Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

താളം തെറ്റി മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജ്, ജീവനക്കാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുന്നു

200ഓളം പിജി ഡോക്ടര്‍മാര്‍ ആശുപത്രിയിലുണ്ടെങ്കിലും ഇവരില്‍ മുഴുവന്‍ പേരുടെയും സേവനം കൃത്യമായി രോഗികള്‍ക്ക് ലഭിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 02:35 pm IST
in Thrissur
medical college

medical college

തൃശ്ശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ എണ്ണം കൂടുമ്പോഴും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നായി പ്രതിദിനം ശരാശരി 2000 മുതല്‍ 2500 വരെ പേര്‍ ഒപികളില്‍ ചികിത്സ തേടുന്നുണ്ട്.

350 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ക്യാമ്പസില്‍ എല്ലാ വിഭാഗങ്ങളിലുമായി 500ഓളം വിദഗ്ധ ഡോക്ടര്‍മാരും 300 പിജി ഡോക്ടര്‍മാരും സേവനമനുഷ്ഠിക്കുന്നുണ്ട്. 750 എംബിബിഎസ് വിദ്യാര്‍ഥികളുടെ സേവനവും ആശുപത്രിയില്‍ ലഭ്യമാണ്. 500ഓളം ഡോക്ടര്‍മരുള്ളതില്‍ 50-ഓളം പേരുടെ ഒഴിവുകള്‍ നിലവില്‍ നികത്താനുണ്ട്. ഇവരില്‍ അധ്യാപകരുടെ ഒഴിവാണ് കൂടുതലും. മെഡിസിന്‍, സര്‍ജറി തുടങ്ങി ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ കുറവുണ്ട്. മെഡിസിന്‍ വിഭാഗത്തില്‍ രണ്ടു പ്രൊഫസര്‍മാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. കാര്‍ഡിയോളജി വിഭാഗത്തിലും പ്രൊഫസറെ നിയമിക്കാനുണ്ട്.

200ഓളം പിജി ഡോക്ടര്‍മാര്‍ ആശുപത്രിയിലുണ്ടെങ്കിലും ഇവരില്‍ മുഴുവന്‍ പേരുടെയും സേവനം കൃത്യമായി രോഗികള്‍ക്ക് ലഭിക്കുന്നില്ല.

ഓപിയില്‍ 30-50 രോഗികള്‍ക്ക് ഒരു ഡോക്ടര്‍ വേണമെന്ന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ പറയുന്നുണ്ടെങ്കിലും മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ല. പ്രമോഷന്‍ നടന്നാല്‍ ഒഴിവുകള്‍ നികത്താനാകും. 1981ല്‍ ആരംഭിച്ച മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനത്തിന്റെ 40 വര്‍ഷം പിന്നിടുമ്പോഴും യൂറോളജി, ന്യൂറോളജി, നെഫ്രോളജി എന്നിവയ്‌ക്ക് ഇപ്പോഴും പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റില്ല.

നേഴ്‌സുമാരുടെ കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നുണ്ട്. 600ഓളം നഴ്‌സുമാരാണ് നിലവില്‍ മെഡിക്കല്‍ കോളേജിലുള്ളത്. ഇവരില്‍ 450ഓളം പേര്‍ മാത്രമേ സ്ഥിരക്കാരുള്ളൂ. കൊവിഡ് ഡ്യൂട്ടിയ്‌ക്കായി നിയമിച്ചിരുന്ന നേഴ്‌സുമാരെ കഴിഞ്ഞ മാസം പിരിച്ചു വിട്ടിരുന്നു. കാലാവധി അവസാനിച്ചാല്‍ പകരം നഴ്‌സുമാരെ നിയമിക്കാത്തതിനാല്‍ രോഗീപരിചരണത്തെ കാര്യമായി ബാധിക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് പ്രതിരോധ നിരയില്‍ തങ്ങള്‍ നേരിടുന്നത് അവഗണനയാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറയുന്നു. എന്‍ട്രി കേഡറില്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്ന ഡോക്ടര്‍ക്ക് മുമ്പത്തേക്കാള്‍ 9000 രൂപ കുറച്ചാണ് ഇപ്പോള്‍ ലഭിക്കുന്നത്. സര്‍വ്വീസിലുള്ളവര്‍ക്ക് റേഷ്യോ പ്രമോഷന്‍ നടപ്പാക്കിയിട്ടില്ല. നേരത്തേ ലഭിച്ചിരുന്ന പേഴ്സനല്‍ പേ നിര്‍ത്തലാക്കി. റിസ്‌ക് അലവന്‍സെന്ന ആവശ്യത്തിലും തീരുമാനമോ, ചര്‍ച്ചകളോ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാരോടുള്ള കടുത്ത അവഗണനയ്‌ക്കെതിരെ മാസങ്ങളായി നടത്തുന്ന അഭ്യര്‍ത്ഥനകള്‍ സര്‍ക്കാര്‍ അംഗീകരിക്കാതെ തള്ളുകയാണ്.

Tags: ThrissurMedical Collegeകോളേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

Kerala

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Kerala

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.