Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്‍കൃഷി: പ്രഖ്യാപനങ്ങള്‍ നടപ്പാക്കാതെ സര്‍ക്കാര്‍; കൈകാര്യച്ചെലവ് തുക വര്‍ധിപ്പിക്കാതെ ചുറ്റിക്കുന്നു

നെല്ലിന്റെ ചുമട്ടുകൂലി ക്വിന്റലിന് 200 രൂപ വരെയെത്തി നില്‍ക്കുമ്പോഴും പതിറ്റാണ്ടു മുമ്പു പ്രഖ്യാപിച്ച ക്വിന്റലിന് 12 രൂപ എന്നത് വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ പ്രഖ്യാപിത തുക കര്‍ഷകര്‍ക്കു പാഡി റസീപ്റ്റ് ഷീറ്റ് നല്കുമ്പോള്‍ മില്ലുടമകള്‍ കൃത്യമായി നല്കുമായിരുന്നു. സപ്ലൈകോ നേരിട്ടു നല്കാന്‍ തയ്യാറായാല്‍ നാമമാത്രമായ ഈ തുക പോലും സമയബന്ധിതമായി ലഭിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 05:45 pm IST
inKerala

ആലപ്പുഴ: നെല്ലിന്റെ കൈകാര്യച്ചെലവ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധമുയരുന്നു. അതിനിടെ, നാമമാത്രമായ തുക പോലും സര്‍ക്കാരിന്റെ പുതിയ നയം കാരണം വൈകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മില്ലുടമകള്‍ കര്‍ഷകര്‍ക്കു നേരിട്ട് കൈകാര്യച്ചെലവ് നല്കുന്നതു നിര്‍ത്തലാക്കി സപ്ലൈകോ കര്‍ഷകര്‍ക്കു നേരിട്ടു നല്കുമെന്ന പ്രഖ്യാപനമാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്.

നെല്ലിന്റെ ചുമട്ടുകൂലി ക്വിന്റലിന് 200 രൂപ വരെയെത്തി നില്‍ക്കുമ്പോഴും പതിറ്റാണ്ടു മുമ്പു പ്രഖ്യാപിച്ച ക്വിന്റലിന് 12 രൂപ എന്നത് വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ പ്രഖ്യാപിത തുക കര്‍ഷകര്‍ക്കു പാഡി റസീപ്റ്റ് ഷീറ്റ് നല്കുമ്പോള്‍ മില്ലുടമകള്‍ കൃത്യമായി നല്കുമായിരുന്നു. സപ്ലൈകോ നേരിട്ടു നല്കാന്‍ തയ്യാറായാല്‍ നാമമാത്രമായ ഈ തുക പോലും സമയബന്ധിതമായി ലഭിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

വളം, കീടനാശിനികള്‍ക്ക് സബ്‌സിഡി നല്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതും കര്‍ഷകര്‍ക്ക് നേരിട്ടോ അക്കൗണ്ടിലോ എത്തുന്നില്ല. വരമ്പുകുത്ത്, നിലമൊരുക്കല്‍ തുടങ്ങിയ ജോലികള്‍ക്കും സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇന്നും പ്രഖ്യാപനമായി തുടരുകയാണ്. ഈ സാഹചര്യം നിലനില്‍ക്കെയാണ് അംഗീകൃത മില്ലുടമകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൈകാര്യച്ചെലവ് സപ്ലൈകോ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് കര്‍ഷകരുടെ ആരോപണം.

നിലവില്‍ 120 രൂപ മുതല്‍ 200 രൂപ വരെ ചുമട്ടുതൊഴിലാളികള്‍ ക്വിന്റലിനു കൂലിയായി വാങ്ങുന്നുണ്ട്. എന്നാല്‍, ചുമട്ടുകൂലിയുടെ ആനുപാതികമെങ്കിലും കൈകാര്യച്ചെലവായി കര്‍ഷകര്‍ക്കു കൊടുക്കാന്‍ വകുപ്പുതല നടപടിയില്ല. ക്വിന്റലിന് 50 രൂപയെങ്കിലും കൈകാര്യ ചെലവ് കര്‍ഷകര്‍ക്കു കളത്തില്‍ ലഭ്യമാക്കുന്ന സമീപനമാണ് ഉണ്ടാകേണ്ടതെന്നു കര്‍ഷകര്‍ പറയുന്നു. നെല്ലു സംഭരണ വില പോലും സമയബന്ധിതമായി നല്കാതെ കര്‍ഷകര്‍ ഏറെ ദുരിതം അനുഭവിക്കുന്നതിനിടെയാണ് മില്ലുടമകളുമായുള്ള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പുതിയ ധാരണ കര്‍ഷകര്‍ക്കു ഇരുട്ടടിയാകുന്നത്.

Tags: keralakrishiകേരള സര്‍ക്കാര്‍Paddy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.