Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുദ്ധഭൂമിയിലെ കൃഷ്ണന്‍

ബന്ധുക്കളെ കൊന്നിട്ടുകിട്ടുന്ന രാജ്യമോ നരകമോ ഭേദം? അതോ എനിക്ക് വനവാസം കൊണ്ടുണ്ടാകാവുന്ന ക്ലേശങ്ങളോ; നല്ലതേതാണു കൃഷ്ണാ! ആട്ടെ ഭീഷ്മനുള്ളിടത്തേക്ക് നീ തേര്‍ നയിക്കുക, നിന്നോടുള്ള വാക്കു ഞാന്‍ ചെയ്തുതീര്‍ക്കാം.' എന്നു പറഞ്ഞുകൊണ്ട് അര്‍ജ്ജുനന്‍ ഭീഷ്മരുമായി ഏറ്റുമുട്ടി.

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Dec 6, 2021, 05:00 am IST
in Samskriti

മഹാഭാരതയുദ്ധത്തിന്റെ ഒമ്പതാം ദിവസം. ഘോരമായ ആ യുദ്ധത്തില്‍വെച്ച് കൃഷ്ണന്‍ ഭീഷ്മനെ അര്‍ജ്ജുനനു കാട്ടിക്കൊടുത്തപ്പോള്‍ ഭീഷ്മപിതാമഹനെ വധിക്കുന്നതില്‍ മനംനൊന്ത അര്‍ജ്ജുനന്‍ കണ്ണും തലയും താഴ്‌ത്തി കൃഷ്ണനോടു പറഞ്ഞു- ‘ബന്ധുക്കളെ കൊന്നിട്ടുകിട്ടുന്ന രാജ്യമോ നരകമോ ഭേദം? അതോ എനിക്ക് വനവാസം കൊണ്ടുണ്ടാകാവുന്ന ക്ലേശങ്ങളോ; നല്ലതേതാണു കൃഷ്ണാ!  ആട്ടെ ഭീഷ്മനുള്ളിടത്തേക്ക് നീ തേര്‍ നയിക്കുക, നിന്നോടുള്ള വാക്കു ഞാന്‍ ചെയ്തുതീര്‍ക്കാം.’ എന്നു പറഞ്ഞുകൊണ്ട് അര്‍ജ്ജുനന്‍ ഭീഷ്മരുമായി ഏറ്റുമുട്ടി.  

ഭീഷ്മന്‍ സമര്‍ത്ഥനായി അര്‍ജ്ജുനനോട് ഏറ്റുമുട്ടിയപ്പോള്‍ അതുല്യമായ ആ ഭീഷ്മപരാക്രമത്തില്‍ അര്‍ജ്ജുനന്‍ അതിസാമര്‍ത്ഥ്യം തിരിച്ചുകാട്ടിയില്ല. ഇരു സൈന്യങ്ങളുടെയും മദ്ധ്യത്തില്‍ ഭീഷ്മന്‍ സൂര്യനെപ്പോലെ തീയാളിനിന്നു. പാണ്ഡവപക്ഷത്തിനേറ്റ ബഹുനാശം കണ്ടിട്ട് കൃഷ്ണന്‍ പാര്‍ത്ഥന്റെ കുതിരകളെ  കൈവിട്ടിട്ട് തേര്‍വിട്ടു ചാടി. വെറും കൈകള്‍ മാത്രമായുധമായി കൃഷ്ണന്‍, വീണ്ടുമൊരിക്കല്‍ക്കൂടി ഭീഷ്മന്റെ നേരേ പാഞ്ഞടുത്തു.  സിംഹത്തേപ്പോലെ അലറിയും ഭൂമിപിളര്‍ക്കുമാറു കാലുകള്‍ ചവിട്ടിയും കോപത്താല്‍ രക്താക്ഷനായും ഹിംസ്രാത്മകനായി അടുത്തു. അതുകണ്ടു സൈന്യമെല്ലാം ഞെട്ടിത്തരിച്ചു. ‘ഭീഷ്മന്‍ ചത്തു, ഭീഷ്മന്‍ ചത്തു’ എന്നു സേനകള്‍ ആര്‍ത്തുവിളിച്ചു. എല്ലാവരും ഭയവിഹ്വലരായി.

