Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഇര; പ്രസാദ ചന്ദ്രന്റെ ദുരൂഹ മരണത്തിന് 42 വര്‍ഷം

സഹപ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച ദു:ഖത്തില്‍ പ്രസാദ ചന്ദ്രന്‍ കമ്പനിയില്‍ സ്ഥാപിച്ചിരുന്ന എഐടിയുസിയുടെ കൊടിമരം പിഴുതെറിഞ്ഞു. ഇത് സിപിഐ നേതാക്കളെ പ്രകോപിതരാക്കി. സിപിഐ നേതാവ് അഡ്വ. കുമരകം ശങ്കുണ്ണി മേനോന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗങ്ങളില്‍ പ്രസാദ ചന്ദ്രനെ വധിക്കുമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമാണ് മുഴങ്ങിയത്. പിന്നീട് രാത്രി ഷിഫ്റ്റിന് ജോലിക്ക് കയറിയ പ്രസാദ ചന്ദ്രന്‍ ജീവനോടെ തിരികെ വന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 11:49 am IST
in Kerala

കോട്ടയം: കമ്മ്യുണിസ്റ്റ് ഭീകരതക്ക് ഇരയായ കോട്ടയം നാഗമ്പടം വടക്കനാട്ട് വീട്ടില്‍ പ്രസാദ ചന്ദ്രന്റെ മരണത്തിലെ ദുരൂഹത 42 വര്‍ഷം കഴിഞ്ഞിട്ടും നീങ്ങിയില്ല. 1979 ഡിസംബര്‍ അഞ്ചിനാണ് അമ്മയും മൂന്ന് കുട്ടികളയേയും തനിച്ചാക്കി വിമുക്ത ഭടനായ പ്രസാദ ചന്ദ്രന്‍ യാത്രയായത്.  

എഐടിയുസിയുടെ സജീവപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 1979 ഡിസംബര്‍ 5ന് ഇടതുപക്ഷം ഭാരത് ബന്ദ് പ്രഖ്യാപിച്ചു. തൊഴിലാളികള്‍ പണിമുടക്കണമെന്ന് യൂണിയന്‍ നേതൃത്വം ആജ്ഞാപിച്ചു. നേതാക്കളുടെ ഭീഷണിക്ക് വഴങ്ങാതെ സിമന്റ്‌സിലെ 24 തൊഴിലാളികള്‍ ജോലിക്ക് കയറി. അക്കൂട്ടത്തില്‍ പ്രസാദചന്ദ്രനും ഉള്‍പ്പെടുന്നു. ഇത് യൂണിയന്‍ നേതൃത്വത്തെ ചൊടിപ്പിച്ചു. ജോലിക്ക് കയറാന്‍ വന്നവരെ സമരാനുകൂലികള്‍ തടഞ്ഞു. പോലീസ് എത്തി സമരക്കാരെ അറസ്റ്റും ചെയ്തു. വൈകിട്ട് കമ്പനി വാഹനത്തില്‍ പോലീസ് സംരക്ഷണയിലാണ് ജോലിക്ക് കയറിയ ജീവനക്കാരെ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ എത്തിച്ചത്.  

ജീവനക്കാരെ ബസ് സ്റ്റാന്റിലാക്കി മടങ്ങുന്ന വഴി പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച തൊഴിലാളികള്‍ കോടിമതക്ക് സമീപം കമ്പനി വാഹനം തടഞ്ഞ് നിര്‍ത്തി പോലീസുകാരടക്കമുള്ളവരെ മര്‍ദിച്ചു. പോലീസുകാര്‍ ഓടിരക്ഷപ്പെട്ടു. പ്രസാദ് ചന്ദ്രനെ സമരക്കാര്‍ ക്രൂരമായി മര്‍ദിച്ചു. വിവരം അറിഞ്ഞ് കൂടുതല്‍ പോലീസെത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചത്. തുടര്‍ന്ന് ക്വാട്ടേഴ്‌സില്‍ എത്തിച്ചു. ഒമ്പത് വയസായ മകന്‍ ഷിബു പ്രസാദ് മാത്രമാണ് അവിടെയുണ്ടായിരുന്നത്.  

സഹപ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച ദു:ഖത്തില്‍ പ്രസാദ ചന്ദ്രന്‍ കമ്പനിയില്‍ സ്ഥാപിച്ചിരുന്ന എഐടിയുസിയുടെ കൊടിമരം  പിഴുതെറിഞ്ഞു. ഇത് സിപിഐ നേതാക്കളെ പ്രകോപിതരാക്കി. സിപിഐ നേതാവ് അഡ്വ. കുമരകം ശങ്കുണ്ണി മേനോന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗങ്ങളില്‍ പ്രസാദ ചന്ദ്രനെ വധിക്കുമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമാണ് മുഴങ്ങിയത്. പിന്നീട് രാത്രി ഷിഫ്റ്റിന് ജോലിക്ക് കയറിയ പ്രസാദ ചന്ദ്രന്‍ ജീവനോടെ തിരികെ വന്നില്ല.  

ഡിസംബര്‍ ആറാം തീയതി രാവിലെ ഷിബു പ്രസാദ് കാണുന്നത് അച്ഛന്റെ ജീവനില്ലാത്ത മൃതദേഹമാണ്. ആത്മഹത്യയാണെന്നാണ് പോലീസ് പറഞ്ഞത്. ആത്മഹത്യാ കുറിപ്പുള്ളതായി പറഞ്ഞെങ്കിലും വീട്ടുകാരെ  കാണിക്കാന്‍ തയ്യാറിയില്ല. കമ്പിനിക്ക് പുറത്ത് ഭീകര കൊലവിളികള്‍ നടക്കുമ്പോള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ മാനേജ്‌മെന്റോ സെക്യൂരിറ്റി ഓഫീസര്‍ സെയ്ത് മുഹമ്മദോ   അതിന് തയ്യാറായില്ലെന്നും പ്രസാദ ചന്ദ്രന്റെ മകന്‍ ഷിബു പ്രസാദ് പറഞ്ഞു.  

അച്ഛന്റെ മരണത്തെ തുടര്‍ന്ന് ഷിബു പ്രസാദിന് സിമന്റ്‌സില്‍ ജോലി കിട്ടി. ആ ജോലി തനിക്ക് ലഭിക്കാതിരിക്കാന്‍ യൂണിയന്‍ നേതൃത്വം കുറെ ശ്രമിച്ചതായും ഷിബുപ്രസാദ് പറഞ്ഞു. മരണപ്പെട്ട പ്രസാദ ചന്ദ്രന്‍ മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികനായിരുന്നു. ചൈനയുടെ യുദ്ധ തടവുകാരനായി 84 ദിവസം ചൈനീസ് ജയിലില്‍ കഴിഞ്ഞു. ബംഗ്ലാദേശ് വിമോചന ഓപ്പറേഷനും പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം സൈനിക സേവനം അവസാനിപ്പിച്ചത്. അദ്ദേഹത്തിന്റെ അഞ്ച് സഹോദരന്മാരില്‍ മൂന്നുപേരും സൈനികരായിരുന്നു..

Tags: kottayamകമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.