Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വെള്ളത്തില്‍ മുങ്ങിയും പൂജ മുടങ്ങിയും കാപാലീശ്വര ശിവക്ഷേത്രം; ദേവസ്വംബോര്‍ഡിന് നിസംഗത, നൈവേദ്യസമര്‍പ്പണം വെള്ളത്തിൽ ഒഴുകിപ്പോകുന്നു

എല്ലായിടത്തും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ഭക്തര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പോലും പറ്റുന്നില്ല. ഇതോടെ പൂജാരിയും ഭക്തരും ദുഃഖിതരായെങ്കിലും ദേവസ്വംബോര്‍ഡ് നിസംഗത. കഴക്കൂട്ടം ആറ്റിന്‍കുഴി കാപാലീശ്വര ശിവക്ഷേത്രത്തിനാണ് ഈ ദുരവസ്ഥ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 12:06 pm IST
in Thiruvananthapuram
ദേവസ്വംബോര്‍ഡ് ക്ഷേത്രമായ കഴക്കൂട്ടം ആറ്റിന്‍കുഴി കാപാലീശ്വര ശിവക്ഷേത്രത്തില്‍ മുട്ടോളം വെള്ളത്തിലൂടെ നടന്ന് പൂജയ്‌ക്കെത്തുന്ന മേല്‍ശാന്തി

ദേവസ്വംബോര്‍ഡ് ക്ഷേത്രമായ കഴക്കൂട്ടം ആറ്റിന്‍കുഴി കാപാലീശ്വര ശിവക്ഷേത്രത്തില്‍ മുട്ടോളം വെള്ളത്തിലൂടെ നടന്ന് പൂജയ്‌ക്കെത്തുന്ന മേല്‍ശാന്തി

തിരുവനന്തപുരം: നിത്യപൂജയ്‌ക്ക് പൂജാരിയെത്തുന്നത് മുട്ടോളം വെള്ളത്തിലൂടെ. ക്ഷേത്രത്തിലെ വെള്ളക്കെട്ടിലും ചെളിയിലും ചവിട്ടി മലിനജലത്തില്‍ നനഞ്ഞൊട്ടിയ വസ്ത്രത്തോടെ വേണം ശ്രീകോവിലില്‍ പ്രവേശിച്ച് പൂജ ചെയ്യാന്‍. ശ്രീകോവിലിന്റെ പടികളിലും വെള്ളംകയറിയിരിക്കുന്നു. ഉപദേവതാ പ്രതിഷ്ഠകള്‍ പലതും വെള്ളത്തിനടിയിലായതിനാല്‍ വിധിപ്രകാരം പൂജനടത്താനാവാത്ത സ്ഥിതി.  

തന്ത്രിയുടെ ഉപദേശപ്രകാരം നൈവേദ്യസമര്‍പ്പണം മാത്രമാണിപ്പോള്‍ നടക്കുന്നത്. എന്നാല്‍ അതെല്ലാം ഒഴുകിപ്പോവുകയാണ്. എല്ലായിടത്തും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ഭക്തര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പോലും പറ്റുന്നില്ല. ഇതോടെ പൂജാരിയും ഭക്തരും ദുഃഖിതരായെങ്കിലും ദേവസ്വംബോര്‍ഡ് നിസംഗത. കഴക്കൂട്ടം ആറ്റിന്‍കുഴി കാപാലീശ്വര ശിവക്ഷേത്രത്തിനാണ് ഈ ദുരവസ്ഥ.

വൃശ്ചികമാസപൂജപോലും ശരിയാംവണ്ണം നടത്താനാകാത്ത സ്ഥിതിയാണ്. തൊട്ടടുത്തുള്ള കുളം നിറഞ്ഞുകവിഞ്ഞ് ക്ഷേത്രത്തിലേക്ക് വെള്ളംകയറുകയാണ്. കുളത്തിലെ നീരൊഴുക്കിനുള്ള വഴിയെല്ലാം ഓരോകാലത്തും രാഷ്‌ട്രീയ സ്വാധീനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിയടച്ചതോടെയാണ് കുളത്തിലെ വെള്ളം ക്ഷേത്രത്തിലേക്ക് കയറാന്‍ തുടങ്ങിയത്. ക്ഷേത്രത്തില്‍നിന്ന് ബൈപ്പാസിലേക്കെത്തുന്ന സര്‍വീസ് റോഡും കുളവും ക്ഷേത്രവും ഒരേ നിരപ്പില്‍ വെള്ളംകയറിയിരിക്കുകയാണ്. ഓടനിര്‍മിച്ച് ജലം തെറ്റിയാറിലേക്ക് ഒഴുക്കിവിടണമെന്ന് നാട്ടുകാരും ക്ഷേത്ര ഉപദേശകസമിതിയും പലതവണ ആവശ്യപ്പെട്ടെങ്കിലും നഗരസഭ അനങ്ങുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഇപ്പോഴാണ് ഈ കാര്യം തന്നോട് പറഞ്ഞതെന്ന് ആറ്റിപ്ര കൗണ്‍സിലര്‍ എ. ശ്രീദേവി പറയുന്നു. മറ്റാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ജലം വാര്‍ന്നുപോകുന്ന ഓട അടച്ച് സ്വകാര്യവ്യക്തികള്‍ നിര്‍മാണം നടത്തിയതാണ് കാരണമെന്നും ആ വസ്തു ഇന്ന് സ്വകാര്യ ആശുപത്രിയുടെ കയ്യിലാണെന്നും കൗണ്‍സിലറും സമ്മതിക്കുന്നു. അനധികൃതമായാണ് ഓട അടച്ചതെങ്കില്‍ നടപടി സ്വീകരിക്കും. നഗരസഭാ പദ്ധതിയില്‍പ്പെടുത്തി കുളം നന്നാക്കുമെന്നും കൗണ്‍സിലര്‍ പറഞ്ഞു.  

അടുത്തകാലത്ത് ചുമതലയേറ്റ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ രഞ്ജിത്താകട്ടെ ഇപ്പോള്‍ ശബരിമല ഡ്യൂട്ടിയിലുമാണ്. ക്ഷേത്രം കൂടുതല്‍ ഉയര്‍ത്തുകയോ ഓട നിര്‍മിക്കുകയോ ആണ് പോംവഴിയെന്ന് അദ്ദേഹവും പറയുന്നു.

Tags: തിരുവനന്തപുരംwaterfloodKapaleshwara Shiva Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയ വാര്‍ത്തകള്‍

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.