Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമരീന്ദര്‍ സിംഗ് ദല്‍ഹിയിലേക്ക്; അമിത് ഷായേയും ജെപി നഡ്ഡയേയും കണ്ടേക്കുമെന്ന് സൂചന

കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയാല്‍ മുറിവേറ്റ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ദല്‍ഹിയിലേക്ക്. അദ്ദേഹം കേന്ദ്രമന്ത്രി അമിത്ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വാര്‍ത്തകളുണ്ട്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാറുമയാും അദ്ദേഹം ചര്‍ച്ച നടത്തും.

Janmabhumi Online by Janmabhumi Online
Sep 28, 2021, 04:47 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയാല്‍ മുറിവേറ്റ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ദല്‍ഹിയിലേക്ക്. അദ്ദേഹം കേന്ദ്രമന്ത്രി അമിത്ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വാര്‍ത്തകളുണ്ട്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാറുമയാും അദ്ദേഹം ചര്‍ച്ച നടത്തും.  

അതേ സമയം അമരീന്ദര്‍ സിംഗ് സ്വകാര്യആവശ്യവുമായി ബന്ധപ്പെട്ടാണ് ദല്‍ഹിയിലേക്ക് പോകുന്നതെന്ന് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാള്‍ പറഞ്ഞു. പുതിയ മുഖ്യമന്ത്രിക്ക് വേണ്ടി ദല്‍ഹിയിലെ കപൂര്‍ത്തല ഹൗസ് ഒഴിഞ്ഞുകൊടുക്കേണ്ടതുണ്ടെന്നും പറയുന്നു.

കഴിഞ്ഞ ദിവസം പുതുതായി സ്ഥാനമേറ്റ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ പുനസംഘടന നടത്തിയതിലും അമരീന്ദര്‍സിംഗിന് അതൃപ്തിയുണ്ട്. മണല്‍ഖനനലേലവുമായി ബന്ധപ്പെട്ട അഴിമതിയില്‍ പങ്കാളിയായതിന് അമരീന്ദര്‍ സിംഗ് ഒഴിവാക്കിയ കപൂര്‍ത്തല എംഎല്‍എ ഗുര്‍ജിത് സിംഗ് റാണയെ വീണ്ടും മന്ത്രിയാക്കിയതില്‍ അമരീന്ദര്‍ സിംഗിന് എതിര്‍പ്പുണ്ട്. ഗുര്‍ജിത് സിംഗ് റാണയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായ സിദ്ദുവിന് കത്തെഴുതിയിരുന്നെങ്കിലും അത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ആറ് പുതുമുഖങ്ങളെ ചേര്‍ത്തപ്പോള്‍ എട്ട് പേര്‍ പഴയ അമരീന്ദര്‍ സിംഗ് മന്ത്രിസഭയിലെ അംഗങ്ങളാണ് അതേ സമയം അമരീന്ദര്‍ മന്ത്രിസഭയിലുണ്ടായ നല്ല ഏതാനും മന്ത്രിമാരെ ഒഴിവാക്കിയതിലും ശക്തമായ എതിര്‍പ്പുണ്ട്. എന്തിനാണ് തങ്ങളെ ഒഴിവാക്കിയതെന്ന് പുറത്താക്കപ്പെട്ട മന്ത്രിമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റിനോട് കാരണം തേടിയിട്ടുണ്ട്. തങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് അമരീന്ദര്‍ സിംഗിന്റെ പ്രിയമന്ത്രിമാരായ ബല്‍ബിര്‍ സിംഗ് സിധുവും ഗുര്‍പ്രീത് സിംഗ് കംഗാളും പത്രസമ്മേളനം നടത്തിയിരുന്നു. തന്റെ കുറ്റമെന്തെന്ന് ചോദിച്ച് വാര്‍ത്താസമ്മേളനത്തിനിടയില്‍ ബല്‍ബീര്‍ സിധു പൊട്ടിക്കരഞ്ഞതും വാര്‍ത്തയായി. എന്തായാലും ഈ മന്ത്രിസഭാ വികസനത്തോട് അമരീന്ദറിന് കടുത്ത എതിര്‍പ്പുണ്ടെങ്കിലും അദ്ദേഹം അത് പുറത്ത് പ്രകടിപ്പിച്ചിട്ടില്ല.

പുതിയ മന്ത്രിമാര്‍ പഞ്ചാബിനെ കൊള്ളയടിക്കാനും പണമുണ്ടാക്കാനും എത്തിയവരാണെന്നാണ് പ്രതിപക്ഷപാര്‍ട്ടിയായ ശിരോമണി അകാലിദള്‍ ആരോപിക്കുന്നത്. എന്തായാലും അമരീന്ദര്‍സിംഗിന്റെ ദല്‍ഹി സന്ദര്‍ശനം ബിജെപിയിലേക്കുള്ള പ്രവേശമായി മാറുമോ എന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയവൃത്തങ്ങള്‍. 

Tags: ജെ.പി.നദ്ദJPഅമരീന്ദര്‍ സിംഗ്നവജോത് സിംഗ് സിദ്ദുചരണ്‍ജിത് സിങ് ചന്നിഗുര്‍ജിത് സിംഗ് റാണdelhiസന്ദര്‍ശനംbjpഅമിത് ഷാ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലവര്‍ഷക്കെടുതി അതിരൂക്ഷം: സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി : രാജീവ് ചന്ദ്രശേഖര്‍

Kerala

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ ഇടപെടൽ; ചിറക്കൽ, വെള്ളറക്കാട് സ്റ്റേഷനുകൾ തുറന്ന് പ്രവർത്തിക്കാൻ ഉത്തരവിട്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

India

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies