Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടിക ജാതി വിഭാഗങ്ങളുടെ വിവാഹ ധനസഹായത്തിലും കയ്യിട്ടുവാരി തിരുവനന്തപുരം കോര്‍പ്പറേഷന്‍; അഴിമതി തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തുവിട്ട് ബിജെപി

തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വികസന വകുപ്പ് ഓഫീസില്‍ 2017-21 കാലയളവില്‍ നടന്ന അഴിമതികളുടെ, പൂഴ്‌ത്തിവച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ കൗണ്‍സിലര്‍ കരമന അജിത്ത് ഇന്നലെ പുറത്തു വിട്ടു. കഴിഞ്ഞ അഴിമതികളും വ്യക്തമായ തെളിവുകളോടെ കരമന അജിത്താണ് പുറത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 11:35 pm IST
inKerala

തിരുവനന്തപുരം: ഇടതുമുന്നണിയുടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ഒരു വര്‍ഷം തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കോടികളുടെ മറ്റൊരു അഴിമതിക്കഥകൂടി പുറത്തുവന്നു. ഇത്തവണ പട്ടിക ജാതി വിഭാഗക്കാരുടെ വിവാഹധനസഹായത്തിലാണ് കയ്യിട്ടുവാരിയിരിക്കുന്നത്. ഇതോടെ പന്ത്രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പന്ത്രണ്ട് അഴിമതികളാണ് കോര്‍പ്പറേഷന്‍ ഭരണം നടത്തുന്ന ഇടതുമുന്നണിക്കെതിരെ ഉണ്ടായിരിക്കുന്നത്.  

തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വികസന വകുപ്പ് ഓഫീസില്‍ 2017-21 കാലയളവില്‍ നടന്ന അഴിമതികളുടെ, പൂഴ്‌ത്തിവച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ കൗണ്‍സിലര്‍ കരമന അജിത്ത്   വ്യക്തമായ തെളിവുകളോടെ   പുറത്തു വിട്ടു. സീനിയര്‍ സൂപ്രണ്ട് ജി.ബാഹുലേയന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പട്ടികജാതി വികസന ഓഫീസുമായി മാത്രം ബന്ധപ്പെട്ട് അഞ്ച് കോടി രൂപയ്‌ക്ക് മുകളിലുള്ള അഴിമതിയാണ് നടന്നിരിക്കുന്നത്. അവ ഒന്നൊന്നായി പുറത്ത് വിടുമെന്നും ആദ്യഘട്ടമായി ഒരു കോടി നാലു ലക്ഷത്തി എഴുപത്തി രണ്ടായിരത്തി അഞ്ഞൂറു രൂപയുടെ തിരിമറികളാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്നും അജിത് പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസ് പരിശോധനാ റിപ്പോര്‍ട്ടില്‍ ഒരേ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത് മാര്‍ക്ക് ചെയ്തിരിക്കുന്നു

നഗരസഭയില്‍ പട്ടികജാതി വിഭാഗക്കാരുടെ വിവാഹത്തിന് വിവാഹ ധനസഹായം നല്‍കി വരുന്നുണ്ട്. എന്നാല്‍ ഒരാളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് നാല് പേര്‍ക്കുള്ള വിവാഹ ധനസഹായം നല്‍കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 10273053000008454 എന്ന  അക്കൗണ്ട് നമ്പറില്‍ മാര്യേജ് ഗ്രാന്റ് വകയില്‍ 75,000 രൂപ വീതം നല്‍കിയിരിക്കുന്നത് സജീവന്‍, ലക്ഷ്മീ, രാജി, അനിത എന്നീ നാലുപേര്‍ക്കായാണ്. 2018-19, 2019- 20, 2020-21 എന്നീ കാലയളവുകളിലാണ് തുക നല്‍കിയിരിക്കുന്നത്. ഇതേ അക്കൗണ്ട് നമ്പറില്‍ തന്നെ സ്റ്റഡി റൂം പണിയാന്‍ സൂരജ്, സന്ധ്യ, (2018-19) ശശികുമാര്‍ (2020-21) എന്നിവര്‍ക്ക് നല്‍കിയതായി കാണിച്ചിരിക്കുന്നത് രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ. 2018-19ല്‍ ഷൈലേശന്‍ എന്ന വ്യക്തിക്ക് ചികിത്സാ സഹായമായി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് രൂപയും നല്‍കി .   

വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി അയ്യായിരം രൂപ വീതം ശകുന്തളയ്‌ക്കും സുനിതയ്‌ക്കും നല്‍കിയതും ഇതേ അക്കൗണ്ടില്‍ തന്നെ. കോര്‍പ്പറേഷന്റെ ധനസഹായം എല്ലാം ചേര്‍ത്ത് വിവിധ പേരുകളിലായി ഏഴു ലക്ഷത്തി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറു രൂപയാണ് 2018-19, 2019-20, 2020-21 വര്‍ഷങ്ങളില്‍ ഈ ഒരൊറ്റ അക്കൗണ്ടിലൂടെ നല്‍കിയത്. ആരുടെയാണ് ഈ ബാങ്ക് അക്കൗണ്ട് എന്ന് വെളിപ്പെടുത്തണമെന്ന് കരമന അജിത് ആവശ്യപ്പെട്ടു.

ഇതു പോലെ വിവിധ ബാങ്കുകളിലെ ഇരുപത്തിനാല് അക്കൗണ്ടുകളിലേക്കായി മേല്‍പ്പറഞ്ഞ വര്‍ഷങ്ങളില്‍ നഗരസഭ ട്രാന്‍സ്ഫര്‍ ചെയ്ത തുക ഒരു കോടി നാല് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപയാണ്. വി.കെ. പ്രശാന്ത് എംഎല്‍എ മേയര്‍ ആയിരുന്ന കാലത്തടക്കം നടത്തിയ അഴിമതികളാണ് ഇവയെന്നും പ്രളയ സമയത്ത് ഭുരിതാശ്വാസ സാധനങ്ങള്‍ കയറ്റി അയച്ച ലോഡിന്റെ എണ്ണം കൃത്യമായി എണ്ണിയ മേയര്‍ക്ക് അക്കൗണ്ട് നമ്പരുകള്‍ എണ്ണാന്‍ കഴിഞ്ഞില്ലെന്ന് കരമന അജിത് പരിഹസിച്ചു.

Tags: തിരുവനന്തപുരംവിവാഹംഅഴിമതിപട്ടികജാതിആര്യാ രാജേന്ദ്രന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.