Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെ അതിർത്തി സംരക്ഷണ നിയമത്തെ വിമര്‍ശിച്ച് ഇന്ത്യ; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കുന്നതാണ് നിയമമെന്ന് തുറന്നടിച്ച് ഇന്ത്യ

ചൈന ഈയിടെ സ്വന്തമായി രൂപീകരിച്ച് നടപ്പാക്കിയ ഭൂ അതിര്‍ത്തി നിയമം ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ ഇടിവുണ്ടാക്കുമെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 05:15 pm IST
in India
ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി(ഇടത്ത്)

ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി(ഇടത്ത്)

ന്യൂഡൽഹി: ചൈന ഈയിടെ സ്വന്തമായി രൂപീകരിച്ച് നടപ്പാക്കിയ ഭൂ അതിര്‍ത്തി നിയമം ചൈനയും ഇന്ത്യയും  തമ്മിലുള്ള ബന്ധത്തിൽ ഇടിവുണ്ടാക്കുമെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി.  

അതിര്‍ത്തി സംരക്ഷണം ഫലപ്രദമാക്കാന്‍ എന്ന പേരില്‍ നടപ്പാക്കിയ ഈ ഭൂ അതിർത്തി  നിയമം  വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ലഡാക്കിൽ ശക്തമായ സൈനിക നീക്കം നടത്തുന്ന ചൈന, ടിബറ്റിലെ ജനങ്ങളില്‍ നിന്നും നിർബന്ധമായി ഭൂമി എഴുതിവാങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ അരുണാചൽ മേഖലയിലും ചൈന കയ്യേറ്റ ശ്രമം തുടരുകയാണ്.  

ഇരുരാജ്യങ്ങളും അതിർത്തി വിഷയങ്ങളിൽ ഇനിയും  ഒരു ധാരണയിലെത്തിയിട്ടില്ല. ഇതിനിടെ അതിർത്തി സംരക്ഷണങ്ങൾക്കെന്ന പേരിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കിയെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഇടിവുണ്ടാക്കുന്ന നീക്കമാണിതെന്നും ബാഗ്ചി ഓർമ്മപ്പെടുത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിലൂടെ അതിർത്തിയിലെ ശാന്തിയും സമാധാനവും സുരക്ഷയും ഉറപ്പാക്കുകയാണ് വേണ്ടത്.  എന്നാൽ അതിനിടെ ഏകപക്ഷീയമായ നിയമനിർമ്മാണവും അതിർത്തി വിഷയത്തിലിറക്കുന്ന പ്രസ്താവനകളും എല്ലാധാരണകൾക്കും വിരുദ്ധമാണെന്നും ബാഗ്ചി പറഞ്ഞു.  

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്  അതിര്‍ത്തി സംരക്ഷണത്തിനായി ചൈന ലാന്‍ഡ് ബോര്‍ഡര്‍ ലോ (ഭൂ അതിര്‍ത്തി നിയമം) എന്ന പേരില്‍ നിയമം ഉണ്ടാക്കിയത്. താലിബാനില്‍ നിന്നും മറ്റും അഭയാര്‍ത്ഥികള്‍ ഒഴുകിയെത്തുന്നത് തടയാനാണ് അതിര്‍ത്തി സംരക്ഷണത്തിന് കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവന്നതെന്നാണ് ചൈന അവകാശവാദം. അതിര്‍ത്തിക്കപ്പുറത്ത് നിന്നും കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനും കൂടിയാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്നും ചൈന പറയുന്നു. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, റഷ്യ, വടക്കന്‍ കൊറിയ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളുമായി ചൈന ഏതാണ്ട് 22000 കിലോമീറ്റര്‍ അതിര്‍ത്തി പങ്കുവെയ്‌ക്കുന്നുണ്ട്.  

ഈ അതിര്‍ത്തി എങ്ങിനെ ഭരിയ്‌ക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നതാണ് ഈ പുതിയ നിയമത്തിലെ വ്യവസ്ഥകള്‍.  അതിര്‍ത്തിയിലെ പരമാധികാരവും ഭൂ ഇതിര്‍ത്തി സുരക്ഷയും കര്‍ശനമാക്കുന്നതാണ് നിയമം. ഇനി ഈ അതിര്‍ത്തിയില്‍ ചൈനയുടെ സൈന്യവും, സൈനിക പൊലീസും സുരക്ഷയ്‌ക്കായി ഉണ്ടാകും. യുദ്ധമോ സായുധ ഏറ്റുമുട്ടലോ ഉണ്ടായാല്‍ അതിര്‍ത്തികള്‍ അടയ്‌ക്കുമെന്നും നിയമം വ്യക്തമാക്കുന്നു.

Tags: ലോchinalandഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംഭൂ അതിര്‍ത്തി നിയമംArunachal pradeshലഡാക്ക്എല്‍എസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.