Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാരിയംകുന്നനെ സ്വാതന്ത്ര്യസമര സേനാനിയാക്കി വിദ്യാഭ്യാസ വകുപ്പ്, തട്ടികൂട്ടിയ ലിസ്റ്റില്‍ നിരവധി അപാകങ്ങൾ

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു ഡിഡി, ഡിഇഒ, എഇഒ എന്നിവര്‍ക്ക് ഇന്നലെ അയച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ലിസ്റ്റിലാണ് സംസ്ഥാന സര്‍ക്കാര്‍ വാരിയംകുന്നനെ സ്വാതന്ത്ര്യസമരസേനാനിയാക്കിയത്. വാരിയംകുന്നനെ സ്വാതന്ത്ര്യസമരസേനാനിയായി ചിത്രീകരിച്ച വിദ്യാഭ്യാസവകുപ്പിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് എന്‍ടിയു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 10:26 am IST
in Kerala

കോഴിക്കോട്: വാരിയംകുന്നനെ സ്വാതന്ത്ര്യസമരസേനാനിയാക്കി വിദ്യാഭ്യാസവകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു ഡിഡി, ഡിഇഒ, എഇഒ എന്നിവര്‍ക്ക് ഇന്നലെ അയച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ലിസ്റ്റിലാണ് സംസ്ഥാന സര്‍ക്കാര്‍ വാരിയംകുന്നനെ സ്വാതന്ത്ര്യസമരസേനാനിയാക്കിയത്. 

വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക ചരിത്രം തയ്യാറാക്കുന്നതിനുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിലാണ് വാരിയംകുന്നന്‍ ഇടം പിടിച്ചിരിക്കുന്നത്. നിരവധി പേരുകള്‍ ആവര്‍ത്തിച്ചിരിക്കുന്ന ലിസ്റ്റ് തയ്യാറാക്കിയത് നോവലിസ്റ്റായ പ്രസന്നന്‍ ചമ്പക്കരയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ കത്തും ഇതിനോടൊപ്പമുണ്ട്. സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ കത്ത് വിദ്യാഭ്യാസ വകുപ്പ് അതേപടി അയച്ചു കൊടുക്കുകയായിരുന്നു.

 ലിസ്റ്റില്‍ 309 ാമത്തെ പേരുകാരനായാണ് വാരിയംകുന്നനുള്ളത്. 71, 265, 496 എന്നീ നമ്പറുകളില്‍ പി.വി. സാമിയുടെ പേരാണ് ആവര്‍ത്തിച്ചിരിക്കുന്നത്. 547 പേരാണ് സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരഭടന്മാര്‍ മലയാളികള്‍- മുന്നണിപോരാളികള്‍’ എന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.  

ഖിലാഫത്ത് പ്രക്ഷോഭത്തോടനുബന്ധിച്ച് മലബാറില്‍ വ്യാപകമായി ഹിന്ദുവംശഹത്യ നടത്തിയ മാപ്പിളക്കലാപകാരികളെ സ്വാതന്ത്ര്യസമരസേനാനികളായി അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലടക്കം വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് മാപ്പിളകലാപകാരികളില്‍ ഏറ്റവും ക്രൂരനെന്ന് ചരിത്രത്തില്‍ വിവരിക്കപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെ  സ്വാതന്ത്ര്യസമരസേനാനിയായി സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. 

വിദ്യാര്‍ത്ഥികള്‍ ഈ ലിസ്റ്റ് അനുസരിച്ചാണ് പ്രാദേശിക ചരിത്രരചന തയ്യാറാക്കേണ്ടത്. ശാസ്ത്രമേളകളില്‍ ഇത് ഒരു മത്സരഇനം കൂടിയാണ്. തട്ടികൂട്ടിയലിസ്റ്റില്‍ നിരവധി അപാകങ്ങളുണ്ട്. 201 ാമത്തെ പേരില്‍ മാധവന്‍കുട്ടി എന്ന് മാത്രമാണുള്ളത്. ഇത് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. ജില്ലാതലത്തിലോ വര്‍ഷങ്ങളുടെ അടിസ്ഥാനത്തിലോ ക്രോഡീകരിക്കാതെയാണ് ലിസ്റ്റ് ഒന്നായി അയച്ചിരിക്കുന്നത്.

എന്‍ടിയു പ്രതിഷേധിച്ചു

വാരിയംകുന്നനെ സ്വാതന്ത്ര്യസമരസേനാനിയായി ചിത്രീകരിച്ച വിദ്യാഭ്യാസവകുപ്പിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ പറഞ്ഞു. വാരിയംകുന്നന്‍ മലബാറില്‍ ഹിന്ദുവംശഹത്യ നടപ്പാക്കിയ കലാപകാരിയാണ്. മാപ്പിളക്കലാപത്തിന് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ല. സ്വാതന്ത്ര്യ സമരസേനാനികളുടെ ലിസ്റ്റില്‍ വാരിയംകുന്നന്‍ എങ്ങനെ കടന്നുകയറിയെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.  

Tags: keralaeducationschoolsvariyamkunnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

പുതിയ വാര്‍ത്തകള്‍

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.