Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്‍കൃഷി: പ്രഖ്യാപനങ്ങള്‍ നടപ്പാക്കാതെ സര്‍ക്കാര്‍; കൈകാര്യച്ചെലവ് തുക വര്‍ധിപ്പിക്കാതെ ചുറ്റിക്കുന്നു

നെല്ലിന്റെ ചുമട്ടുകൂലി ക്വിന്റലിന് 200 രൂപ വരെയെത്തി നില്‍ക്കുമ്പോഴും പതിറ്റാണ്ടു മുമ്പു പ്രഖ്യാപിച്ച ക്വിന്റലിന് 12 രൂപ എന്നത് വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ പ്രഖ്യാപിത തുക കര്‍ഷകര്‍ക്കു പാഡി റസീപ്റ്റ് ഷീറ്റ് നല്കുമ്പോള്‍ മില്ലുടമകള്‍ കൃത്യമായി നല്കുമായിരുന്നു. സപ്ലൈകോ നേരിട്ടു നല്കാന്‍ തയ്യാറായാല്‍ നാമമാത്രമായ ഈ തുക പോലും സമയബന്ധിതമായി ലഭിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 05:45 pm IST
in Kerala

ആലപ്പുഴ: നെല്ലിന്റെ കൈകാര്യച്ചെലവ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധമുയരുന്നു. അതിനിടെ, നാമമാത്രമായ തുക പോലും സര്‍ക്കാരിന്റെ പുതിയ നയം കാരണം വൈകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മില്ലുടമകള്‍ കര്‍ഷകര്‍ക്കു നേരിട്ട് കൈകാര്യച്ചെലവ് നല്കുന്നതു നിര്‍ത്തലാക്കി സപ്ലൈകോ കര്‍ഷകര്‍ക്കു നേരിട്ടു നല്കുമെന്ന പ്രഖ്യാപനമാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്.

നെല്ലിന്റെ ചുമട്ടുകൂലി ക്വിന്റലിന് 200 രൂപ വരെയെത്തി നില്‍ക്കുമ്പോഴും പതിറ്റാണ്ടു മുമ്പു പ്രഖ്യാപിച്ച ക്വിന്റലിന് 12 രൂപ എന്നത് വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ പ്രഖ്യാപിത തുക കര്‍ഷകര്‍ക്കു പാഡി റസീപ്റ്റ് ഷീറ്റ് നല്കുമ്പോള്‍ മില്ലുടമകള്‍ കൃത്യമായി നല്കുമായിരുന്നു. സപ്ലൈകോ നേരിട്ടു നല്കാന്‍ തയ്യാറായാല്‍ നാമമാത്രമായ ഈ തുക പോലും സമയബന്ധിതമായി ലഭിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

വളം, കീടനാശിനികള്‍ക്ക് സബ്‌സിഡി നല്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതും കര്‍ഷകര്‍ക്ക് നേരിട്ടോ അക്കൗണ്ടിലോ എത്തുന്നില്ല. വരമ്പുകുത്ത്, നിലമൊരുക്കല്‍ തുടങ്ങിയ ജോലികള്‍ക്കും സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇന്നും പ്രഖ്യാപനമായി തുടരുകയാണ്. ഈ സാഹചര്യം നിലനില്‍ക്കെയാണ് അംഗീകൃത മില്ലുടമകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൈകാര്യച്ചെലവ് സപ്ലൈകോ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് കര്‍ഷകരുടെ ആരോപണം.

നിലവില്‍ 120 രൂപ മുതല്‍ 200 രൂപ വരെ ചുമട്ടുതൊഴിലാളികള്‍ ക്വിന്റലിനു കൂലിയായി വാങ്ങുന്നുണ്ട്. എന്നാല്‍, ചുമട്ടുകൂലിയുടെ ആനുപാതികമെങ്കിലും കൈകാര്യച്ചെലവായി കര്‍ഷകര്‍ക്കു കൊടുക്കാന്‍ വകുപ്പുതല നടപടിയില്ല. ക്വിന്റലിന് 50 രൂപയെങ്കിലും കൈകാര്യ ചെലവ് കര്‍ഷകര്‍ക്കു കളത്തില്‍ ലഭ്യമാക്കുന്ന സമീപനമാണ് ഉണ്ടാകേണ്ടതെന്നു കര്‍ഷകര്‍ പറയുന്നു. നെല്ലു സംഭരണ വില പോലും സമയബന്ധിതമായി നല്കാതെ കര്‍ഷകര്‍ ഏറെ ദുരിതം അനുഭവിക്കുന്നതിനിടെയാണ് മില്ലുടമകളുമായുള്ള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പുതിയ ധാരണ കര്‍ഷകര്‍ക്കു ഇരുട്ടടിയാകുന്നത്.

Tags: Paddykeralakrishiകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.