Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട ബദല്‍ കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ടതിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം നിലച്ചു

പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലായതോടെ ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന വിജിലന്‍സിനും ജലവിഭവവകുപ്പ് വിജിലന്‍സിനും പ്രത്യേകം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

ബിജു സോപാനംbyബിജു സോപാനം
Nov 3, 2021, 04:40 pm IST
inKollam
കിഴക്കേ ബണ്ട് തീരത്ത് തടാകത്തില്‍ ഉപേക്ഷിച്ച പൈപ്പുകള്‍. ആകാശ ദൃശ്യം

കിഴക്കേ ബണ്ട് തീരത്ത് തടാകത്തില്‍ ഉപേക്ഷിച്ച പൈപ്പുകള്‍. ആകാശ ദൃശ്യം

കുന്നത്തൂര്‍: കല്ലടയാറ്റില്‍നിന്നും വെള്ളം ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസിലെത്തിച്ച് ശുദ്ധീകരണം നടത്തി കുടിവെള്ളമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് പൈപ്പ് സ്ഥാപിച്ചതിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം മരവിച്ചു. അന്വേഷണം തുടങ്ങി മൂന്നുവര്‍ഷത്തോളമായിട്ടും ഒരു നടപടിയുമുണ്ടായില്ല. 1500 മീറ്റര്‍ ഭാഗത്തു മാത്രമാണ് ആകെ പൈപ്പിട്ടത്.  

അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പിടേണ്ടത്. ഇതാണ് പരാതിക്ക് ആധാരം. തടാക സംരക്ഷണ കര്‍മസമിതി ചെയര്‍മാന്‍ കെ.കരുണാകരന്‍ പിള്ളയും പഞ്ചായത്തംഗമായിരുന്ന എസ്.ദിലീപ് കുമാറുമാണ് പരാതി നല്‍കിയത്. പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലായതോടെ ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന വിജിലന്‍സിനും ജലവിഭവവകുപ്പ് വിജിലന്‍സിനും പ്രത്യേകം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

പദ്ധതി ഇങ്ങനെ  

കല്ലടയാറ്റില്‍ കടപുഴ ഭാഗത്ത് തടയണയും പമ്പ്ഹൗസും നിര്‍മിച്ച് വെള്ളം പമ്പുചെയ്ത് തടാകക്കരയിലൂടെ ശാസ്താംകോട്ടയിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. 33.6 കോടിയാണ് പദ്ധതിക്കായി അനുവദിച്ചത്. 14.6 കോടിയാണ് പൈപ്പിടലിന് ചെലവിട്ടത്.  

തടാകം രൂക്ഷമായ വരള്‍ച്ചയെ നേരിട്ട സാഹചര്യത്തിലാണ് തടാകത്തില്‍ നിന്നുള്ള പമ്പിങ് കുറയ്‌ക്കാക്കാനായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുക അനുവദിച്ചത്. കുന്നുംപുറം സായിപ്പ് ബംഗ്ലാവു മുതല്‍ ഡിബി കോളജിന്റെ മുന്‍ഭാഗം വരെ പൈപ്പിട്ടശേഷം പദ്ധതി നിര്‍ത്തിവച്ചു. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി പുനരാരംഭിക്കാനുള്ള ശ്രമങ്ങളും നടത്തിയില്ല.

അന്വേഷണം തുടങ്ങി; നടപടികളില്ല  

പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് സംഘം 2017 ജൂലായ് 25ന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം തുടരുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ രേഖാമൂലം പരാതിക്കാരെ അറിയിച്ചതുമാണ്. എന്നാല്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല.  

കോടികളുടെ പൈപ്പുകള്‍  പലഭാഗത്തായി കിടന്നു നശിക്കുകയാണ്.മഴ പെയ്ത് വെള്ളം ഉയര്‍ന്നതോടെ പൈപ്പുകള്‍ വെള്ളത്തില്‍ മുങ്ങി. പൈപ്പ് തുരുമ്പിച്ച് കുടിവെള്ളത്തില്‍ കലരുമെന്ന ആശങ്കയും നില നിക്കുന്നു. ഇപ്പോള്‍ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്തു.

Tags: vigidrinkingwaterഅന്വേഷണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.