Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നില്‍ക്കക്കള്ളിയില്ലാതെ മുഖ്യന്റെ ഏറ്റുപറച്ചില്‍

കള്ളത്തരത്തിന് ചൂട്ടുപിടിക്കുന്ന ജോലി ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും ഏറ്റെടുക്കുന്നു. അവരെയെല്ലാം സാംസ്‌കാരിക നായകരായി എഴുന്നള്ളിക്കുകയും പദവിയും പുരസ്‌കാരവും നല്‍കി ആദരിക്കുകയും ചെയ്യുന്നു. സമദര്‍ശനത്തിന്റെ സന്നിധാനമായ ശബരിമലയില്‍, കലാപവും സംഘര്‍ഷവും സൃഷ്ടിക്കാനും അതുവഴി ജനകീയ പ്രക്ഷോഭത്തെ തകര്‍ക്കാനും ചെമ്പോലയുമായി രംഗത്തുവന്നവര്‍ക്കും അതിന് ചൂട്ടു പിടിച്ചവര്‍ക്കും ഉചിതമായ ശിക്ഷയാണ് നല്‍കേണ്ടത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 13, 2021, 05:00 am IST
in Editorial

ശബരിമലയിലെ ആധികാരിക രേഖയെന്ന പേരില്‍ പ്രചരിപ്പിച്ച ചെമ്പോല വ്യാജമെന്ന സത്യം  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സമ്മതിച്ചിരിക്കുന്നു.  വിഷയത്തില്‍ ഗൗരവതരമായ അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.  നില്‍ക്കക്കള്ളിയില്ലാതെയുള്ള ഒരു ഏറ്റുപറച്ചില്‍ എന്നതിനപ്പുറം പ്രഖ്യാപനത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതില്ല. കാര്യമായ അന്വേഷണം  നടക്കാനും സാധ്യതയില്ല. നടപടിയും ഉണ്ടാകില്ല. നേരായ അന്വേഷണം നടന്നാല്‍ അകത്താകുക മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍ തന്നെയാകും എന്നതുതന്നെയാണ് കാരണം.  

ശബരിമല ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ വ്യാജ ചെമ്പോല. ശബരിമല ക്ഷേത്രത്തില്‍ ആചാരങ്ങള്‍ നടത്താനുള്ള ചുമതല ആലപ്പുഴയിലെ ചീരപ്പന്‍ചിറ ഈഴവ കുടുംബത്തിനാണെന്നും തന്ത്രി കുടുംബത്തിന് അവകാശമൊന്നും ഇല്ലെന്നും സ്ഥാപിക്കാനാണ് ഈ രേഖ പുറത്തുവിട്ടത്. വ്യാജ ചെമ്പോല ആധികാരികമാണെന്ന് ദേശാഭിമാനി പത്രമാണ്  വാര്‍ത്ത നല്‍കിയത്. ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയത്തു കൈരളി ചാനലിലെ മുഖ്യമന്ത്രിയുടെ പരിപാടിയായ നാം മുന്നോട്ടിലും ചെമ്പോലയെക്കുറിച്ചു സഗൗരവം ചര്‍ച്ച നടന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് ആയതോടെ വിശ്വസ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പാര്‍ട്ടി മുഖപത്രവും ചാനലും സൈബര്‍ പോരാളികളും ചെമ്പോല ആധികാരികമാണെന്ന തരത്തില്‍ വ്യാപക പ്രചരണവും നടത്തി.

വ്യാജ പുരാവസ്തുരേഖകള്‍ ഉണ്ടാക്കി എല്ലാവരേയും കബളിപ്പിച്ചതിന് മോന്‍സന്‍ മാവുങ്കല്‍ പിടിയിലായതോടെയാണ് ചെമ്പോലയും വാര്‍ത്തയില്‍ വന്നത്. മോന്‍സന്റെ കൈവശമുള്ളതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിട്ടും ശബരിമല ചെമ്പോല വ്യാജമെന്നു പരസ്യമായി പറയാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ആരും തയ്യാറായിരുന്നില്ല.  ദിവസങ്ങള്‍ക്കുശേഷം അത് സമ്മതിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായതാണ്.

1983 ല്‍ ശബരിമല കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ ചെമ്പോലയും ഹാജരാക്കിയിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രശസ്ത പുരാവസ്തു ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ വി.ആര്‍. പരമേശ്വരന്‍പിള്ള ചെമ്പോല വ്യാജമാണെന്ന് രേഖാമൂലം അറിയിച്ചു. കോടതി അത് അംഗീകരിക്കുകയും ചെയ്തു. ആ ചെമ്പോലയാണ്  ശബരിമല പ്രക്ഷോഭ സമയത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടത്. വിശ്വാസ വികാരങ്ങളെ വ്രണപ്പെടുത്തുകയും വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കുകയും ആശയക്കുഴപ്പമുണ്ടാക്കുകയും മാത്രമായിരുന്നു ലക്ഷ്യം.

വ്യാജ ചെമ്പോല തയ്യാറാക്കിയ ആളെ അറിയാമെന്നാണ് ചരിത്ര ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ ഡോ.എം.ജി. ശശിഭൂഷണ്‍ പറഞ്ഞത്. എന്നാല്‍ സഹായിച്ചത് വട്ടെഴുത്തില്‍ വിദഗ്ധനായ പണ്ഡിതനാണെന്നല്ലാതെ ആരെന്നു പറയാന്‍ അദ്ദേഹവും തയ്യാറാകുന്നില്ല. സുപ്രീം കോടതി വിധിക്കുശേഷം ചെമ്പോലയ്‌ക്കു സ്ഥിരീകരണം നല്‍കിയതു ചരിത്രകാരന്‍ എം.ആര്‍. രാഘവ വാരിയരാണ്. ഇരുവരോടും ചോദിച്ചാല്‍ സത്യം പുറത്താകുമെന്നിരിക്കെ കൂടുതല്‍ അന്വേഷണത്തിലൊന്നും കാര്യമില്ല.

കള്ളത്തരത്തിന് ചൂട്ടുപിടിക്കുന്ന ജോലി ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും ഏറ്റെടുക്കുന്നു. അവരെയെല്ലാം സാംസ്‌കാരിക നായകരായി എഴുന്നള്ളിക്കുകയും പദവിയും പുരസ്‌കാരവും നല്‍കി ആദരിക്കുകയും ചെയ്യുന്നു. സമദര്‍ശനത്തിന്റെ സന്നിധാനമായ ശബരിമലയില്‍, കലാപവും സംഘര്‍ഷവും സൃഷ്ടിക്കാനും അതുവഴി ജനകീയ പ്രക്ഷോഭത്തെ തകര്‍ക്കാനും ചെമ്പോലയുമായി രംഗത്തുവന്നവര്‍ക്കും അതിന് ചൂട്ടു പിടിച്ചവര്‍ക്കും ഉചിതമായ ശിക്ഷയാണ് നല്‍കേണ്ടത്. മാത്രമല്ല, സര്‍ക്കാര്‍സ്വത്തും ദേവസ്വം ഭൂമികളും കൈവശപ്പെടുത്താന്‍ വ്യാജ രേഖയുണ്ടാക്കിയവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും വേണം.

Tags: keralaPinarayi Vijayanമോന്‍സന്‍ മാവുങ്കല്‍നിമസഭശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

കൂത്താട്ടുകുളത്ത് തടിമില്ലിലെ ഇതര സംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.