പോര്‍ക്കളത്തിലേക്ക് തന്റെ നേര്‍ക്കു ഭഗവാന്‍ കൃഷ്ണന്‍  പാഞ്ഞടുക്കുന്നതു കണ്ട ഭീഷ്മന്‍ വില്ലൊതുക്കിയിട്ട് യാതൊരു ഭാവവുമില്ലാതെ പറഞ്ഞു- ‘വരൂ, വരൂ പങ്കജാക്ഷാ! ദേവദേവ! അങ്ങയെ തൊഴുന്നു ഞാന്‍. അങ്ങുന്നെന്നെ വധിച്ചാലും. അതിനാല്‍ എനിക്കു ശ്രേയസ്സാകുമല്ലോ. അങ്ങയുടെ ഇഷ്ടം പോലെ ഞാന്‍ അങ്ങയെ പ്രഹരിക്കാം. അവിടുന്ന് എന്നെ വധിച്ചാലും.’

അപ്പോഴേക്കും അര്‍ജ്ജുനന്‍ കൃഷ്ണന്റെ പിമ്പേ പാഞ്ഞുചെന്നു കൈകൊണ്ടു ബലമായി  പിറകോട്ടു പിടിച്ചു. അര്‍ജ്ജുനനെയും വലിച്ചുകൊണ്ടു കൃഷ്ണന്‍ മുന്നോട്ടാഞ്ഞു. വീണ്ടും അര്‍ജ്ജുനന്‍ നിലത്തു കാലൂന്നിപ്പിടിച്ച് പത്താമത്തെ അടിക്കു കൃഷ്ണനെ നിറുത്തിയിട്ട് ദുഃഖിതനായിപ്പറഞ്ഞു-‘തിരിക്കുക കൃഷ്ണാ!  അങ്ങു യുദ്ധം ചെയ്യുകയില്ലെന്നു പറഞ്ഞില്ലേ? പിന്നെ ഇങ്ങനെയിറങ്ങിത്തിരിച്ചാല്‍ ജനങ്ങള്‍ പരിഹസിക്കയില്ലേ?’ അങ്ങനെ പലതും പറഞ്ഞു ഒരുവിധം കൃഷ്ണനെ തിരിച്ചുകൊണ്ടുവന്നു കോപമടക്കി തേരില്‍ക്കയറ്റിയിരുത്തി.  അപ്പോഴും കൃഷ്ണന്റെ കോപം അടങ്ങിയിരുന്നില്ല. നിലച്ചുപോയ യുദ്ധം വീണ്ടും അരംഭിച്ചു.

Tags: യുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചാവക്കാട് നടന്ന ചടങ്ങില്‍ കേണല്‍ എന്‍.എ. സുബ്രഹ്‌മണ്യനെ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു.
Thrissur

കാര്‍ഗില്‍ യുദ്ധത്തിലെ ധീരസൈനികര്‍ക്ക് ആദരം

Football

ലോകപെണ്‍പോരിന് നാളെ കിക്കോഫ്

India

മണിപ്പൂരില്‍ ഹിന്ദു-ക്രിസ്ത്യന്‍ ഏറ്റുമുട്ടലെന്നത് നുണ; തകര്‍ത്ത 100ല്‍ പരം പള്ളികള്‍ മെയ്തികളുടേത്; മെയ്തി ക്ഷേത്രങ്ങളും തകര്‍ത്തു: റോഹെന്‍ ഫിലെം

India

ഇന്ത്യയും ഫ്രാൻസും തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് മോദി; ഇസ്ലാമിക തീവ്രവാദത്തിന്റെ നിഴലിലുള്ള ഫ്രാന്‍സിന് മോദി ആവേശമായി

Kerala

അഞ്ചുതെങ്ങ് ബോട്ടപകടം: മന്ത്രി വി.ശിവന്‍കുട്ടിയും ഫാ. യൂജിന്‍ പെരേരയും തമ്മില്‍ വാക്‌പോര്

പുതിയ വാര്‍ത്തകള്‍

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.