Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാബറി ബാഡ്ജ്; ദേശീയതലത്തില്‍ ചര്‍ച്ചയായിട്ടും മലയാളമാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; ഇരട്ടത്താപ്പ് പുറത്ത്; സാംസ്‌കാരിക നായകര്‍ക്കും മിണ്ടാട്ടമില്ല

ഇത്തരം സംഭവങ്ങളെ മനപൂര്‍വ്വം അവഗണിക്കുന്നതും, പോപ്പുലര്‍ ഫ്രണ്ടിനെ ഭയക്കുന്നതും, 'ഹിന്ദു വര്‍ഗീയവാദികള്‍ക്ക്' കുരുത്തു പകരുമെന്ന വാദം ഉന്നയിച്ച് തലയൂരുന്നതുമാണ് ഇക്കൂട്ടര്‍ക്ക് ബലമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 12:11 pm IST
in Kerala

കോട്ടയം: പത്തനംതിട്ട കോട്ടാങ്ങലില്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ നെഞ്ചത്ത് പോപ്പുലര്‍ ഫ്രണ്ടുകാര്‍, ഞാന്‍ ബാബറി ബാഡ്ജ് കുത്തിയ സംഭവത്തില്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് പുറത്ത്. ബംഗാളിലും കശ്മീരിലും യുപിയിലുമുണ്ടാകുന്ന ചെറിയ സംഭവങ്ങള്‍ പോലും പര്‍വ്വതീകരിക്കുന്ന മലയാള മാധ്യമങ്ങള്‍ ഈ സംഭവം കണ്ടതായി പോലും നടിച്ചില്ല.  

ബംഗാളില്‍ യുവാവിനെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു, കശ്മീരില്‍ യുവാവിനെക്കൊണ്ട് വന്ദേമാതരം പാടിച്ചുവെന്നൊക്കെയുള്ള വാര്‍ത്തകള്‍ കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങള്‍, കൊച്ചു കുട്ടികളുടെ ഷര്‍ട്ടില്‍, ബാബറി ബാഡ്ജ് കുത്തിവയ്‌പ്പിച്ചിട്ടും അനങ്ങിയില്ല. കൊച്ചുക്ലാസില്‍ പഠിക്കുന്ന, ബാബറി എന്തെന്നു പോലുമറിയാത്ത കുട്ടികളിലാണ് പോപ്പുലര്‍ ഫ്രണ്ടു ഭീകരര്‍ മതവൈരം കുത്തിവച്ചതും അവരെക്കൊണ്ട്  ബലമായി ബാഡ്ജ് ഷര്‍ട്ടില്‍ കുത്തിപ്പിച്ചതും.  

ഏതെങ്കിലും ഹിന്ദു സംഘടനകള്‍ വന്ദേമാതരമെന്നോ, ജയ്ശ്രീറാം എന്നോ വിളിപ്പിക്കുകയോ ബാഡ്ജ് ധരിപ്പിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ഈ മാധ്യമങ്ങള്‍ എത്രമാത്രം കോലാഹലമുണ്ടാക്കുമായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്. ദിവസങ്ങളോളം ഇതിന്റെ വാര്‍ത്തകള്‍ നല്‍കുമായിരുന്നു. അന്തിച്ചര്‍ച്ചകള്‍ നടത്തുമായിരുന്നു, അവര്‍ ചൂണ്ടിക്കാട്ടുന്നു.  

കേരളത്തിലെ സാംസ്‌കാരിക നായകരെന്നു വിളിക്കുന്നവര്‍ക്കും സംഭവത്തില്‍ മിണ്ടാട്ടമില്ല. ഇത്രയും ഗുരുതരമായ സംഭവം ഉണ്ടായിട്ടും പരാതി നല്‍കാന്‍ പോലും സ്‌കൂള്‍  അധികൃതരും പിടിഎയും ഭയപ്പെട്ടുവെന്നതാണ് കേരളത്തെയും ഭയപ്പെടുത്തുന്നത്. വിദ്യാര്‍ഥികളുടെ സുരക്ഷ പോലും ആപത്തിലാണെന്നതിലേക്കും ഇത് വിരല്‍ചൂണ്ടുന്നു.

ഇത്തരം സംഭവങ്ങളെ മനപൂര്‍വ്വം അവഗണിക്കുന്നതും, പോപ്പുലര്‍ ഫ്രണ്ടിനെ ഭയക്കുന്നതും, ‘ഹിന്ദു വര്‍ഗീയവാദികള്‍ക്ക്’ കുരുത്തു പകരുമെന്ന വാദം ഉന്നയിച്ച് തലയൂരുന്നതുമാണ് ഇക്കൂട്ടര്‍ക്ക് ബലമാകുന്നത്.

Tags: keralaമാധ്യമ പ്രവര്‍ത്തകര്‍ബാബറി മസ്ജിദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.