Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇരുട്ടിലാണ്ട് ദിവാന്‍ജി മൂല; പാതയിൽ വഴിവിളക്കുകൾ സ്ഥാപിച്ചില്ല, പാത നിർമാണത്തിന് ചെലവഴിച്ചത് 22 കോടി രൂപ

മഴ ശക്തമായാല്‍ പാതയില്‍ പാമ്പുകളും മറ്റ് ഇഴ ജന്തുക്കളും യഥേഷ്ടമാണ്. രാത്രികാലങ്ങളില്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും ഭയത്തോടെയാണ് ഇതിലൂടെ കടന്ന് പോകുന്നത്.

Janmabhumi Online by Janmabhumi Online
Sep 22, 2021, 12:29 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൂശ്ശൂര്‍: ദിവാന്‍ജിമൂല ഭാഗിക വികസനം പൂര്‍ത്തിയായി വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും പാതയ്‌ക്ക് ഇരുട്ട് സമ്മാനിച്ച് തൃശൂര്‍ കോര്‍പറേഷന്‍. പാതയില്‍ ഇതുവരെ വഴി വിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് 22 കോടി രൂപ ചെലവഴിച്ച് മുഖ്യമന്ത്രിയാണ് പാത ഉദ്ഘാടനം ചെയ്തത്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. തൃശൂര്‍-കോഴിക്കോട് റൂട്ടിലെ പ്രധാനപാതയാണിത്. കെഎസ്ആര്‍ടിസി, ശക്തന്‍ സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍, അരിയങ്ങാടി, എംഒ റോഡ് എന്നിവിടങ്ങളിലേയ്‌ക്ക് ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. രാത്രികാലങ്ങളില്‍ വഴി വിളക്കുകളില്ലാത്തതിനാല്‍ നൂറ് കണക്കിന് യാത്രക്കാരാണ് ദുരിതത്തിലാകുന്നത്.  

മഴ ശക്തമായാല്‍ പാതയില്‍ പാമ്പുകളും മറ്റ് ഇഴ ജന്തുക്കളും യഥേഷ്ടമാണ്. രാത്രികാലങ്ങളില്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും ഭയത്തോടെയാണ് ഇതിലൂടെ കടന്ന് പോകുന്നത്. അതിവേഗതയില്‍ വാഹനങ്ങള്‍ പോകുന്നതിനാല്‍ നടപ്പാത നാമമാത്രമായുള്ള പാതയില്‍ കാല്‍നടയാത്രക്കാരും ഭീതിയോടെയാണ് കടന്ന് പോകുന്നത്. പാതയുടെ ഒരുവശം പാസ്പോര്‍ട്ട് ഓഫീസും മറുഭാഗം റെയില്‍വെ ട്രാക്കും സമീപം താഴ്ചയില്‍ നിരവധി വീടുകളുമാണുള്ളത്.  

മേഖലയില്‍ സുരക്ഷാ മതിലുകളും കുറവാണ്. പാലത്തിന്റെ ഒരു ഭാഗത്തുള്ള ഹ്രസ്വ നടപ്പാതയിലാകട്ടെ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. സമീപ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ഇതിന്റെ ദുര്‍ഗന്ധം ദുരിതവുമുണ്ടാക്കുന്നു. നടപ്പാത മാലിന്യം മൂടി കിടക്കുന്നതിനാല്‍ പാലത്തിലൂടെ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. കൗണ്‍സില്‍ യോഗങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും വഴിവിളക്കുകള്‍ സംബന്ധിച്ച് ആവശ്യമുന്നയിക്കാറുണ്ടെങ്കിലും നടപടികളൊന്നും കോര്‍പ്പറേഷന്‍ സ്വീകരിക്കുന്നില്ല.  

വിദഗ്‌ദ്ധ പരിശോധനകളൊന്നുമില്ലാതെയാണ് ദിവാന്‍ജി മൂല വികസിപ്പിച്ചതെന്ന ആരോപണവും ശക്തമാണ്. വഴിവിളക്കുകള്‍ സ്ഥാപിക്കാതിരുന്നതും അഴിമതിയുടെ ഭാഗമാണോയെന്നാണ് സംശയവും കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുന്നുണ്ട്. വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ തീരുമാനമായില്ലെങ്കില്‍ സമരത്തിലേയ്‌ക്ക് നീങ്ങാനാണ് ബിജെപിയും കോണ്‍ഗ്രസും ആലോചിക്കുന്നത്.  

വഴിവിളക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി ആലോചനയില്‍

മെയിന്റനന്‍സ് ഉള്‍പ്പടെയുള്ളവയും വഴി വിളക്കുകളും സ്ഥാപിക്കാനുള്ള പദ്ധതി കോര്‍പറേഷന്‍ ആലോചനയിലാണ്. ദിവാന്‍ജിമൂല പാതയേയും അതിലുള്‍പ്പെടുത്തും. പദ്ധതി നീണ്ടുപോയാല്‍ ദിവാന്‍ജിമൂലയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ മറ്റ് വഴികളാവിഷ്‌ക്കരിക്കും

                      മേയര്‍ എം.കെ.വര്‍ഗീസ്

Tags: ThrissurStreet LightDivanji moola
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്രസയിൽ വച്ച് ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ; ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം കഠിന തടവ്

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

Kerala

സുരേഷ് ഗോപി ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത് കണ്ട് ഞെട്ടി ബിജെപി വിരുദ്ധരും അറബി സ്നേഹികളും മാധ്യമക്കഴുകന്മാരും

പുതിയ വാര്‍ത്തകള്‍

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies