Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പെരിയയില്‍ സിബിഐ നേരറിയിക്കുന്നു

കേസ് ഏറ്റെടുത്ത് ഒരു വര്‍ഷത്തിനകം പത്ത് പേരെക്കൂടി പ്രതികളാക്കിയതോടെ സിബിഐയുടെ അന്വേഷണം ശരിയായ ദിശയിലാണു പോകുന്നതെന്ന് വിലയിരുത്താം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2021, 05:00 am IST
in Editorial

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കുന്നതിനോട് സിപിഎമ്മിന് ഇത്രയേറെ എതിര്‍പ്പ് എന്തിനായിരുന്നുവെന്ന് വ്യക്തമായി. കേസില്‍ സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ കെ.വി. കുഞ്ഞിരാമനുള്‍പ്പെടെ പത്ത് പേര്‍ പ്രതികളാണെന്ന് സിബിഐ കോടതിയെ അറിയിച്ചതോടെ പാര്‍ട്ടി നേതൃത്വം ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു. ലോക്കല്‍ പോലീസ് അന്വേഷിക്കുകയും, ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്ത ഈ കേസില്‍ പതിനാല് പേരെ പ്രതികളാക്കി കുറ്റപത്രം നല്‍കിയിരുന്നു. പ്രതികളാവേണ്ട പലരെയും ഒഴിവാക്കി ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിച്ച്  കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കമാണെന്നും, അതിനാല്‍ കേസ് സിബിഐയ്‌ക്ക് വിടണമെന്നും കാണിച്ച്, കൊലചെയ്യപ്പെട്ട കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വാദിക്കാന്‍ രണ്ട് കോടിയോളം രൂപ പിണറായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിച്ചത് വലിയ പ്രതിഷേധമുയര്‍ത്തുകയുണ്ടായി. കേസ് ഏറ്റെടുത്ത് ഒരു വര്‍ഷത്തിനകം പത്ത് പേരെക്കൂടി പ്രതികളാക്കിയതോടെ സിബിഐയുടെ അന്വേഷണം ശരിയായ ദിശയിലാണു പോകുന്നതെന്ന് വിലയിരുത്താം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും, കൊല നടത്തിയവരെ സഹായിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയാണ് പത്ത് പേരെ കൂടി സിബിഐ പ്രതിചേര്‍ത്തിട്ടുള്ളത്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും കേസ് ഡയറി സിബിഐക്ക് നല്‍കാന്‍ ക്രൈംബ്രാഞ്ച് തയ്യാറാവാതിരുന്നത്,കൊല്ലിച്ചവരിലേക്ക് അന്വേഷണം നീളുമെന്ന സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ഭയംകൊണ്ടായിരുന്നു.

കോണ്‍ഗ്രസ്സുകാരായ കൃപേഷിനെയും ശരത്‌ലാലിനെയും സിപിഎം ആസൂത്രിതമായി കൊലചെയ്യുകയായിരുന്നു. പിടിയിലായ എല്ലാവരും തന്നെ പാര്‍ട്ടിക്കാരാണ്. ചിലര്‍ പാര്‍ട്ടി നേതാക്കളുമാണ്. ഇവരില്‍ ചിലര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരായിരുന്നു. എന്നിട്ടും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നു വാദിക്കുകയാണ് സിപിഎം ചെയ്തത്. ഇതിനെ ന്യായീകരിച്ച് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ച് കേസ് വിദഗ്ധമായി അട്ടിമറിക്കാന്‍ സിപിഎമ്മും സര്‍ക്കാരും തുടക്കം മുതല്‍ ശ്രമിച്ചു. പ്രതികള്‍ക്ക് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കാസര്‍കോട് ജില്ലയിലെ പെരിയയില്‍ രാഷ്‌ട്രീയ വിരോധം ഒന്നുകൊണ്ടുമാത്രം രണ്ട് യുവാക്കളെ കൊലചെയ്യുകയായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ, അന്ന് എംഎല്‍എയായിരുന്ന കെ.വി. കുഞ്ഞിരാമനെതിരെ ആരോപണമുയര്‍ന്നതാണ്. പക്ഷേ സിപിഎം ഇത് തള്ളിക്കളഞ്ഞു. കൊലപാതകത്തിനുശേഷം പ്രതികള്‍ക്ക് എല്ലാ സഹായവും ചെയ്ത  കുഞ്ഞിരാമന്‍ കേസിലെ രണ്ടാം പ്രതിയെ പോലീസ് സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോ

