Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു-കശ്മീരില്‍ പൊതുസ്ഥലങ്ങളില്‍ സാധാരണക്കാരെ കൂട്ടമായി വകവരുത്തല്‍: തീവ്രവാദികളുടെലക്ഷ്യം കേന്ദ്രസര്‍ക്കാരിന്റെ പുതിയ പരിഷ്കാരങ്ങള്‍ തടയല്‍

കേന്ദ്ര ജമ്മു-കശ്മീരിലെ സാധാരണപൗരന്മാരുടെ നേര്‍ക്കുള്ള തീവ്രവാദി ആക്രമണങ്ങള്‍ തീവ്രവാദികളുടെ പുതിയ തന്ത്രമാണെന്ന് വിലയിരുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 04:19 pm IST
in India

ശ്രീനഗര്‍: കേന്ദ്ര ജമ്മു-കശ്മീരിലെ സാധാരണപൗരന്മാരുടെ നേര്‍ക്കുള്ള തീവ്രവാദി ആക്രമണങ്ങള്‍ തീവ്രവാദികളുടെ പുതിയ തന്ത്രമാണെന്ന് വിലയിരുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം. അവിടെ വന്‍തോതില്‍ വ്യവസായ വികസനം നടത്താനുള്ള ശ്രമത്തിലാണ് കേന്ദ്രം. ഒപ്പം പുറം സംസ്ഥാനങ്ങളിലുള്ളവര്‍ക്കും അവിടെ ഭൂമിവാങ്ങാനും വിടുവെയ്‌ക്കാനും കഴിയുന്ന രീതിയില്‍ നിയമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഈ പരിഷ്കാരങ്ങള്‍ തടയാനാണ് കശ്മീരികളല്ലാത്തവരെ തിരഞ്ഞ് പിടിച്ച് കൊല്ലുന്നത്. പുറത്ത് നിന്നുള്ളവര്‍ കശ്മീരിലേക്ക് എത്തുന്നത് തടയാനും കൂടിയാണ് ഈ നീക്കം.  

പൊതുസ്ഥലങ്ങളില്‍ കൂട്ടായി കൊലപാതകം നടത്തുന്ന രീതിയാണ് ഇപ്പോള്‍ തീവ്രവാദികള്‍ അനുവര്‍ത്തിക്കുന്നത്. ചിലപ്പോള്‍ ഒരാളെ, അല്ലെങ്കില്‍ രണ്ടു പേരെ , അതുമല്ലെങ്കില്‍ നാലോ അഞ്ചോ പേരെ കൊല്ലുക എന്നതാണ് രീതി. പൊതു സ്ഥലങ്ങളിലെ കൊലപാതകം പെട്ടെന്ന് മറ്റുള്ള സാധാരണക്കാരുടെ ഉള്ളില്‍ ഭയം ജനിപ്പിക്കും. അവര്‍ ഉടനെ പുതിയ മാറ്റങ്ങളെ സ്വീകരിക്കാന്‍ മടികാണിക്കും. അതോടെ തീവ്രവാദികള്‍ക്ക് അവരുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയും. ഉദാഹരണത്തിന് കശ്മീരി പണ്ഡിറ്റായ ഫാര്‍മസിസ്റ്റിനെ വധിച്ചതോടെ കശ്മീരിലേക്ക് തിരിച്ചുവരാനിരുന്ന ആയിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ ഭയന്നിരിക്കുകയാണ്. സിഖ് അധ്യാപികയുടെ കൊലപാതകം മൂലം കശ്മീരിലേക്ക് കുടിയേറാന്‍ മോഹിച്ചിരുന്ന സിഖുകാരെ രണ്ടുവട്ടം ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ബീഹാറികളായ സാധാരണ തെരുവില്‍ മധുരം വില്‍ക്കുന്നവരെ വധിക്കുക വഴി കശ്മീരിലേക്ക് ഇത്തരം ചില്ലറ ബിസിനിസ്സിനായി വരാന്‍ മോഹിക്കുന്ന പുറം സംസ്ഥാനക്കാരെ തടയുകയാണ് ലക്ഷ്യം.  

കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുകയും കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കുകയും ചെയ്ത കേന്ദ്രം ഒരു പിടി പരിഷ്കാരങ്ങള്‍ നടപ്പാക്കാനിരിക്കുകയാണ്. ഇത് തടയുകയാണ് കശ്മീരിലെ സാധാരണക്കാരെ പൊതു ഇടങ്ങളില്‍വെച്ച് കൊലപ്പെടുത്തുക വഴി തീവ്രവാദികള്‍ ലക്ഷ്യം വെയ്‌ക്കുന്നത്. ഒരു ബ്ലോഗില്‍ തീവ്രവാദികളുടെ ഈ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ സൂചനയുള്ളതായി എന്‍ ഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ ബ്ലോഗ് കേന്ദ്ര െഎടി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഇപ്പോള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഈ ബ്ലോഗിലെ ഉള്ളടക്കം ഇതിനകം കശ്മീരിലെ വിവിധ തീവ്രവാദി ഗ്രൂപ്പുകള്‍ക്കിടയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. അന്യസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന വാടകവീട്ടില്‍ എത്തിയാണ് രണ്ട് ബീഹാറികളായ തൊഴിലാളികളെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നത്. മൂന്നാമത് ഒരാള്‍ക്ക് പരിക്കേറ്റു. എന്തായാലും തീവ്രവാദിവിരുദ്ധ നീക്കങ്ങളില്‍ കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ 13 പേരെയാണ് സൈന്യം വധിച്ചത്.  

സാധാരണക്കാരുടെ ഈ കൊലപാതകം എന്‍ ഐഎ അന്വേഷിക്കാനൊരുങ്ങുകയാണ്. ഇതില്‍ ആറ് കൊലപാതകങ്ങളെക്കുറിച്ചാണ് എന്‍ ഐഎ അന്വേഷിക്കുക. കശ്മീരി പണ്ഡിറ്റായ ഫാര്‍മസിസ്റ്റ് എംഎല്‍. ബിന്ദ്രുവിന്റെ കൊലപാതകത്തിന് പുറമെ, വിരേന്ദ്ര പസ്വാന്‍, സുപിന്ദര്‍ കൗര്‍, ദീപക് ചന്ദ് എന്നിവരുടെ കൊലപാതകവും അന്വേഷിക്കും.ഇതിന് പുറെ കുല്‍ഗാമിലെ ബീഹാറില്‍ നിന്നുള്ള രണ്ട് സാധാരണ തൊഴിലാളികളുടെ കൊലയും എന്‍ ഐഎ അന്വേഷിക്കും. ഈ കൊലാപതകങ്ങളില്‍ പാകിസ്ഥാന് പങ്കുണ്ടോ എന്ന കാര്യവും കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘങ്ങളുടെ ശൃംഖല നടത്തിയ ഒറ്റതിരിഞ്ഞുള്ള ആക്രമണാണോ ഇതെന്ന കാര്യവും അന്വേഷണപരിധിയില്‍പ്പെടും.

Tags: കശ്മീരി സിഖുകാര്‍ജമ്മു കശ്മീര്‍ജമ്മുദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എterroristsകശമീര്‍കശ്മീരി പണ്ഡിതര്‍തീവ്രവാദ ആക്രമണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Entertainment

തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്;ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 10 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.