Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘പുത്തിലഞ്ഞിപ്പൂ പറിക്കാം തോഴിമാരേ…’

ധനുമാസ തിരുവാതിര മഹാദേവന്റെ പിറന്നാളാണെന്നൊരു വിശ്വാസമുണ്ട്. ധനുമാസത്തിലെ തിരുവാതിര നാളിലായിരുന്നു ശിവപാര്‍വതിമാരുടെ വിവാഹം നടന്നതെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2021, 05:00 am IST
in Samskriti

പൗര്‍ണമിയും തിരുവാതിരനാളും ഒത്തുചേരുന്ന ധനുമാസ രാവ്. ആര്‍ദ്രാവ്രതം നോറ്റ് ഏഴരവെളുപ്പിനുണര്‍ന്ന്, ഗംഗയുണര്‍ത്തലും തുടിച്ചു കുളിയും പാതിരാപ്പൂചൂടലുമായി സുമംഗലികളും കന്യകമാരും ആഘോഷങ്ങളില്‍ മുഴുകുന്ന ധനുമാസ തിരുവാതിര. ആചാരപ്രധാനമാണ് ഉമാമഹേശ്വര പ്രീതിയ്‌ക്കായ് സ്ത്രീകള്‍ അനുഷ്ഠിക്കുന്ന തിരുവാതിര വ്രതം. സുമംഗലികള്‍ നെടുമാംഗല്യത്തിനായി വ്രതമെടുക്കുമ്പോള്‍ കന്യകമാരുടെ പ്രാര്‍ത്ഥനയത്രയും മനസ്സിനിണങ്ങിയ വരനെ ലഭിക്കാനാണ്.  

ധനുമാസ തിരുവാതിര മഹാദേവന്റെ പിറന്നാളാണെന്നൊരു വിശ്വാസമുണ്ട്. ധനുമാസത്തിലെ തിരുവാതിര നാളിലായിരുന്നു ശിവപാര്‍വതിമാരുടെ വിവാഹം നടന്നതെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്.    

ഇത്തവണ ഇന്നു രാത്രിയിലാണ് വ്രതാനുഷ്ഠാന ചടങ്ങുകള്‍ തുടങ്ങുന്നത്. ഉദയത്തിനുമുമ്പേ കുളത്തിലിറങ്ങി തുടിച്ചു കുളിക്കണമെന്നാണ് ആചാരം. കുരവയിട്ട് ഗംഗാദേവിയെ ഉണര്‍ത്തിയ ശേഷം തിരുവാതിരപ്പാട്ടുകള്‍ പാടിയാവണം തുടിച്ചു കുളിക്കേണ്ടത്. കുളികഴിഞ്ഞ് പാതിരാപ്പൂ (ദശപുഷ്പങ്ങള്‍) ചൂടല്‍. ആട്ടവും പാട്ടും നിറയുന്ന രാവിനെ ആര്‍ദ്രമാക്കുന്നത് തിരുവാതിരക്കളിയുടെ ചുവടുകളാണ്. അഞ്ചു തിരിയിട്ട വിളക്കിനു മുന്നില്‍ നിറപറയും ഗണപതിക്കൂട്ടും ഒരുക്കി വെയ്‌ക്കുന്നതോടെ തിരുവാതിരക്കളി തുടങ്ങും. ഗണപതി ചുവടാണ് ആദ്യം. അതുകഴിഞ്ഞ് സരസ്വതി വന്ദനം, ശിവസ്തുതി എന്നിങ്ങനെ പാട്ടുകള്‍. ഇതിന്റെ താളത്തിനൊത്ത് വീട്ടുമുറ്റത്ത് വട്ടമിട്ടാണ് തിരുവാതിരക്കളി.  

എട്ടങ്ങാടി നിവേദിക്കല്‍ ആര്‍ദ്രാവ്രതത്തിലെ പ്രധാന ചടങ്ങാണ്. ശിവനും ഗണപതിക്കുമാണ് എട്ടങ്ങാടി നേദിക്കുക. കിഴങ്ങുവര്‍ഗങ്ങളും ഏത്തപ്പഴവും വന്‍പയറും ശര്‍ക്കരയും ചേര്‍ത്ത് പുഴുക്കു പോലെയൊരുക്കുന്ന വിഭവമാണ് എട്ടങ്ങാടി. ഇതിന് പ്രാദേശിക ഭേദങ്ങളുണ്ട്. വ്രതം നോല്‍ക്കുന്ന സ്ത്രീകള്‍ വീട്ടുമുറ്റത്തെ ഉമിത്തീയില്‍ കിഴങ്ങു വര്‍ഗങ്ങള്‍ ചുട്ടെടുത്താണ് മുന്‍കാലങ്ങളില്‍ എട്ടങ്ങാടിയുണ്ടാക്കി നേദിച്ചിരുന്നത്. കൂവക്കുറുക്കാണ് മറ്റൊരു വിഭവം അഥവാ നിവേദ്യം. ഉറക്കമൊഴിച്ച് വ്രതമെടുക്കുന്ന സ്ത്രീകള്‍ ഭക്ഷിക്കുന്നതും എട്ടങ്ങാടിയും കൂവക്കുറുക്കുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.