Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറിലെ മദ്രസയില്‍ നടത്തിയ റെയ്ഡില്‍ 4 തോക്കുകളും തിരകളും കണ്ടെടുത്തു

ബീഹാറിലെ മദ്രസയില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ നാല് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. ബീഹാറിലെ ബങ്ക പ്രദേശത്തുള്ള മദ്രസ്സയിലായിരുന്നു റെയ്ഡ്. എങ്കിലും പൊലീസ് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 10:01 pm IST
in India

പറ്റ്‌ന: ബീഹാറിലെ മദ്രസയില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ നാല് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. ബീഹാറിലെ ബങ്ക പ്രദേശത്തുള്ള മദ്രസ്സയിലായിരുന്നു റെയ്ഡ്. എങ്കിലും പൊലീസ് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

‘മദ്രസയുടെ തൊട്ടരികെയുള്ള കോട്ടേജില്‍ നിന്നാണ് തോക്കും തിരകളും കണ്ടെത്തിയത്. അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാണ് അറസ്റ്റ് നടത്താന്‍ കഴിയു,’ ബങ്ക പൊലീസ് സൂപ്രണ്ട് പറയുന്നു.

ആരോ മനപൂര്‍വ്വം തോക്കും തിരകളും കോട്ടേജില്‍ കൊണ്ടുവെച്ചതെന്നാണ് മദ്രസ അധികൃതരുടെ വിശദീകരണം. മദ്രസയില്‍ ആദ്യം വന്ന പൊലീസുകാര്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മടങ്ങിപ്പോകാന്‍ നില്‍ക്കുമ്പോള്‍ അവര്‍ക്ക് ഒരു ഫോണ്‍ കാള്‍ വരികയും പ്രത്യേക ഒരു ഇടത്തില്‍ പരിശോധിക്കാന്‍ ആ വ്യക്തി നിര്‍ദേശിച്ചതനുസരിച്ച് നോക്കിയപ്പോഴാണ് തോക്കും തിരകളും കണ്ടെടുത്തതെന്നും മദ്രസ അധികൃതര്‍ പറയുന്നു.

ബങ്ക ജില്ലയിലെ മദ്രസക്കെട്ടിടത്തില്‍ ഉഗ്രസ്‌ഫോടനം നടന്നതിന് മാസങ്ങള്‍ക്ക് ശേഷമാണ് റെയ്ഡ് നടന്നത്. ഈ സ്‌ഫോടനത്തില്‍ പരിസരത്തെ ഏതാനും വീടുകള്‍ ഉള്‍പ്പെടെ തകര്‍ന്നിരുന്നു. മുസ്ലിം പണ്ഡിതല്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സ്‌ഫോടനമാണ് മദ്രസയ്‌ക്കെതിരെ സംശയം ജനിപ്പിച്ചത്. ഇവിടെ സൂക്ഷിച്ച് വെച്ച സ്‌ഫോടകവസ്തുക്കള്‍ അറിയാതെ പൊട്ടിത്തെറിച്ചതാകാമെന്നാണ് നിഗമനം. ഈ സംഭവത്തിലും പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.

ബീഹാറിലെ പല കുറ്റകൃത്യങ്ങളിലും മദ്രസകള്‍ക്ക് പങ്കുണ്ടായിരുന്നതായി പറയുന്നു. കാണാതായ ഒരു 16 വയസ്സുകാരിയെ നവംബര്‍ ഒന്നിന് ശികാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹസന്‍പൂര്‍ വില്ലേജിലെ മദ്രസ ഇസ്ലാമിയ ദൊബാഹയില്‍ നിന്നാണ് കണ്ടെത്തിയത്. കഴുത്തില്‍ ചതവുകലും മറ്റുമായാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കഴുത്ത് ഞെരുക്കിക്കൊന്നതാണെന്ന് പറയുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഒടുവില്‍ മദ്രസയ്‌ക്കകത്ത് നിന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ശികാപൂര്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ അജയ് കുമാര്‍ പറയുന്നു.കൊലപാതകത്തിന് മുന്‍പ് ബലാത്സംഗവും സംശയിക്കുന്നു. ഇപ്പോള്‍ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

ഇതുപോലുള്ള കുറ്റകൃത്യങ്ങളും ആയുധങ്ങള്‍ കണ്ടെടുക്കലും നടന്നിട്ടും ഇത്തരം മദ്രസകളുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാന കേന്ദ്രസര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

ഇവിടുത്തെ വിദ്യാഭ്യാസം പലപ്പോഴും രാജ്യത്തെ പൊതുവിദ്യാഭ്യാസവുമായി സമരസപ്പെടാത്തതാണെന്നും ആരോപണമുണ്ട്. അതേ സമയം മദ്രസ നന്നാക്കാനുള്ള പണം ഒഴുകുകയാണ്. ഇവിടുത്തെ അടിസ്ഥാനപരമായ മതവിദ്യാഭ്യാസരീതിയില്‍ മാറ്റം വരുത്താതെ അവിടെ സയന്‍സും കണക്കും പഠിപ്പിച്ചിട്ട് കാര്യമില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോലും മദ്രസകളുടെ ആധുനികവല്‍ക്കരണത്തിന് 2021-22 കാലത്ത് 479 കോടി രൂപയാണ് നല്‍കിയത്. യുപിയില്‍ 16,500 അംഗീകൃത മദ്രസകളുണ്ട്. ഇവിടെ കുട്ടികളുടെ എണ്ണം ക്രമമായി കുറഞ്ഞുവരുന്നതായും കാണുന്നു. മുസ്ലിങ്ങള്‍ തന്നെ അവരെ മദ്രസകളില്‍ അയയ്‌ക്കാത്ത സ്ഥിതിവിശേഷമുള്ളതായി കണക്കുകള്‍ തെളിയിക്കുന്നു.

അസമില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ സഹായം നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചത് വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കുന്നു. ഫ്രാന്‍സും ശ്രീലങ്കയും ഇത്തരം മതമൗലികവാദം പ്രചരിപ്പിക്കുന്ന ഇസ്ലാമിക പഠന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതായി പറയുന്നു.

Tags: മദ്രസപോലീസ്സ്ഫോടനംBiharഅസംഹിമന്ത ബിശ്വ ശര്‍മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

News

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

India

രണ്ട് പതിറ്റാണ്ട് നീണ്ട ‘നിതീഷ് യുഗം’ അവസാനിക്കുന്നു; ഇനി ബീഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

പുതിയ വാര്‍ത്തകള്‍

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.