Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

1789 ഡിസംബര്‍ 29; തിരുവിതാംകൂറിനെ കീഴടക്കി പത്മനാഭ സ്വാമി ക്ഷേത്രം കൊള്ളയടിക്കാനുള്ള ടിപ്പുവിന്റെ നീക്കം തകര്‍ത്ത ദിനം, ഒപ്പം ഓര്‍മ്മപ്പെടുത്തലും

ഹൈദരാലിയുടെ ആക്രമണകാലം മുതല്‍ ഇസ്ലാമിക അധിനിവേശം മലയാളത്തിന്റെ മണ്ണിലേക്ക് കടന്നുവന്നിരുന്നു. ഇസ്ലാം വേരുറപ്പിച്ച സ്ഥലങ്ങളില്‍ ചെറുകലാപങ്ങളായി അത് നിലനിന്നിരുന്നു. ഇത് കണ്ണൂരിലും കാസര്‍ഗോഡും വയനാട്ടിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പഴശ്ശി തമ്പുരാന്റെ വീറിന് മുന്നില്‍ അതെല്ലാം വിഫലമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2021, 03:35 pm IST
in Kerala

തിരുവനന്തപുരം : കേരളത്തിലെ ഹിന്ദുവിന്റെ ചരിത്രത്തില്‍ വീണ്ടും ഓര്‍മ്മപ്പെടുത്തലുകളുമായി വീണ്ടും ഒരു 1789 ഡിസംബര്‍ 29 കൂടി. തിരുവിതാംകൂറിനെ ആക്രമിച്ച് കീഴടക്കി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കണക്കില്ലാത്ത അമൂല്യ സ്വത്ത് വിഹിതം കൈക്കലാക്കാനുള്ള അത്യാഗ്രഹം തകര്‍ന്ന ദിവസം. തിരുവിതാംകൂര്‍ സൈന്യം അന്നേ ദിവസമാണ് ടിപ്പുവിനെ നെടുങ്കോട്ടയ്‌ക്ക് അകത്തിട്ട് വെട്ടുന്നത്. കേരളത്തിലെ ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും ചരിത്രത്തില്‍ ഒരു മറക്കാനാവാത്ത ദിവസം തന്നെയാണ് ഇത്.  

ഹൈദരാലിയുടെ ആക്രമണകാലം മുതല്‍ ഇസ്ലാമിക അധിനിവേശം മലയാളത്തിന്റെ മണ്ണിലേക്ക് കടന്നുവന്നിരുന്നു. ഇസ്ലാം വേരുറപ്പിച്ച സ്ഥലങ്ങളില്‍ ചെറുകലാപങ്ങളായി അത് നിലനിന്നിരുന്നു. ഇത് കണ്ണൂരിലും കാസര്‍ഗോഡും വയനാട്ടിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പഴശ്ശി തമ്പുരാന്റെ വീറിന് മുന്നില്‍ അതെല്ലാം വിഫലമായി. അതു പോലെ മലബാര്‍ കീഴടക്കി തെക്ക് തിരുവിതാംകൂറിലേക്ക് പടയോട്ടം ആരംഭിച്ച ടിപ്പുവിന് നേരിടേണ്ടി വന്നത് വമ്പന്‍ പടക്കോട്ട കെട്ടി ബുദ്ധിയും ധീരതയും കൈമുതലാക്കി കാത്തു നിന്ന രാജാ കേശവദാസ് എന്ന ചാണക്യനെയും വൈക്കം പത്മനാഭപിള്ള എന്ന വീരനെയുമാണ്. ഈ ചരിത്രമെല്ലാം ഇന്നത്തെ തലമുറകളില്‍ എത്ര പേര്‍ക്ക് അറിയാം. സ്വന്തം പൈതൃകത്തില്‍ ഇത്രയും വലിയ പോരാട്ടവീര്യം ഒളിഞ്ഞിരുപ്പുണ്ടെന്ന് പുതു തലമുറ അറിയാതിരിക്കാനാണ് ഇവിടത്തെ ഇടത് ചരിത്രകാരന്മാര്‍ ലക്ഷ്യമിടുന്നത്.  

തോറ്റു പോയ ജനതയെന്നും, ഭീരുക്കളുടെ പിന്‍മുറക്കാരെന്നും മാത്രം അപകര്‍ഷതാ ബോധം പേറി പാരമ്പര്യത്തിലോ ദേശത്തിന്റെ ചരിത്രത്തിലോ അഭിമാന ബോധമില്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുത്ത് ചൈനയ്‌ക്ക് അടിയറ വയ്‌ക്കലാണ് അവരുടെ ലക്ഷ്യം.

ചരിത്രം പുനര്‍വായിക്കപ്പെട്ടേ പറ്റൂ. അതുകൊണ്ട് തന്നെ ഡിസംബര്‍ 29 ഹൈന്ദവ പ്രതിരോധ ദിനം ആയി ആഘോഷിക്കുകയാണ്. തിരുവന്ന്തപുരം ലെവി ഹാളില്‍ ഇതിനോടനുബന്ധിച്ച് ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്.  നെടുങ്കോട്ട വിജയ ദിവസം ഇസ്ലാമിക അധിനിവേശത്തിനെതിരായ ഹിന്ദുവിന്റെ പ്രതിരോധം വിജയിച്ച ദിവസമാണ്. അത് പരാജയപ്പെട്ടിരുന്നെങ്കില്‍ 1921 കേരളത്തില്‍ അങ്ങോളം ഇങ്ങോളം ആവര്‍ത്തിച്ചേനെ. അതിനെതിരെ പോരാടിയ പഴശ്ശി തമ്പുരാനും വീര സൈനികര്‍ക്കും പുതുതലമുറയ്‌ക്ക് നന്ദി അര്‍പ്പിക്കാനുള്ള അവസരം കൂടിയാണ് ഇത്.  

Tags: hinduതിരുവനന്തപുരംPadmanabha swamy TempleTravancoreപഴശ്ശിരാജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

India

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.