Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രാന്‍സ്‌ജെന്‍ഡറെ പട്ടിക കൊണ്ട് തലയ്‌ക്കടിച്ച് പരിക്കേല്‍പ്പിച്ചു; രണ്ട് സിപിഎമ്മുകാര്‍ പിടിയില്‍; നിസ്സാര വകുപ്പുകള്‍ ചുമത്തിയെന്ന് പരാതി

ക്രിസ്തുമസ് തലേന്ന് രാത്രിയായിരുന്നു സംഭവം. ശാസ്താംകോണം അയ്യപ്പക്ഷേത്രത്തിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന ലൈജുവിനും സഹോദരന്മാര്‍ക്കുമാണ് സമീപവാസികള്‍ കൂടിയായ മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റത്. തലയ്‌ക്ക് തടി കൊണ്ടുള്ള അടിയില്‍ ഗുരുതര പരിക്കേറ്റ ട്രാന്‍സ്‌മെന്‍ ആയ ഇടുക്കി സ്വദേശി ആല്‍ബി(22)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2021, 08:30 pm IST
in Kerala

തിരുവനന്തപുരം: ശ്രീകാര്യം എന്‍ജിനീയറിംഗ് കോളജിന് സമീപം അലത്തററോഡില്‍ ശാസ്താംകോണത്ത് വാടകയ്‌ക്ക് താമസിക്കുന്ന ട്രാന്‍സ് ജെന്‍ഡറെ അഞ്ചംഗ മദ്യപസംഘം വീട്ടില്‍ കയറി മരക്കഷ്ണം കൊണ്ട് തലയ്‌ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ സിപിഎമ്മുകാരായ രണ്ട് പ്രതികളെ ശ്രീകാര്യം പോലീസ് പിടികൂടി. ശാസ്താംകോണത്ത് വീട്ടില്‍ രാജീവ് (44), ഇയാളുടെ സുഹൃത്ത് ശാസ്താംകോണം ദുര്‍ഗാ നഗറില്‍ മാക്കു എന്ന് വിളിക്കുന്ന അനില്‍കുമാര്‍ (48) എന്നിവരെയാണ് ഞായറാഴ്ച പോലീസ് പിടികൂടിയത്.

ക്രിസ്തുമസ് തലേന്ന് രാത്രിയായിരുന്നു സംഭവം. ശാസ്താംകോണം അയ്യപ്പക്ഷേത്രത്തിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന ലൈജുവിനും സഹോദരന്മാര്‍ക്കുമാണ് സമീപവാസികള്‍ കൂടിയായ മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റത്. തലയ്‌ക്ക് തടി കൊണ്ടുള്ള അടിയില്‍ ഗുരുതര പരിക്കേറ്റ ട്രാന്‍സ്‌മെന്‍ ആയ ഇടുക്കി സ്വദേശി ആല്‍ബി(22)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്‌ക്കു ഏഴ് തുന്നലുകളുണ്ട്. 24ന് രാത്രി വീട്ടില്‍ നിന്നും പുറത്തേക്ക് പോകാനിറങ്ങിയ ലൈജുവിനും കുട്ടികള്‍ക്കും നേരെ സമീപത്തെ റോഡില്‍ മദ്യപിച്ചുകൊണ്ട് നിന്നഅഞ്ചംഗസംഘം ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത ആല്‍ബിനെയാണ് മരക്കഷ്ണം കൊണ്ട് തലയ്‌ക്കടിച്ചതെന്ന് ശ്രീകാര്യം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍ പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണവും ശക്തമാണ്. പാര്‍ട്ടി സ്വാധീനം മുന്‍നിര്‍ത്തി പോലീസ് ഇവര്‍ക്കെതിരെ മതിയായ വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. സംഭവം വിവാദമായതോടെയാണ് ഇവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചതെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

എന്നാല്‍ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് ശ്രീകാര്യം പോലീസ് പറഞ്ഞു. പ്രതികള്‍ റോഡിലിരുന്ന് മദ്യപിക്കുന്നത് സ്ഥിരം സംഭവമാണെന്നും ഇതിനെതിരെ പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

Tags: cpmതിരുവനന്തപുരംകേരള പോലീസ്Transgender
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

പുതിയ വാര്‍ത്തകള്‍

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.