Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാവങ്ങളെ അന്നമൂട്ടാന്‍ കേന്ദ്രപദ്ധതി

ഏതാക്കെ വിധത്തില്‍ ജനങ്ങളെ സഹായിക്കാമോ അതൊക്കെ ചെയ്യുകയെന്നതാണ് കേന്ദ്രനയം. കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജനങ്ങളുടെ പിന്തുണ ഇതിന് ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 27, 2021, 05:00 am IST
inEditorial

സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ജനക്ഷേമ ഭരണത്തിന്റെ പര്യായമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ആറ് പതിറ്റാണ്ടു കാലത്തിനിടെ അധികാരത്തില്‍ വന്ന മറ്റ് സര്‍ക്കാരുകള്‍ ചെയ്യാതിരുന്ന കാര്യങ്ങളാണ്  ആറ് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി നടപ്പാക്കിയത്. പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും, കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന മറ്റ് വിഭാഗങ്ങളുടെയും ക്ഷേമത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഭരണസംവിധാനത്തിനാണ് പ്രധാനമന്ത്രി മോദി നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാത്ത സാധാരണക്കാര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അടുത്തവര്‍ഷം മാര്‍ച്ചുവരെ തുടരാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. രാജ്യത്തെ 80 കോടി പേര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ഈ പദ്ധതി 50,000 കോടിയിലേറെ രൂപ ചെലവു ചെയ്താണ് കേന്ദ്രം നടപ്പാക്കുന്നത്. സാധാരണ ലഭിച്ചുവരുന്ന ഭക്ഷ്യധാന്യ റേഷനു പു

റമെയാണ് ഈ സഹായമെന്നത് എടുത്തുപറയേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ തുടക്കമിട്ട ഈ പദ്ധതിയുടെ അഞ്ചാം ഘട്ടമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതുപ്രകാരം പ്രതിമാസം ഒരാള്‍ക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി ലഭിക്കും. ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്താന്‍ പോവുകയാണെന്ന പ്രചാരണം ചില കേന്ദ്രങ്ങള്‍ ദുഷ്ടലാക്കോടെ  നടത്തുന്നതിനിടെയാണ് ജനകോടികള്‍ക്ക് സന്തോഷം പകരുന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് സൗജന്യ ഭക്ഷ്യപദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കംകുറിച്ചത്. ഇതിനു പുറമെ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുകയുമുണ്ടായി. കേരളം ഉള്‍പ്പെടെ ഈ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്. എന്നിട്ട് ഇത് തങ്ങളുടെ നേട്ടമായി ചിത്രീകരിക്കുകയായിരുന്നു. ഇതില്‍പ്പോലും ക്രമക്കേടും അഴിമതിയും നടത്തിയത് വലിയ വിമര്‍ശനത്തിനിടയാക്കി. കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങളില്‍ വലിയൊരളവ് വിതരണം ചെയ്യേണ്ടെന്ന് കേരള സര്‍ക്കാര്‍ തീരുമാനിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു. ഇവ ഗോഡൗണുകളില്‍ കിടന്ന് ഉപയോഗശൂന്യമാകുന്നതിന്റെ വാര്‍ത്തകള്‍ ചിത്രസഹിതം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതികരണമില്ലായിരുന്നു. കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാതെ നശിക്കാന്‍ അനുവദിച്ച് പ്രതിപക്ഷം ഭരിക്കുന്ന മറ്റു ചില സംസ്ഥാനങ്ങളും പാവപ്പെട്ട ജനങ്ങളെ  ദ്രോഹിക്കുകയുണ്ടായി. അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ദല്‍ഹി സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ അഴുകി നശിക്കുന്നതിന്റെ വാര്‍ത്തകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിനോട് ആഭിമുഖ്യം തോന്നാതിരിക്കുന്നതിനാണ് പിണറായി വിജയനും അരവിന്ദ് കേജ്രിവാളും ഇങ്ങനെ ജനദ്രോഹപരമായി പെരുമാറിയത്.

ഗരീബ് കല്യാണ്‍ അന്നയോജന തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് ഇടതുമുന്നണി സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് സൗജന്യ കിറ്റ് വിതരണം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയുടെ ആഘാതത്തില്‍നിന്ന് സാധാരണ ജനങ്ങള്‍ക്ക് ഇനിയും കരകയറാന്‍ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അവര്‍ക്ക് സ്ഥിരം വരുമാനമില്ലാത്ത അവസ്ഥയാണ്. കൊവിഡ് ബാധിച്ച ഭൂരിപക്ഷം ജനങ്ങളും അതിന്റെ  അവശതയില്‍ കഴിയുന്നു. ഇതിനിടയില്‍ ഭക്ഷ്യക്കിറ്റ് വിതരണം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാവപ്പെട്ടവര്‍ക്ക് വലിയ തിരിച്ചടിയാണ്. ഇവിടെയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ  പുതിയ തീരുമാനം ആശ്വാസമാവുന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒന്നരക്കോടിയിലേറെ പേര്‍ക്ക് കേന്ദ്രം നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യം തുടര്‍ന്നും ലഭിക്കും. ഇതിനെതിരെ ഇനി എന്ത് ദുഷ്പ്രചാരണമാണ് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും നടത്താന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണേണ്ടിവരും. കേരളത്തിലെ ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരാക്കുക എന്ന പ്രഖ്യാപിത അജണ്ടയ്‌ക്ക് എതിരായതിനാല്‍ ഇക്കൂട്ടര്‍ അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല. ഇവര്‍ എന്തുതന്നെ ചെയ്താലും കേന്ദ്രത്തെ അതൊന്നും ബാധിക്കാന്‍ പോകുന്നില്ല. ഏതാക്കെ വിധത്തില്‍ ജനങ്ങളെ സഹായിക്കാമോ അതൊക്കെ ചെയ്യുകയെന്നതാണ് കേന്ദ്രനയം. കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജനങ്ങളുടെ പിന്തുണ ഇതിന് ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.