Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുന്നറിയപ്പുകള്‍ വകവച്ചില്ല; റിപ്പോര്‍ട്ടുകളും പഠനങ്ങളും വര്‍ധിക്കുന്നു; ദുരന്തനിവാരണം കേരളത്തില്‍ വര്‍ത്തമാനം മാത്രം: ഡോ. അമിത സിങ്

ഏഷ്യ പെസഫിക് ഡിസാസ്റ്റര്‍ റിസര്‍ച്ച് പ്രസിഡന്റ ഡോ. അമിത സിങ്

Janmabhumi Online by Janmabhumi Online
Oct 20, 2021, 05:20 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: ”ഏറെ വര്‍ത്തമാനം പറഞ്ഞു, പക്ഷേ, വേണ്ടതൊന്നും വേണ്ട വിധം ചെയ്തില്ല. അതിന്റെ ദുരിതമാണിപ്പോള്‍ കേരളം അനുഭവിക്കുന്നത്,” 1998 മുതല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠിക്കുന്ന ഡോ. അമിത സിങ് ദല്‍ഹിയില്‍ നിന്ന് ‘ജന്മഭൂമി’യോട് പറഞ്ഞു. ജെഎന്‍യുവിലെ സ്പെഷല്‍ സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ റിസര്‍ച്ച് മുന്‍ അധ്യക്ഷയും ഇപ്പോള്‍ ഏഷ്യ പെസഫിക് ഡിസാസ്റ്റര്‍ റിസര്‍ച്ചിന്റെ പ്രസിഡന്റുമാണ് ഡോ. അമിത.

അമിത സിങ് 1998 മുതല്‍ കേരളത്തിലെ നദികള്‍, അണക്കെട്ടുകള്‍, ദുരന്ത നിവാരണ സംവിധാനം, അതില്‍ ജനങ്ങള്‍ക്കുള്ള പങ്ക് തുടങ്ങിയവയില്‍ സര്‍വേയും പഠനങ്ങളും നടത്തുന്നു.  2018ലെയും 2019ലെയും പ്രളയത്തിന് ശേഷം, ദുരിതം ഏറെ ബാധിച്ച കേരളത്തിലെ 12 താലൂക്കുകളും നദീതീര പ്രദേശങ്ങളും സന്ദര്‍ശിച്ച് ജനങ്ങളില്‍നിന്ന് നേരിട്ട് വിവരം ശേഖരിച്ചിരുന്നു. കേരളത്തിലെ അണക്കെട്ടുകള്‍ സംബന്ധിച്ചും അവ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ചും അമിത സിങ്ങിന്റെ വിദഗ്ധ പഠന സംഘം തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കും നല്കിയിരുന്നു.

ഈ വര്‍ഷത്തെ ദുരന്തം തീര്‍ത്തും മനുഷ്യ നിര്‍മിതമാണ്. സര്‍ക്കാരാണ് ഉത്തരവാദി. പ്രകൃതി ക്ഷോഭം, കാലാവസ്ഥാ ഭേദം തുടങ്ങിയ കാരണങ്ങള്‍ പറയാം. പക്ഷേ, അത് ഭാഗികമാണ്. ജനങ്ങളുടെ ചില പ്രവൃത്തികളും സര്‍ക്കാരിന്റെ പ്രവൃത്തിയില്ലായ്മയുമാണ് പ്രധാന കാരണം, അമിത വിശദീകരിച്ചു. 1998ല്‍ ഇത് സംബന്ധിച്ച് ഏറെ ഗവേഷണം നടത്തി റിപ്പോര്‍ട്ട് കൊടുത്തിരുന്നു. 2015ലും പഠനം നടത്തി. ഡാം മാനേജ്മെന്റ് സിസ്റ്റത്തിലെ പോരായ്മകള്‍ അധികൃതര്‍ക്ക് ചൂണ്ടിക്കാട്ടിക്കൊടുത്തു. പക്ഷേ എന്ത് നടപടിയുണ്ടായി? ഡോ. അമിത സിങ് ചോദിച്ചു.

