Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘മറക്കരുത്, 1921ന്റെ ഇരകളുടെ പിന്‍തലമുറക്കാര്‍ ജീവിച്ചിരിപ്പുണ്ട്’; പ്രശസ്ത നര്‍ത്തകി സ്മിത രാജന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു

മലപ്പുറം ജില്ലയിലെ കരിങ്ങമണ്ണ തറവാട്ടില്‍ നിന്ന് 1921ലെ മതഭീകരക്കാലത്ത് പ്രാണന്‍ രക്ഷിക്കാന്‍ രക്ഷപ്പെട്ടോടിയ ആറു വയസ്സുകാരിയാണ് പിന്നീടു ലോകമറിഞ്ഞ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയായത് എന്നു മുത്തശ്ശിയെ പരിചയപ്പെടുത്തിയാണ് സ്മിത രാജന്‍ അക്കാലത്തെ അവസ്ഥ ഓര്‍മിപ്പിക്കുന്നത്. മുത്തശ്ശിയുടെ മനസ്സില്‍ പതിഞ്ഞ ഭീതി എന്റെ മനസ്സിലേക്ക് പകര്‍ന്നുതന്നിട്ടുണ്ടെന്നും സ്മിത പറയുന്നു

Janmabhumi Online by Janmabhumi Online
Sep 25, 2021, 12:16 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: 1921ലെ ഭീകരതയുടെയും മതഭ്രാന്തിന്റെയും ഇരകളുടെ പിന്‍തലമുറക്കാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നു മറക്കരുതെന്ന് പ്രശസ്ത നര്‍ത്തകി സ്മിത രാജന്‍. മാപ്പിളക്കലാപത്തെ സ്വാതന്ത്ര്യസമരമാക്കാനുള്ള ശ്രമം തീവ്രമായി തുടരുമ്പോഴാണ്, വിഖ്യാത നാട്യഗുരുവും ആചാര്യയുമായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരക്കുട്ടിയായ സ്മിത രാജന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകള്‍ പ്രശസ്ത നര്‍ത്തകിയും ഗുരുവുമായ ശ്രീദേവി രാജന്റെ മകളാണ് സ്മിത.  

മലപ്പുറം ജില്ലയിലെ കരിങ്ങമണ്ണ തറവാട്ടില്‍ നിന്ന് 1921ലെ മതഭീകരക്കാലത്ത് പ്രാണന്‍ രക്ഷിക്കാന്‍ രക്ഷപ്പെട്ടോടിയ ആറു വയസ്സുകാരിയാണ് പിന്നീടു ലോകമറിഞ്ഞ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയായത് എന്നു മുത്തശ്ശിയെ പരിചയപ്പെടുത്തിയാണ് സ്മിത രാജന്‍ അക്കാലത്തെ അവസ്ഥ ഓര്‍മിപ്പിക്കുന്നത്. മുത്തശ്ശിയുടെ മനസ്സില്‍ പതിഞ്ഞ ഭീതി എന്റെ മനസ്സിലേക്ക് പകര്‍ന്നുതന്നിട്ടുണ്ടെന്നും സ്മിത പറയുന്നു. മുത്തശ്ശിക്കൊപ്പം വീണ്ടും ആ തറവാട്ടിലേക്ക് പോയതും വിവരിക്കുന്നു. ഇതെല്ലാം മനസ്സില്‍ പേറുന്ന തലമുറ ജീവിച്ചിരിക്കുമ്പോഴാണ് അക്കാലത്തെ കലാപത്തെ വെള്ളപൂശാനും സ്വാതന്ത്ര്യസമരമാക്കാനും ഭരണാധികാരികള്‍ അടക്കം ശ്രമിക്കുന്നതെന്ന് സ്മിത രാജന്‍ കുറ്റപ്പെടുത്തുന്നു.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമെന്ന് പറഞ്ഞ് വ്യാഖ്യാനിക്കാനും വെള്ളപൂശാനും ശ്രമിക്കുന്ന നവ ചരിത്രകാരന്‍മാരും, ബുദ്ധിജീവികളും, നാടുവാഴികളും… അന്നത്തെ ഭീകരതയുടെ ഇരകളുടെ ഒരു പിന്‍തലമുറ ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് മറക്കരുത്. സത്യം മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി, സ്മിത രാജന്‍ ഓര്‍മപ്പെടുത്തുന്നു. കല്യാണിക്കുട്ടിയമ്മയ്‌ക്കൊപ്പമുള്ള ചിത്രവും ഫെയ്‌സ്ബുക്കിലെ കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Tags: riotMappila Lahala1921
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് നിയമത്തെ എതിർക്കണമെങ്കിൽ ദൽഹിയിലേക്ക് പോകുവെന്ന് മുസ്ലീം സമൂഹത്തോട് മമത : പോകേണ്ടത് യുപി വഴിയാണെന്നത് മറക്കല്ലെന്ന് ബിജെപി

India

നാഗ്പൂരിൽ കലാപം നടത്തിയ ഒരാളെയും വെറുതെ വിടില്ല ; ശക്തമായ നടപടിയുണ്ടാകും ; മുന്നറിയിപ്പ് നൽകി ദേവേന്ദ്ര ഫഡ്‌നാവിസ്

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി 
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

Kerala

പൂരം കലക്കൽ; വിവാദങ്ങൾക്കൊടുവിൽ കേസെടുത്ത് പോലീസ്, വിശ്വാസത്തെ വൃണപ്പെടുത്തി ലഹളയുണ്ടാക്കാന്‍ ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

India

ബം​ഗ്ലാദേശിൽ സംഘർഷം രൂക്ഷം: അക്രമികൾ ജയിൽ തകർത്ത് തടവുപുള്ളികളെ മോചിപ്പിച്ചു; ഇന്ത്യാക്കാരെ തിരികെ എത്തിച്ചു തുടങ്ങി

പുതിയ വാര്‍ത്തകള്‍

തുർക്കിയെ ബഹിഷ്കരിച്ച്  ഐഐടി ബോംബെ ; സർവകലാശാലകളുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവച്ചു

ഹാ… സുന്ദരം ഹനോയ്

താൻ പ്രയോഗിച്ചത് നെഗറ്റീവ് ആയ കാര്യം പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രം; കേസെടുത്ത പോലീസ് പുലിവാൽ പിടിച്ചെന്നും ജി.സുധാകരൻ

പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന

നിക്ക് ഊട്ടിന്റെ പേര് നീക്കി; നാപാം പെണ്‍കുട്ടിയുടെ ചിത്രത്തിന്റെ ഉടമസ്ഥാവകാശം വിവാദത്തില്‍

ഹയര്‍സെക്കന്‍ഡറി സീറ്റ് പ്രതിസന്ധി: വടക്കന്‍ ജില്ലകളില്‍ 58,571 സീറ്റുകളുടെ കുറവ്

ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ്-19 വീണ്ടും വ്യാപകമാകുന്നു

ഇന്ത്യൻ റെയിൽ ​ഗതാ​ഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ വന്ദേഭാരതിനെ വെല്ലുന്ന അമൃത് ഭാരത്, പരിഗണനാപട്ടികയിൽ കേരളം മുന്നിൽ

ചികിത്സാപ്പിഴവ്; കോഴിക്കോട് ഒന്‍പതുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു, ഫറോക്കിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം ; 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് : നിരവധി പേർ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies