Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ദേശീയ വനിത ഫുട്ബാള്‍; മണിപ്പൂര്‍-റെയില്‍വേ ഫൈനല്‍

ആദ്യ സെമിയില്‍ മിസോറാമും റെയില്‍വേസും നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലും തുല്യതയായതോടെ സഡന്‍ഡെത്തിലേക്കും കളി നീണ്ടു. ഒടുവില്‍ അഞ്ചിനെതിരെ ആറ് ഗോളുകള്‍ക്കാണ് റെയില്‍വേസ് വിജയവും ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് നടന്ന കളിയുടെ 70-ാം മിനിറ്റില്‍ മമതയിലൂടെ റെയില്‍വേ മുന്നിലെത്തിയെങ്കിലും അധിക സമയത്ത് ലാല്‍നുസിയാമി മിസോറാമിന്റെ സമനില ഗോള്‍ നേടി. കളിതീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേയായിരുന്നു തകര്‍പ്പന്‍ ടീം വര്‍ക്കിലൂടെ മിസോറാമിന്റെ ഗോള്‍ പിറന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 05:00 am IST
in Football
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഒഡീഷയുടെ കരിഷ്മ ഓറത്തിന്റെ കിക്ക്

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഒഡീഷയുടെ കരിഷ്മ ഓറത്തിന്റെ കിക്ക്

കോഴിക്കോട്: ദേശീയ വനിതാ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ മണിപ്പൂരും റണ്ണേഴ്സായ റെയില്‍വേസും ഏറ്റുമുട്ടും. ഇന്നലെ നടന്ന ആദ്യ സെമിയില്‍ റെയില്‍വേസ് മിസോറാമിനെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം സെമിയില്‍ മണിപ്പൂര്‍ ഒഡീഷയെയും തോല്‍പ്പിച്ചു. ഇതോടെ ഇരു ടീമും തുടര്‍ച്ചയായ രണ്ടാം തവണയും കലാശപ്പോരാട്ടത്തിന് അര്‍ഹത നേടി.  രണ്ട് സെമിയിലും വിജയികളെ തീരുമാനിച്ചത് ഷൂട്ടൗട്ടിലൂടെയാണ്. നാളെ വൈകിട്ട് മൂന്നിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. 26 വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പില്‍ 25-ാം തവണയാണ് മണിപ്പൂര്‍ ഫൈനലിലെത്തുന്നത്. നാലാം തവണയാണ് റെയില്‍വേസ് കളിക്കുന്നത്.

ആദ്യ സെമിയില്‍ മിസോറാമും റെയില്‍വേസും നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലും തുല്യതയായതോടെ സഡന്‍ഡെത്തിലേക്കും കളി നീണ്ടു. ഒടുവില്‍ അഞ്ചിനെതിരെ ആറ് ഗോളുകള്‍ക്കാണ് റെയില്‍വേസ് വിജയവും ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് നടന്ന കളിയുടെ 70-ാം മിനിറ്റില്‍ മമതയിലൂടെ റെയില്‍വേ മുന്നിലെത്തിയെങ്കിലും അധിക സമയത്ത് ലാല്‍നുസിയാമി മിസോറാമിന്റെ സമനില ഗോള്‍ നേടി. കളിതീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേയായിരുന്നു തകര്‍പ്പന്‍ ടീം വര്‍ക്കിലൂടെ മിസോറാമിന്റെ ഗോള്‍ പിറന്നത്. അധികസമയത്ത് ഇരു ടീമുകള്‍ക്കും ലക്ഷ്യം കാണാനായില്ല.  

രണ്ടാം സെമിയില്‍ മണിപ്പൂരും ഒഡീഷയും നിശ്ചിത സമയത്ത് 1-1ന് തുല്യനില പാലിച്ചൂ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒഡിഷ ആദ്യ മൂന്ന് കിക്കുകളും പാഴാക്കിയപ്പോള്‍ മണിപ്പൂര്‍ മൂന്നും ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ ബേബി സന ദേവി, അസെം റോജ ദേവി, സുല്‍ത്താന എന്നിവര്‍ മണിപ്പൂരിനായി ലക്ഷ്യം കണ്ടു. ഒഡിഷയുടെ യശോദ മുണ്ട, സുഭദ്ര സാഹു, സുമന്‍ മഹാപാത്ര എന്നിവരുടെ കിക്കുകള്‍ ലക്ഷ്യത്തിലെത്തിയില്ല.

നിശ്ചിത സമയത്ത് 11-ാം മിനിറ്റില്‍ യുംലെമ്പം പക്പി ദേവി സ്വന്തം പോസ്റ്റിലേക്ക് പന്ത് തട്ടിയപ്പോള്‍ മണിപ്പൂര്‍ ഒരു ഗോളിന് പിന്നിലായി. ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് കിരണ്‍ ബാല ചാനു മണിപ്പൂരിനായി തിരിച്ചടിച്ചു. രണ്ടാംപകുതിയിലും അധികസമയത്തും ഗോള്‍ പിറക്കാതിരുന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.  

Tags: മണിപ്പൂര്‍footballkozhikodesports women
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

Kerala

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

Kerala

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; ഒരു കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

Football

ഫുട്ബോള്‍ ലോകകപ്പിന് ആവേശമായി ഷക്കീറ എത്തുന്നു, ‘ദായ് ദായുടെ ടീസര്‍ പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.