Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അഭയാര്‍ത്ഥികളോട് അനുകമ്പാപൂര്‍വ്വം ഗുര്‍ണ

'കൊളോണിയലിസത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട്, സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും ഇടയിലൂടെ അഭയാര്‍ഥികളുടെ അലച്ചിലിനോടുള്ള അനുകമ്പാപൂര്‍വ്വവും ആര്‍ദ്രവുമായ സമീപനം' അബ്ദുള്‍റസാഖ് ഗുര്‍ണയ്‌ക്ക് പുരസ്‌കാരം പ്രഖ്യാപിച്ച് നൊബേല്‍ സമിതി നടത്തിയ വിലയിരുത്തലാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2021, 05:54 am IST
in Article

അഭയാര്‍ത്ഥികളുടെ നോവും വേവും നൊമ്പരങ്ങളും എഴുത്തില്‍ നിറച്ചാണ് അബ്ദുള്‍ റസാഖ് ഗുര്‍ണ തന്റെ നിലപാട് പ്രഖ്യാപിച്ചത്. വര്‍ണവെറിയും വംശീയാധിപത്യവും വിതച്ച രക്തരൂക്ഷിത കാലങ്ങളുടെ തീക്ഷ്ണാനുഭവങ്ങളിലൂടെ കടന്നുപോകുന്ന ജീവിതങ്ങളോടായിരുന്നു ഗുര്‍ണയ്‌ക്ക് പ്രിയം. ഗുര്‍ണ എഴുതിയതത്രയും കോളനിവാഴ്ചയിലെ ജീവിതങ്ങളെക്കുറിച്ചായിരുന്നു. അതില്‍ ഇന്ത്യയിലെ ജീവിതങ്ങളും പെടുന്നു.  

‘കൊളോണിയലിസത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട്, സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും ഇടയിലൂടെ അഭയാര്‍ഥികളുടെ അലച്ചിലിനോടുള്ള അനുകമ്പാപൂര്‍വ്വവും ആര്‍ദ്രവുമായ സമീപനം’ അബ്ദുള്‍റസാഖ് ഗുര്‍ണയ്‌ക്ക് പുരസ്‌കാരം പ്രഖ്യാപിച്ച് നൊബേല്‍ സമിതി നടത്തിയ വിലയിരുത്തലാണിത്.  

‘പാരഡൈസ്’ എന്ന വിഖ്യാത നോവലിലൂടെ ഗുര്‍ണ വരച്ചിട്ട യൂസഫ് എന്ന കുട്ടിയുടെ ജീവിതചിത്രം ലോകം ചര്‍ച്ച ചെയ്തതാണ്. ഗുര്‍ണ പിറന്ന ടാന്‍സാനിയയില്‍ നിന്നുതന്നെയാണ് യൂസഫും വന്നത്.  കാവ എന്ന സാങ്കല്‍പ്പിക പട്ടണത്തിലാണ് യൂസഫ് പിറന്നത്. ഒരു സാധാരണ ഹോട്ടല്‍ വ്യവസായിയുടെ മകന്‍. കടം കയറിയപ്പോള്‍ അച്ഛന്‍ അവനെ സമ്പന്നനായ അറബിക്ക് പണയപ്പെടുത്തി. വേതനമില്ലാത്ത വേലക്കാരനായി അവന്‍ പണിയെടുത്തു. അടിമവേലയ്‌ക്കിടെ അറബിക്കൊപ്പം കിഴക്കന്‍ ആഫ്രിക്കയിലേക്ക് നടത്തിയ യാത്രയ്‌ക്കിടയില്‍ അവന്‍ കണ്ട കാഴ്ചകളില്‍ അന്നത്തെ രാഷ്‌ട്രീയമുണ്ടായിരുന്നു. കോംഗോയിലും മറ്റുും നടന്ന ജര്‍മ്മന്‍ അധിനിവേശത്തിന്റെ കാഴ്ചകള്‍. അബ്ദുള്‍ റസാഖ് ഗുര്‍ണ യൂസഫിലൂടെ പകര്‍ത്തിയത് കാലത്തിന്റെ കണ്ണാടിയില്‍ പതിഞ്ഞ മായാത്ത കാഴ്ചകളായിരുന്നുവെന്ന് സാഹിത്യലോകം വിലയിരുത്തി.  

ടാന്‍സാനിയയിലെ സാന്‍സിബര്‍ ദ്വീപില്‍ ബാല്യമുപേക്ഷിച്ച് ഗുര്‍ണ 1968ല്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. സാന്‍സിബറിലെ കാറ്റും കാല്‍പെരുമാറ്റങ്ങളുമായിരുന്നു ഇംഗ്ലണ്ടിലെ ജീവിതത്തിലും ഗുര്‍ണയ്‌ക്ക് ഊര്‍ജ്ജമായത്. ലണ്ടന്‍ സര്‍വകലാശാലയ്‌ക്ക് കീഴിലുള്ള കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് കോളജിലായിരുന്നു പഠനം. കെന്റ് സര്‍വകലാശാലയില്‍ നിന്ന് 1982ല്‍ പിഎച്ച്ഡി. 80 മുതല്‍ 82 വരെ നൈജീരിയയിലെ ബയേറോ സര്‍വകലാശാലയില്‍ അധ്യാപകന്‍.

ഇരുപത്തൊന്നാം വയസ്സില്‍ എഴുതാന്‍ തുടങ്ങിയതാണ് ഗുര്‍ണ. പത്ത് നോവലുകള്‍, അസംഖ്യം ചെറുകഥകള്‍. ബുക്കറിന്റെ വക്കില്‍ രണ്ടുതവണ. ആഫ്രിക്കന്‍ ജീവിതത്തെയും എഴുത്തിനെയും ലോകത്തിനുമുമ്പാകെ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു ഗുര്‍ണ. നൊബേലിന്റെ തലപ്പൊക്കത്തില്‍ അബ്ദുള്‍ റസാഖ് ഗുര്‍ണ ഇടം പിടിക്കുമ്പോള്‍ സാന്‍സിബറിലെ  സാധാരണജീവിതാനുഭവങ്ങളും ലോകം കാണുകയാണ്. ഒരു തരത്തില്‍ എഴുത്തുകാരന്റെ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുന്നത് അങ്ങനെയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശികൾ തിരുവനന്തപുരത്ത് ; നടപടികൾ കടുപ്പിച്ച് കോർപ്പറേഷൻ ; ലേബർ ക്യാമ്പുകളിൽ റെയ്ഡ് നടത്തുമെന്ന് വിവി രാജേഷ്

India

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

Kerala

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

Kerala

ശബരിമല സ്വർണക്കൊള്ള; എസ് ഐ ടി അന്വേഷണത്തിൽ ആശങ്ക, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

Kerala

മദ്രസ അധ്യാപകനുമായി വിവാഹം നിശ്ചയിച്ചതിൽ മനോവിഷമം ; 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മോഡലും മുൻ മിസിസ് കേരള സൗന്ദര്യമത്സരാർത്ഥിയുമായ ഹർഷ സണ്ണി പിടിയിൽ ; യുവതി എത്തിയത് ബാങ്കോക്കിൽ നിന്ന്

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.