Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിപുരയിലെ വര്‍ഗ്ഗീയസംഘര്‍ഷത്തിനെതിരെ മഹാരാഷ്‌ട്രയിലെ മുസ്ലിം പ്രതിഷേധം അക്രമാസക്തമായി; പലയിടങ്ങളിലും കല്ലേറ്; ബിജെപി-ശിവേസന രംഗത്ത്

ത്രിപുരയില്‍ നടന്ന വര്‍ഗ്ഗീയകലാപത്തിനെതിരെ മഹാരാഷ്‌ട്രയില്‍ വിവിധ പ്രദേശങ്ങളില്‍ മുസ്ലിങ്ങള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. നാന്‍ദെദ്, മാലിഗാവോണ്‍, അമരാവതി എന്നിവിടങ്ങളില്‍ മുസ്ലിങ്ങള്‍ ശക്തമായ കല്ലേറ് നടത്തി. ചില കടകള്‍ കത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 04:05 pm IST
in India

മുംബൈ: ത്രിപുരയില്‍ നടന്ന വര്‍ഗ്ഗീയകലാപത്തിനെതിരെ മഹാരാഷ്‌ട്രയില്‍ വിവിധ പ്രദേശങ്ങളില്‍ മുസ്ലിങ്ങള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. നാന്‍ദെദ്, മാലിഗാവോണ്‍, അമരാവതി എന്നിവിടങ്ങളില്‍ മുസ്ലിങ്ങള്‍ ശക്തമായ കല്ലേറ് നടത്തി. ചില കടകള്‍ കത്തിച്ചു.

മുസ്ലിങ്ങളുടെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് അമരാവതിയില്‍ ബിജെപിയുടെയും ശിവസേനയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അമരാവതി, നാന്‍ദെദ്, മാലെഗാവൊണ്‍ എന്നിവിടങ്ങളില്‍ മുസ്ലിങ്ങള്‍ നടത്തിയ കല്ലേറും അക്രമവും അമര്‍ച്ച ചെയ്യാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഈ പ്രദേശങ്ങളിലെല്ലാം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മുസ്ലിങ്ങളുടെ അക്രമസമരത്തെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയും നേതാവുമായ അശോക് ചവാന്‍ അപലപിച്ചു. ‘മഹാരാഷ്‌ട്രയില്‍ ചിലയിടങ്ങളില്‍ മുസ്ലിങ്ങള്‍ നടത്തിയ കല്ലേറും കടയും വീടും കത്തിക്കലും അനുചിതമാണ്. പ്രതിഷേധിക്കുമ്പോള്‍ അക്രമത്തിലേക്ക് തിരിയുന്നത് ശരിയല്ല. ഈ സംഭവങ്ങള്‍ അന്വേഷിക്കണം. ‘ അദ്ദേഹം പറഞ്ഞു.

കുറ്റവാളികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ത്രിപുരയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് റാസ അക്കാദമി വെള്ളിയാഴ്ച നടത്തിയ കുത്തിയിരുപ്പ് സമരം അക്രമത്തിലേക്ക് തിരിഞ്ഞു. ഇതില്‍ ചില യുവാക്കള്‍ പല മതക്കാര്‍ ഇടകലര്‍ന്ന് ജീവിക്കുന്ന ഇടങ്ങളിലേക്ക് അക്രമാസക്തമായി നീങ്ങിയെങ്കിലും ഇവരെ പൊലീസ് തടഞ്ഞതായി നാന്‍ദെദ് എസ് പി പറഞ്ഞു. ഉടനെ അവര്‍ നാന്‍ദെദ് ജില്ലയിലെ മൂന്ന് നാല് സ്ഥലങ്ങളില്‍ കല്ലേറ് നടത്തി. ഇതിനെ നേരിടാന്‍ പൊലീസ് നേരിയ തോതില്‍ ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു.

‘ത്രിപുരയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്‌ട്രയിലെ മുസ്ലിങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതില്‍ നാന്‍ദെദ്, മാലിഗാവോണ്‍, അമരാവതി എന്നിവിടങ്ങളില്‍ കല്ലേറ് നടന്നു.’ – സംഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി ദിലീപ് വല്‍സേ പാട്ടീല്‍ പറഞ്ഞു.

Tags: വര്‍ഗ്ഗീയ കലാപംനിരോധനാജ്ഞShiv SenacommunalismകലാപംTripurabjpമഹാരാഷ്ട്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

Kerala

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

Kerala

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി
India

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.