ജനങ്ങളും സര്‍ക്കാരും ദുരന്ത നിവാരണ അതോറിറ്റിയും തമ്മില്‍ തീരെ ബന്ധമില്ല. ജനങ്ങള്‍ക്ക് ദുരന്ത നിവാരണ കാര്യത്തില്‍ വലിയ പങ്കില്ല. എന്താണ് ചെയ്യേണ്ടതെന്നോ, അവരുടെ പങ്കെന്താണെന്നോ അവര്‍ക്ക് അറിയില്ല, ഡോ. അമിത പറഞ്ഞു. 2018ലെ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ ഭരണതലത്തില്‍ താഴേത്തട്ടില്‍ വരെ ചില തയാറെടുപ്പുകളും പുനഃക്രമീകരണങ്ങളും നടത്തണമെന്ന് ശിപാര്‍ശകള്‍ ഉണ്ടായിരുന്നു. വീണ്ടും ഇത് സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്കിയതാണ്. പക്ഷേ, വകവച്ചില്ല, 2019ലും പ്രളയ ദുരിതമുണ്ടായി. ഈ വര്‍ഷവും ആവര്‍ത്തിച്ചു. ഇതെല്ലാം നിയമസഭയിലും പുറത്തും ചര്‍ച്ചചെയ്തു. മാധ്യമങ്ങള്‍ വിശകലനം ചെയ്തു. പക്ഷേ ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ കാര്യത്തില്‍ കാര്യമായി ഒന്നും ചെയ്തില്ല. സ്ഥിതി ഏറെ ഗുരുതരമാണ്, ദയനീയമാണ്, അമിത സിങ് പറഞ്ഞു.

Tags: മണ്ണിടിച്ചിലില്‍ഏഷ്യDisasterkerala flood 2020keralaകേരള സര്‍ക്കാര്‍flood
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

Kerala

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

Career

രാജ്യത്തെ പ്രമുഖനിര്‍മ്മാണക്കമ്പനികള്‍ കേരളത്തില്‍നിന്നുള്ള എന്‍ജിനിയര്‍മാരെ തേടുന്നു

പുതിയ വാര്‍ത്തകള്‍

ട്രാക്കില്‍ മരം വീണു: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ഷെയര്‍ ട്രേഡിംഗിന്‌റെ മറവില്‍ കോട്ടയം സ്വദേശിയില്‍ നിന്ന് ഒന്നര കോടിയിലേറെ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് ടൂറിസ്റ്റ് ബസ് മോഷ്ടിച്ച് പമ്പില്‍ ഡീസലടിച്ച് പണം നല്‍കാതെ കടന്ന പ്രതികള്‍ അറസ്റ്റില്‍

A railway conductor (L) checks the documents of a passenger who arrived to board on a train after the government eased restrictions imposed as a preventive measure against the COVID-19 coronavirus, at Kalupur railway station in Ahmedabad on June 1, 2020. (Photo by SAM PANTHAKY / AFP)

ഓര്‍ഡിനറി, നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 500 കിലോമീറ്റര്‍ വരെ നിരക്കില്‍ മാറ്റമില്ല, പുതുക്കിയ പട്ടിക പുറത്തിറക്കി റെയിൽവേ

ആശിര്‍നന്ദയുടെ ആത്മഹത്യ: ശ്രീകൃഷ്ണപുരം കോണ്‍വെന്റ് സ്‌കൂള്‍ തുറന്നു, ഇനി പുതിയ പ്രിന്‍സിപ്പലും പിടിഎയും

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കി: പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യും

മൊബൈല്‍ മോഷ്ടിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ജയില്‍ ചാടി, രക്ഷപ്പെട്ടത് അസം സ്വദേശി അമിനുള്‍ ഇസ്ലാം

നവജാത ശിശുക്കളെ കൊല ചെയ്ത് കുഴിച്ചുമൂടി: യുവതിയും ആണ്‍ സുഹൃത്തും റിമാന്റില്‍

അഷ്ട വൈദ്യ പരമ്പരയില്‍ പെട്ട ഒളശ്ശ ചിരട്ടമണ്‍ ഇല്ലത്ത് ഡോ. സി എന്‍ വിഷ്ണു മൂസ്സ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies