Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലൗ, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം; വസ്തുതകളെക്കുറിച്ച് അന്വേഷണമില്ല, ചര്‍ച്ച വഴിതിരിച്ചുവിടാന്‍ നീക്കം, ബിഷപ്പിന്റെ വാക്കുകൾ സമുദായങ്ങൾക്ക് എതിരല്ല

കേരളത്തില്‍ മതസൗഹാര്‍ദം തകരുന്നതൊന്നുമുണ്ടായിട്ടില്ല. ഒരു സമുദായത്തിലെ ഏതാനും ചില ഛിദ്ര ശക്തികളുടെ ജിഹാദി പ്രവര്‍ത്തനങ്ങളെപ്പറ്റി മാത്രമാണ് ബിഷപ്പ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു സമുദായത്തിനും എതിരുമല്ല. പക്ഷേ, അദ്ദേഹത്തിന്റെ പരാമര്‍ശത്തോടെ കേരളത്തിലെ മതസൗഹാര്‍ദം ഇടിഞ്ഞുതകര്‍ന്നുവീണു എന്ന മട്ടിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും പ്രതികരിക്കുന്നത്.

ശ്രീജിത്ത് കെ.സി. by ശ്രീജിത്ത് കെ.സി.
Sep 22, 2021, 10:16 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ലൗ, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിലെ വസ്തുതകളെക്കുറിച്ച് അന്വേഷണം നടത്താതെ പ്രശ്‌നം വഴിതിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍, യുഡിഎഫ് നീക്കം. ബിഷപ്പിന്റെ പരാമര്‍ശം മതസൗഹാര്‍ദത്തിന് കോട്ടം തട്ടിച്ചെന്ന് വരുത്തി, അത് പരിഹരിക്കാനെന്ന പേരില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

പരാമര്‍ശത്തിന്റെ പേരില്‍ സിപിഎമ്മും കോണ്‍ഗ്രസും ആദ്യം ബിഷപ്പിനെ കടന്നാക്രമിക്കുകയാണ് ചെയ്തത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിഷപ്പിന് പിന്തുണയേറുന്നതു കണ്ട ഇരുവിഭാഗം നേതാക്കളും നിലപാട് മാറ്റി ബിഷപ്പുമാരുമായി ചര്‍ച്ചയ്‌ക്കിറങ്ങി. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി മനസ്സിലാക്കിയ കെ. സുധാകരനും വി.ഡി. സതീശനും ചങ്ങനാശേരി അരമനയിലെത്തി ചര്‍ച്ച നടത്തിയെങ്കിലും കേരളം നേരിടുന്ന പ്രധാന പ്രശ്‌നമായ നാര്‍ക്കോട്ടിക് ജിഹാദിനെ എതിര്‍ക്കാന്‍ ഇരുവരും തയ്യാറായില്ല. പ്രശ്‌നം കെട്ടടങ്ങിയിട്ടില്ലെന്ന് മനസ്സിലായതോടെയാണ് മതനേതാക്കളുടെ ചര്‍ച്ച തട്ടിക്കൂട്ടിയത്.  

കേരളത്തില്‍ മതസൗഹാര്‍ദം തകരുന്നതൊന്നുമുണ്ടായിട്ടില്ല. ഒരു സമുദായത്തിലെ ഏതാനും ചില ഛിദ്ര ശക്തികളുടെ ജിഹാദി പ്രവര്‍ത്തനങ്ങളെപ്പറ്റി മാത്രമാണ് ബിഷപ്പ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു സമുദായത്തിനും എതിരുമല്ല. പക്ഷേ, അദ്ദേഹത്തിന്റെ പരാമര്‍ശത്തോടെ കേരളത്തിലെ മതസൗഹാര്‍ദം ഇടിഞ്ഞുതകര്‍ന്നുവീണു എന്ന മട്ടിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും പ്രതികരിക്കുന്നത്.

അതിനാല്‍ ‘തകര്‍ന്നു കിടക്കുന്ന മതസൗഹാര്‍ദം വീണ്ടും കെട്ടിപ്പൊക്കാനാണ്’ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ഇടതുപക്ഷത്തിനൊപ്പമുള്ള ചില മതനേതാക്കളെ വിളിച്ച് യോഗം തട്ടിക്കൂട്ടിയത്. ഇത്തരം ചര്‍ച്ചകള്‍ നടത്തി എല്ലാം ഭദ്രമായെന്ന് വരുത്തിത്തീര്‍ക്കുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അങ്ങനെ പാലാ ബിഷപ്പു പറഞ്ഞ, ഗുരുതരമായ കാര്യത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമം. മാത്രമല്ല ബിഷപ്പു പറഞ്ഞ കാര്യം മതനേതാക്കളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തുമില്ല. ഇത്തരം ചര്‍ച്ചകളും പൊയ്‌വെടികളും കോലാഹലങ്ങളുമല്ല, പകരം ബിഷപ്പു പറഞ്ഞ കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണമാണ് വേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ അതിനു മുതിരുന്നില്ല.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദീപികയെ തള്ളിപ്പറയുക മാത്രമാണുണ്ടായത്. സിറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞിരുന്ന ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം യോഗത്തില്‍ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്.  

Tags: Narcotic JihadkeralaBishopLove
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പുതുക്കി, അടുത്ത അഞ്ച് ദിവസംകേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍: കേരളത്തിന് തിരിച്ചടിയായ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ നീക്കം

Kerala

കേരളത്തില്‍ 182 കോവിഡ് ബാധിതര്‍, കോട്ടയം ജില്ലയില്‍ 57, ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

India

ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കും ; കേരളം സുപ്രീം കോടതിയിൽ

Article

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി; രാഷ്‌ട്രീയ മൗഢ്യങ്ങളുടെ ബാക്കിപത്രം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ ഇഷ്ടിക ചൂളയിൽ നിന്നും അറസ്റ്റ് ചെയ്തത് 59 ബംഗ്ലാദേശികളെ : സ്ത്രീകളും കുട്ടികളുമടക്കം ഏവരും ഇന്ത്യയിലെത്തിയിട്ട് പത്ത് വർഷം

മേഘാലയയിൽ നേരിയ ഭൂചലനം : ഹിമാലയൻ മേഖലയിലെ ടെക്റ്റോണിക് പ്രവർത്തനങ്ങൾ ഭൂകമ്പ സാധ്യത വർധിപ്പിക്കുന്നു 

ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകളും മിസൈലുകളും : ജനം അഭയം തേടിയത് മെട്രോ സ്റ്റേഷനുകളിൽ

തീവ്രവാദികളെയും സാധാരണക്കാരെയും ഒരു പോലെ കാണുന്ന പാകിസ്ഥാന് പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ യോഗ്യതയില്ല : യു എൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യ 

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ മഴയില്‍ തകര്‍ന്നു

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

മുഖ്യമന്ത്രി മലക്കം മറിഞ്ഞു,ദേശീയപാത വികസനം വികസന നേട്ടമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

കാറിന്റെ ഇന്ധന ടാങ്കിലിരുന്ന നോസില്‍ തലയില്‍ വന്നിടിച്ച് പെട്രോള്‍ പമ്പ്ജീ വനക്കാരന് ഗുരുതര പരിക്ക്

പാകിസ്ഥാന്റെ ഉറക്കംകെടുത്തി സിന്ധൂനദീജലം; പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ജലമെത്തിക്കാന്‍ നീക്കം; സിന്ധില്‍ മന്ത്രിയുടെ വീട് കത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies