Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നിസ്വാര്‍ത്ഥ ജീവിതം, ഉദാത്ത മാതൃക

ലളിതമായ ജീവിതശൈലിയും സൗമ്യമായ ഇടപെടലും വഴി വലിയൊരു സുഹൃദ് സമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു.

കുമ്മനം രാജശേഖരന്‍ by കുമ്മനം രാജശേഖരന്‍
Nov 4, 2021, 05:31 am IST
in Article

മൂല്യാധിഷ്ഠിത രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനമനസ്സില്‍  സ്ഥായിയായ ഇടം നേടിയ സമര്‍ത്ഥനായ സംഘാടകനെയാണ് വിഷ്ണു നമ്പൂതിരിയുടെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടത്. ലളിതമായ ജീവിതശൈലിയും സൗമ്യമായ ഇടപെടലും വഴി വലിയൊരു സുഹൃദ് സമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്മൂലം അജാതശത്രു എന്ന നിലയില്‍ ഏവര്‍ക്കും ബഹുമാന്യനായി. ജനസംഘത്തിന്റെ ആദ്യകാലങ്ങളില്‍ നടന്ന ഒട്ടേറെ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് ധീരനേതൃത്വം നല്‍കി. ശക്തമായ നിലപാടും അചഞ്ചലമായ ആശയ പ്രതിബദ്ധതയും വേറിട്ടൊരു വ്യക്തിത്വമാക്കി മാറ്റി. രാഷ്‌ട്രീയ പ്രവര്‍ത്തനരംഗത്ത് ഉജ്വല ശോഭ പരത്തിയ കാലത്താണ് അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഭവിക്കേണ്ടി വന്നത്. ശാരീരികമായ ഒട്ടേറെ ക്ലേശങ്ങള്‍ ഉണ്ടായിരുന്ന സമയത്തും പിന്തിരിയാതെ ചുറുചുറുക്കോടെ പ്രവര്‍ത്തനനിരതനായി. സ്‌നേഹസാന്ദ്രമായ ആ തലോടലും ഒരിക്കലും മറക്കാനാവില്ല. ഏവരുടേയും മനസ്സില്‍  എന്നെന്നും അതുണ്ടാകും.  

1974 ല്‍ ഞാന്‍ രാഷ്‌ട്രവാര്‍ത്ത പത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വിഷ്ണുനമ്പൂതിരി സാറുമായി അടുത്ത് പ്രവര്‍ത്തിച്ചത്. ജനസംഘത്തിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ നിയുക്തനായ സബ് എഡിറ്റര്‍ എന്ന നിലയില്‍ പലപ്പോഴും സാറിന്റെ കൂടെ യാത്ര ചെയ്തിട്ടുണ്ട്. വയനാട് ആദിവാസി സംഘം, യുവസംഘം തുടങ്ങി ജനസംഘത്തിന്റെ പോഷകസംഘടനകളുടെ സമ്മേളനങ്ങളിലെല്ലാം സ്ഥിരസാന്നിധ്യമായിരുന്നു. ഫലിതങ്ങള്‍ പറഞ്ഞും ലളിതമായി കാര്യങ്ങള്‍ വിശദീകരിച്ചും സദസ്സിന്റെ സജീവശ്രദ്ധ നേടുക പതിവായിരുന്നു.

കാര്‍ഷികനിയമങ്ങളെക്കുറിച്ചും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ആധികാരികവും യുക്തിഭദ്രവുമായിരുന്നു. ജനസംഘത്തിന്റെ വാര്‍ഷിക സമ്മേളനങ്ങളില്‍ പ്രമേയം തയ്യാറാക്കുന്ന ചുമതല അദ്ദേഹത്തിനായിരുന്നു. ദിവസങ്ങളോളം റഫറന്‍സ് പുസ്തകങ്ങള്‍ വായിച്ചും രേഖകള്‍ പരിശോധിച്ചും തയ്യാറാക്കുന്ന പ്രമേയങ്ങള്‍ സര്‍വ്വസമ്മതമായി അംഗീകരിക്കപ്പെട്ടിരുന്നു. ഏതു വിഷയവും പഠിച്ചശേഷം മാത്രം പറയുന്ന സ്വഭാവം ആ വ്യക്തിപ്രഭാവത്തിന് ആക്കം കൂട്ടി. രാഷ്‌ട്രീയക്കാരിലെ അഭിഭാഷകനും അഭിഭാഷകരിലെ രാഷ്‌ട്രീയക്കാരനുമായി തിളങ്ങിനിന്നു. രണ്ടിടത്തും മികച്ച പ്രകടനം കാഴ്ചവച്ചതു മൂലം ആര്‍ക്കും  സ്വീകാര്യനായി പ്രശോഭിച്ചു.  

ഗാന്ധിജിയുടെയും ദീനദയാല്‍ ഉപാധ്യായയുടെയും ചിന്തകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍ ശക്തമായ സ്വാധീനം ചെലുത്തി. പ്രഭാഷണങ്ങളിലും എഴുത്തിലും ഈ സ്വാധീനം തെളിഞ്ഞുനിന്നു. കഠിനാധ്വാനവും സ്ഥിരോത്സാഹവും വഴി താന്‍ ഏറ്റെടുത്ത ചുമതലകള്‍ വിജയകരമായി നിര്‍വഹിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു.

നവതി ആഘോഷ വേളയിലാണ് തിരുവല്ലയില്‍ വച്ച് അവസാനമായി കണ്ടത്. പ്രായാധിക്യം മൂലമുള്ള അവശതകള്‍ ഒട്ടേറെ ഉണ്ടായിരുന്നിട്ടും പഴയകാലാനുഭവങ്ങള്‍ ചിന്തേരിട്ട് മിനുക്കി എടുത്ത വാക്കുകളാണ് സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തില്‍ കേട്ടത്. സ്വന്തം ക്ലേശങ്ങള്‍ ആരോടും പറയാതെ, പരിഭവ വാക്കുകള്‍ ഒരിക്കലും ഉരിയാടാതെ പൊതുപ്രവര്‍ത്തനത്തെ നിസ്തന്ദ്ര സേവന മാധ്യമമാക്കി മാറ്റി രാഷ്‌ട്രീയത്തില്‍ ദീര്‍ഘകാലം ശോഭപരത്തി വിരാജിക്കുകയായിരുന്നു ആ ധന്യാത്മാവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.