Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്യന്‍ ഖാന്‍ കേസിനോട് വിട; ആര്യൻഖാന്‍ ലഹരിമരുന്ന് കേസന്വേഷണസംഘത്തില്‍ നിന്നും സമീർ വാങ്കഡെയെ നീക്കി

ആര്യൻ ഖാൻ ഉൾപ്പെട്ടെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ മാറ്റി. കോഴ ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. എന്‍സിബിയുടെ മുംബൈ യൂണിറ്റില്‍ നിന്നും അദ്ദേഹത്തെ എൻസിബി ആസ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2021, 09:08 pm IST
in India

മുംബൈ : ആര്യൻ ഖാൻ ഉൾപ്പെട്ടെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ മാറ്റി. കോഴ ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. എന്‍സിബിയുടെ മുംബൈ യൂണിറ്റില്‍ നിന്നും അദ്ദേഹത്തെ എൻസിബി ആസ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്.  

ഇനി മുതൽ സീനിയര്‍ പൊലീസ് ഓഫീസര്‍ സഞ്ജയ് സിംഗിന്റെ നേത‍ൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷിക്കുക. ദല്‍ഹി എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. ഇതിന്റെ ഭാഗമായി സംഘം ദല്‍ഹിയില്‍ നിന്നും ശനിയാഴ്ച മുംബൈയിലെത്തും. 

വെള്ളിയാഴ്ച രാവിലെ ഷാരൂഖ് ഖാന്റെ മാനേജരും ലഹരിമരുന്ന് കേസിലെ സാക്ഷിയായ കിരൺ ഗോസാവിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ അന്വേഷണ ചുമതലയിൽ നിന്നും നീക്കിയതെന്ന് പറയപ്പെടുന്നു. എന്തായാലും ഈ കേസ് ബിജെപിയും മഹാവികാസ് അഘാദി സര്‍ക്കാരും (എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യം) തമ്മില്‍ മഹാരാഷ്‌ട്രയില്‍ തുറന്ന രാഷ്‌ട്രീയ ഏറ്റുമുട്ടലിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് തല്‍ക്കാലം വിവാദം ഇല്ലാതാക്കാന്‍ സമീര്‍ വാങ്കഡെയെ നീക്കി നിര്‍ത്തിയതെന്ന് അറിയുന്നു.. എന്‍സിപി നേതാവും മഹാരാഷ്ടമന്ത്രിയുമായ നവാബ് മാലിക്ക് നിരന്തരം സമീര്‍ വാങ്കഡെയ്‌ക്കും കുടുംബത്തിനും എതിരെ ചെളിവാരിയെറിയാന്‍ തുടങ്ങിയതോടെ ബിജെപി നേതാവും മഹാരാഷ്‌ട്രമുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് വരെ എതിര്‍ത്ത് രംഗത്തെത്തി. രാഷ്‌ട്രീയ യുദ്ധം വലിയൊരു കലാപത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പുഫോര്‍മുലയായി സമീര്‍ വാങ്കഡെയുടെ സ്ഥലം മാറ്റമെന്ന് സൂചനകളുണ്ട്. 

സമീര്‍ വാങ്കഡെയ്‌ക്കെതിരെ നവാബ് മാലികും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയി്‌ച്ചെങ്കിലും കഴിഞ്ഞയാഴ്ച എന്‍സിബി സമീര്‍ വാങ്കഡെയെ പിന്തുണയ്‌ക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. സത്യസന്ധതയുള്ള ഓഫീസര്‍, യാതൊരു കളങ്കവുമേശാത്ത സര്‍വ്വീസ് കാലത്തെ റെക്കോഡ് എന്നിവ എടുത്തുപറഞ്ഞാണ് എന്‍സിബി വാങ്കഡെയെ പിന്തുണച്ചിരുന്നത്. അതേ സമയം എന്‍സിബിയുടെ അഞ്ചംഗ സംഘം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിംഗിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ കഴിഞ്ഞയാഴ്ച എത്തി അന്വേഷണം നടത്തിയിരുന്നു. സമീര്‍ വാങ്കഡെയ്‌ക്ക് ഷാരൂഖ് ഖാന്റെ പ്രൈവറ്റ് സെക്രട്ടറി പൂജ ദഡ്‌ലാനിയില്‍ നിന്നും എട്ട് കോടി കൈക്കൂലി നല്‍കുമെന്ന് പറഞ്ഞ് കേട്ടതായി കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ ആരോപണമുന്നയിച്ചപ്പോഴും എന്‍സിബി സംഘം സമീര്‍ വാങ്കഡെയെ പിന്തുണച്ചിരുന്നു. സമീര്‍ വാങ്കഡെയ്‌ക്കെതിരായ ആരോപണം എന്‍സിബിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതാണെന്നും വാങ്കഡെ കുറ്റക്കാരനല്ലെന്നും എന്‍സിബി പ്രസ്താവിച്ചിരുന്നു. തന്നെ ആരോ ബോധപൂര്‍വ്വം കുടുക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നുവെന്നാരോപിച്ച് വാങ്കഡെ മുംബൈ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

“ഞാന്‍ എവിടെ നിന്നും മാറ്റപ്പെട്ടിട്ടില്ല. കേസ് ഇവിടെ നിന്നും മാറ്റണമെന്ന് എനിക്ക് നിര്‍ദേശം ലഭിച്ചെന്ന് മാത്രം,”- ഇതാണ് പുതിയ എന്‍സിബി തീരുമാനത്തെക്കുറിച്ചുള്ള സമീര്‍ വാങ്കഡെയുടെ പ്രതികരണം.  ‘എന്നെ അന്വേഷണത്തില്‍ നിന്നും മാറ്റിയിട്ടില്ല. സിബി ഐയോ എന്‍ ഐഎയോ പോലുള്ള കേന്ദ്ര ഏജന്‍സിയെ അന്വേഷണച്ചുമതല ഏല്‍പിക്കണമെന്ന് ഞാന്‍ മുംബൈ ഹോക്കോടതിയില്‍ റിട്ട് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്,’- പുതിയ തീരുമാനത്തെ സ്വാഗതം ചെയ്ത് സമീര്‍വാങ്കഡെ പറഞ്ഞു.

മഹാരാഷ്‌ട്ര മന്ത്രിയായ നവാബ് മാലിക്കില്‍ നിന്നും  ശക്തമായ ആരോപണങ്ങള്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ  ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന്   വാങ്കഡെയെ എൻസിബി ഡൽഹിയിലെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇവിടെ നടന്ന ചർച്ചകളുടെ ഭാഗമായാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് റിപ്പോർട്ടുകളുണ്ട്. കോഴ ആരോപണത്തിന് പുറമേ വ്യാജ ജാതി സർട്ടിഫിക്കേറ്റ് ഉപയോഗിച്ചാണ് ജോലി നേടിയതെന്ന ആരോപണവും അദ്ദേഹത്തിനെതിരെ നിലനിൽക്കുന്നുണ്ട്.

Tags: ലഹരിവസ്തുക്കള്‍ആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെകേസ്നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോbjpനവാബ് മാലിക്drugofficerNcpഷാരൂഖ് ഖാന്‍മഹാവികാസ് അഘാധിനാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.