Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

20 വര്‍ഷത്തെ പൊതുജനസേവനം ഓര്‍മ്മിച്ച് പ്രധാനമന്ത്രി മോദി; ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ഭാവനയില്‍പോലും കണ്ടിരുന്നില്ലെന്നും മോദി

രാഷ്ടീയത്തില്‍ 20 വര്‍ഷത്തെ പൊതുജനസേവനത്തിന്റെ ചരിത്രം സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിങ്ങിനെ: 'ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല'.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 04:11 pm IST
in India

ന്യൂദല്‍ഹി: രാഷ്ടീയത്തില്‍ 20 വര്‍ഷത്തെ പൊതുജനസേവനത്തിന്റെ ചരിത്രം സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിങ്ങിനെ: ‘ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല’.

അതേ സമയം ഗുജറാത്തിലെ മുഖ്യമന്ത്രിയായും ഇന്ത്യയുടെ പ്രധാനമന്ത്രിയായും ജനങ്ങളെ സേവിക്കാന്‍ സാധിച്ചതില്‍ അദ്ദേഹം നന്ദി പറഞ്ഞു. താടിയും മുടിയും വെട്ടിയൊതുക്കിയ പുതിയ പ്രധാനമന്ത്രിയായിരുന്നു വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി മോദിയുടെ 20 വര്‍ഷത്തെ രാഷ്ടീയ യാത്രയെ ‘സേവ സമര്‍പ്പണ്‍’ എന്ന പേരില്‍ ഇന്ത്യയൊട്ടുക്ക് ബിജെപി ആഘോഷിക്കുകയാണ്. അതേ സമയം ഗുജറാത്തിലെ മുഖ്യമന്ത്രിയാകുന്നതിന് എത്രയോ മുന്‍പ് തന്നെ തന്റെ പൊതുജനസേവനം തുടങ്ങിയിരുന്നുവെന്ന് ആര്‍എസ്എസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന നാളുകള്‍ ഓര്‍മ്മിച്ചുകൊണ്ട് നരേന്ദ്രമോദി പറഞ്ഞു.

’20 വര്‍ഷം മുന്‍പ് ഇതേ ദിവസം ജനങ്ങളെ വിശാലമായി സേവിക്കാന്‍ എനിക്ക് പുതിയ ഉത്തരവാദിത്വം കിട്ടി. അതിനും എത്രയോ ദശകങ്ങള്‍ മുന്‍പ് തന്നെ ജനങ്ങളെ സേവിക്കുകയും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുകയും ചെയ്യുന്ന എന്റെ യാത്ര തുടങ്ങിയിരുന്നു. 20 വര്‍ഷം മുന്‍പ് ഗുജറാത്തിലെ മുഖ്യമന്ത്രിയെന്ന നിലയില്‍ എനിക്ക് പുതിയൊരു ഉത്തരവാദിത്വം ലഭിച്ചു. സര്‍ക്കാരിന്റെ മേധാവി എന്ന നിലയില്‍ ആദ്യം ഗുജറാത്ത് മുഖ്യമന്ത്രിയായി, പിന്നീട് പ്രധാനമന്ത്രിയായി. പക്ഷെ പ്രധാനമന്ത്രി പദവിയിലെത്തുമെന്ന് ഞാന്‍ സ്വപ്‌നം പോലും കണ്ടിരുന്നില്ല,’ അദ്ദേഹം പറഞ്ഞു.

’20 വര്‍ഷത്തെ ഇടവിടാതെയുള്ള യാത്ര ഇന്ന് 21ാം വര്‍ഷത്തിലേക്ക് കടക്കുന്നു. ഇത്രയും പ്രധാന മുഹൂര്‍ത്തത്തില്‍ ഇന്ത്യയെപ്പൊലെ ഒരു ഇടത്തില്‍, മണ്ണില്‍ എത്തിച്ചേരാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. ഈ മണ്ണാകട്ടെ എനിക്ക് നിരന്തരം സ്‌നേഹവും അടുപ്പവും തുടര്‍ച്ചയായി നല്‍കുന്നതും ഭാഗ്യമായി കരുതുന്നു.’ അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡില്‍ നടന്ന ചടങ്ങിന്റെ ഭാഗമായി അദ്ദേഹം പി എം കെയേഴ്‌സിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി സ്ഥാപിച്ച 35 ഓക്‌സിജന്‍ പ്ലാന്‍റുളുടെ ഉദ്ഘാടനവും ഋഷികേശ് എയിംസില്‍ നിര്‍വ്വഹിച്ചു.

Tags: ഋഷികേശ് എയിംസ്modiസേവനംനരേന്ദ്രമോദിപ്രധാനമന്ത്രിPM CARESപിഎസ്എ ഓക്സിജന്‍ പ്ലാന്‍റ്പ്രധാനമന്ത്രി നരേന്ദ്രമോദിസേവ സമര്‍പ്പണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

India

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

പുതിയ വാര്‍ത്തകള്‍

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.