി പ്രായോഗിക പരീക്ഷകള്‍ നടത്താനുള്ള തീരുമാനം അശാസ്ത്രീയമാണെന്നും ഈ ടൈംടേബിള്‍ വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുമെന്നും  എ.എച്ച്.എസ്.ടി.എ.സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.മനോജ് പറഞ്ഞു.

Tags: teachersstudentschoolsHigher secondary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

Kerala

കാഞ്ഞങ്ങാട് 13കാരന് സൂര്യാഘാതമേറ്റു; സ്‌കൂള്‍ മൈതാനത്ത് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം

Kerala

ക്ലാസിൽ വീഡിയോ ​ഗെയിം കളിച്ചത് ചോദ്യം ചെയ്ത മലയാളി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്ത് മാലിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.