Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട ബദല്‍ കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ടതിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം നിലച്ചു

പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലായതോടെ ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന വിജിലന്‍സിനും ജലവിഭവവകുപ്പ് വിജിലന്‍സിനും പ്രത്യേകം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

ബിജു സോപാനം by ബിജു സോപാനം
Nov 3, 2021, 04:40 pm IST
in Kollam
കിഴക്കേ ബണ്ട് തീരത്ത് തടാകത്തില്‍ ഉപേക്ഷിച്ച പൈപ്പുകള്‍. ആകാശ ദൃശ്യം

കിഴക്കേ ബണ്ട് തീരത്ത് തടാകത്തില്‍ ഉപേക്ഷിച്ച പൈപ്പുകള്‍. ആകാശ ദൃശ്യം

കുന്നത്തൂര്‍: കല്ലടയാറ്റില്‍നിന്നും വെള്ളം ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസിലെത്തിച്ച് ശുദ്ധീകരണം നടത്തി കുടിവെള്ളമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് പൈപ്പ് സ്ഥാപിച്ചതിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം മരവിച്ചു. അന്വേഷണം തുടങ്ങി മൂന്നുവര്‍ഷത്തോളമായിട്ടും ഒരു നടപടിയുമുണ്ടായില്ല. 1500 മീറ്റര്‍ ഭാഗത്തു മാത്രമാണ് ആകെ പൈപ്പിട്ടത്.  

അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പിടേണ്ടത്. ഇതാണ് പരാതിക്ക് ആധാരം. തടാക സംരക്ഷണ കര്‍മസമിതി ചെയര്‍മാന്‍ കെ.കരുണാകരന്‍ പിള്ളയും പഞ്ചായത്തംഗമായിരുന്ന എസ്.ദിലീപ് കുമാറുമാണ് പരാതി നല്‍കിയത്. പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലായതോടെ ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന വിജിലന്‍സിനും ജലവിഭവവകുപ്പ് വിജിലന്‍സിനും പ്രത്യേകം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

പദ്ധതി ഇങ്ങനെ  

കല്ലടയാറ്റില്‍ കടപുഴ ഭാഗത്ത് തടയണയും പമ്പ്ഹൗസും നിര്‍മിച്ച് വെള്ളം പമ്പുചെയ്ത് തടാകക്കരയിലൂടെ ശാസ്താംകോട്ടയിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. 33.6 കോടിയാണ് പദ്ധതിക്കായി അനുവദിച്ചത്. 14.6 കോടിയാണ് പൈപ്പിടലിന് ചെലവിട്ടത്.  

തടാകം രൂക്ഷമായ വരള്‍ച്ചയെ നേരിട്ട സാഹചര്യത്തിലാണ് തടാകത്തില്‍ നിന്നുള്ള പമ്പിങ് കുറയ്‌ക്കാക്കാനായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുക അനുവദിച്ചത്. കുന്നുംപുറം സായിപ്പ് ബംഗ്ലാവു മുതല്‍ ഡിബി കോളജിന്റെ മുന്‍ഭാഗം വരെ പൈപ്പിട്ടശേഷം പദ്ധതി നിര്‍ത്തിവച്ചു. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി പുനരാരംഭിക്കാനുള്ള ശ്രമങ്ങളും നടത്തിയില്ല.

അന്വേഷണം തുടങ്ങി; നടപടികളില്ല  

പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് സംഘം 2017 ജൂലായ് 25ന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം തുടരുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ രേഖാമൂലം പരാതിക്കാരെ അറിയിച്ചതുമാണ്. എന്നാല്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല.  

കോടികളുടെ പൈപ്പുകള്‍  പലഭാഗത്തായി കിടന്നു നശിക്കുകയാണ്.മഴ പെയ്ത് വെള്ളം ഉയര്‍ന്നതോടെ പൈപ്പുകള്‍ വെള്ളത്തില്‍ മുങ്ങി. പൈപ്പ് തുരുമ്പിച്ച് കുടിവെള്ളത്തില്‍ കലരുമെന്ന ആശങ്കയും നില നിക്കുന്നു. ഇപ്പോള്‍ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്തു.

Tags: vigidrinkingwaterഅന്വേഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.