യെന്നും സിബിഐ കണ്ടെത്തി. കൊല നടത്താന്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് ലോക്കല്‍ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഗൂഢാലോചന ബസ് സ്റ്റോപ്പിലേക്ക് മാറ്റി! കൊലപാതകത്തില്‍ പാര്‍ട്ടിയുടെ പങ്ക് മറച്ചുപിടിക്കുന്നതിനായിരുന്നു ഇത്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിലടക്കം സിപിഎം നടത്തുന്ന രാഷ്‌ട്രീയ കൊലപാ

തകങ്ങളിലെല്ലാം ഈ രീതി അനുവര്‍ത്തിക്കുന്നു. ടിപി കേസ് സിബിഐ അന്വേഷിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയന്‍പോലും കേസില്‍ പ്രതിയാവുമായിരുന്നു. കൊന്നവര്‍ മാത്രമല്ല കൊല്ലിച്ചവരും പിടിയിലായാല്‍ മാത്രമേ സിപിഎമ്മിന്റെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യം വരൂ. പെരിയ കേസിലെ സിബിഐ അന്വേഷണം ഇതിനൊരു മാതൃകയാവണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം; പുതിയ നിയമവുമായി താലിബാന്‍

India

ഭീകരാക്രമണത്തിന്‌ എത്തിയ ഭീകരൻ സൗന്ദര്യം കൂട്ടാൻ ‘ഹെയര്‍ ട്രാന്‍സ്പ്ലാന്റ്’ നടത്തി കുടുങ്ങി: കശ്മീരില്‍ ലഷ്‌കര്‍ ഭീകരന്‍ പിടിയില്‍

ഭാരതീയ വ്യാപാരി വ്യവസായി സംഘം ആറാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാര്‍ ജി. ഉദ്ഘാടനം ചെയ്യുന്നു
Kerala

വികസിത ഭാരതമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വ്യാപാരി സമൂഹവും മുന്നിട്ടിറങ്ങണം: സി. സദാനന്ദന്‍ മാസ്റ്റര്‍

India

ഗംഗാ ജലം പങ്കുവെക്കല്‍ കരാര്‍: ഭീഷണിയുമായി ബംഗ്ലാദേശ്

India

ഭാരതവും നെതര്‍ലന്‍ഡ്സും17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

പുതിയ വാര്‍ത്തകള്‍

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

ദശാവതാരവും മനുഷ്യനും

സത്യപ്രതിജ്ഞ ഇന്ന്: തിരുവനന്തപുരം നഗരത്തില്‍ രാവിലെ ഏഴുമുതല്‍ ഗതാഗത നിയന്ത്രണം

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ ബെംഗളൂരു താരങ്ങളുടെ ആഹ്ലാദം

റോയല്‍ മുന്നേറ്റം; ആര്‍സിബി പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീം

തായിലാന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് റണ്ണറപ്പ്

76-ാമത് ജൂനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍: മില്ലന്‍, ആര്‍ത്തിക നയിക്കും

കെപിഎല്ലില്‍ കേരള പോലീസിനെതിരായ ഗോള്‍ ആഘോഷിക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങള്‍

കെപിഎല്‍: കേരള പോലീസിന് പൂട്ടിട്ട് കാലിക്കറ്റ് എഫ്‌സി

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.