Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കപ്പല്‍ശാലയില്‍ നിന്ന് അഫ്ഗാന്‍ പൗരനെ പിടികൂടിയ കേസ്: അന്വേഷണം എന്‍ഐഎക്ക് കൈമാറുന്നു

ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം നടക്കുന്ന കപ്പല്‍ശാലയില്‍ നിന്ന് ഇയാളെ പിടികൂടിയ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ സമീപിച്ചത്. പോലീസ് അന്വേഷണം നടത്തുമ്പോള്‍ തന്നെ ഇന്റലിജന്‍സ് ബ്യൂറോയും (ഐബി), എന്‍ഐഎയും സമാന്തരമായി അന്വേഷിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 02:35 pm IST
in Kerala

കൊച്ചി: കപ്പല്‍ശാലയില്‍ നിന്ന് അഫ്ഗാന്‍ പൗരനെ പിടികൂടിയ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറുന്നു. ഇയാള്‍ പോലീസിന്റെ അന്വേഷണത്തോട് സഹകരിക്കുന്നില്ല, മാത്രമല്ല പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പോലീസിനെ വലയ്‌ക്കാന്‍ തുടങ്ങിയതോടെയാണ് കേസ് എന്‍ഐഎയ്‌ക്ക് കൈമാറാന്‍ പോലീസ് തീരുമാനിച്ചത്. അഫ്ഗാന്‍ പൗരന്‍ ഈദ്ഗുല്‍ (അബ്ബാസ് ഖാന്‍ 22)നെയാണ് കൊച്ചി കപ്പല്‍ശാലയില്‍ നിന്നു പിടികൂടിയത്.  

ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം നടക്കുന്ന കപ്പല്‍ശാലയില്‍ നിന്ന് ഇയാളെ പിടികൂടിയ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ സമീപിച്ചത്. പോലീസ് അന്വേഷണം നടത്തുമ്പോള്‍ തന്നെ ഇന്റലിജന്‍സ് ബ്യൂറോയും (ഐബി), എന്‍ഐഎയും സമാന്തരമായി അന്വേഷിച്ചിരുന്നു.  

ഇയാളുടെ ബന്ധുക്കളെ അടക്കം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ അമ്മയുടെ സഹോദരന്മാരായ മൂന്നു പേരാണ് അറസ്റ്റിലായിട്ടുള്ളത്. അഫ്ഗാന്‍ പൗരനാണെന്നത് മറച്ചുവച്ച് ജോലി തരപ്പെടുത്തി നല്കിയതിനാണ് അറസ്റ്റ്. ഇവര്‍ ഇയാള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും വ്യാജമായി തയ്യാറാക്കി നല്കിയിരുന്നു.  

അഫ്ഗാനിസ്ഥാനില്‍ നിന്ന് പിതാവിന്റെ ബന്ധുവിനൊപ്പം ചികിത്സാവിസയിലാണ് ഈദ്ഗുല്‍ ഇന്ത്യയിലെത്തിയത്. അമ്മയുടെ ബന്ധുക്കളില്‍ പലരും കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇയാള്‍ കപ്പല്‍ശാലയില്‍ ജോലി ചെയ്യുന്ന വിവരം ബന്ധുക്കളില്‍ ഒരാള്‍ തന്നെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുന്നതും പോലീസില്‍ റിപ്പോര്‍ട്ടു ചെയ്യുന്നതും. എന്നാല്‍, ഇക്കാര്യം അധികൃതര്‍ അറിഞ്ഞയുടന്‍ പ്രതി മുങ്ങിയത് സംശയമുയര്‍ത്തിയതോടെയാണ് പോലീസ് കൊല്‍ക്കത്തയില്‍ നിന്ന് ഇയാളെ അറസ്റ്റു ചെയ്യുന്നത്.

നടന്നത് ചാരവൃത്തിയോ?

പിടിയിലായ ഈദ്ഗുല്‍ മാനസികരോഗിയായി അഭിനയിക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ വര്‍ഷങ്ങളോളം പാകിസ്ഥാനില്‍ ജോലി ചെയ്തതിന് ശേഷമാണ് കൊച്ചിയിലെത്തിയത്. സംഭവത്തില്‍ ചാരവൃത്തി അടക്കം പോലീസ് തള്ളിക്കളയുന്നില്ല. ഈദ്ഗുലിനെയും ബന്ധുക്കളെയും എന്‍ഐഎ, ഐബി, സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അടക്കം തുടക്കം മുതല്‍ തന്നെ ചോദ്യം ചെയ്തിരുന്നു. ഇയാള്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ മുതലുള്ള കാര്യങ്ങളും, സഹായം നല്കിയ കേന്ദ്രങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്നാണ് എന്‍ഐഎയില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്‍ഐഎയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെയാകും അന്വേഷണം.

Tags: എൻ‌ഐ‌എcochin shipyard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

Kerala

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

Kerala

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

ഇറാനിയന്‍ നാവിക സേന യുദ്ധകപ്പലായ ഐറീസ് ലാവന്‍ (ഫയല്‍ ചിത്രം)
Kerala

ഇറാന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു; കപ്പലും നാവികരും സുരക്ഷിതര്‍

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.