Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി പിടിക്കാന്‍ സിപിഎമ്മില്‍ കരുനീക്കങ്ങള്‍; വിഭാഗീയതയ്‌ക്ക് പുതിയ രൂപം; മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി മുതലാക്കാനും നീക്കം

പാര്‍ട്ടിയുടെ കരുത്തായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കണ്ണൂര്‍ നേതൃനിരയിലാണ് വിള്ളല്‍ രൂക്ഷമാകുന്നത്. സംസ്ഥാന സെക്രട്ടറി പദത്തില്‍ കണ്ണുവച്ച് കോടിയേരിയും ഇ.പി. ജയരാജനും നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. പിണറായി ആരെ പിന്തുണയ്‌ക്കും എന്നതാണ് നിര്‍ണായകമാവുക. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയത്തിലും മന്ത്രിസഭ രൂപീകരണത്തിലും അസംതൃപ്തരായ ഒട്ടേറെ മുതിര്‍ന്ന നേതാക്കളുണ്ട്

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 6, 2021, 12:32 pm IST
in Kerala

തൃശ്ശൂര്‍: താഴെത്തട്ട് മുതലുള്ള സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ പാര്‍ട്ടി പിടിക്കാന്‍ സിപിഎമ്മില്‍ ചേരിതിരിഞ്ഞ് കരുനീക്കങ്ങള്‍. വിഎസ് വിഭാഗം ദുര്‍ബലമായെങ്കിലും ഔദ്യോഗികപക്ഷത്ത് ശക്തമായ വിള്ളല്‍ രൂപപ്പെട്ടതോടെ വിഭാഗീയതയ്‌ക്ക് പുതിയ രൂപം കൈവരികയാണ്.

പാര്‍ട്ടിയുടെ കരുത്തായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കണ്ണൂര്‍ നേതൃനിരയിലാണ് വിള്ളല്‍ രൂക്ഷമാകുന്നത്. സംസ്ഥാന സെക്രട്ടറി പദത്തില്‍ കണ്ണുവച്ച് കോടിയേരിയും ഇ.പി. ജയരാജനും നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. പിണറായി ആരെ പിന്തുണയ്‌ക്കും എന്നതാണ് നിര്‍ണായകമാവുക. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയത്തിലും മന്ത്രിസഭ രൂപീകരണത്തിലും അസംതൃപ്തരായ ഒട്ടേറെ മുതിര്‍ന്ന നേതാക്കളുണ്ട്. ഇവരുടെ നിലപാടുകളും നിര്‍ണായകമാവും. പിണറായിക്കൊപ്പം കോടിയേരിയും ചേര്‍ന്നാണ് തങ്ങളെ വെട്ടിയതെന്ന് പലരും കരുതുന്നു. കെ.കെ. ശൈലജ, പി. ജയരാജന്‍, ജി. സുധാകരന്‍, എ.സി. മൊയ്തീന്‍ എന്നിവരെല്ലാം നീരസത്തിലാണ്.

മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി മുതലാക്കാനായാല്‍ കോടിയേരിയെ മറികടന്ന് ഇ.പി. ജയരാജന്‍ സെക്രട്ടറി പദത്തിലെത്തും. സപ്തംബര്‍ 15 മുതലാണ് ബ്രാഞ്ച്-ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിക്കുക. അടിത്തട്ടുമുതല്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ ചുമതലയില്‍ കൊണ്ടുവരാന്‍ ഇരുപക്ഷവും നീക്കമാരംഭിച്ചിട്ടുണ്ട്. ഏരിയ കമ്മിറ്റികളിലും ജില്ലാ കമ്മിറ്റികളിലും പിടിമുറുക്കിയാലേ സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം നേടാനാവൂ. വി.എസ് ഗ്രൂപ്പിനെ വെട്ടിനിരത്താന്‍ പിണറായിക്കൊപ്പം നിന്നവരാണ് കോടിയേരിയും ജയരാജനും. അതുകൊണ്ട് തന്നെ ഇരുവരുടെയും തന്ത്രങ്ങളും സമാനം.

നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കോടിയേരിയെ സെക്രട്ടറിയായി തിരികെക്കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നതാണ്. മയക്കുമരുന്ന് കേസില്‍ പെട്ട് കര്‍ണാടകയിലെ ജയിലിലുള്ള മകന്‍ ബിനീഷ് കോടിയേരിക്ക് അപ്പോഴേക്ക് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ജാമ്യം ലഭിച്ചില്ല. അതോടെ താത്കാലിക സെക്രട്ടറി എ. വിജയരാഘവന്‍ സംസ്ഥാന സമ്മേളനം വരെ തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന സമ്മേളനത്തിന് മുന്‍പ് ബിനീഷ് ജയില്‍ മോചിതനായാല്‍ കോടിയേരിക്ക് സാധ്യതയേറും. ബിനീഷിനെതിരായ നീക്കത്തിന് പിന്നില്‍ ഇ.പി. ജയരാജനാണെന്ന് കോടിയേരി പാര്‍ട്ടിനേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. പിണറായി ഉള്‍പ്പെടെയുള്ളവര്‍ ഇത് ഗൗരവമായെടുത്തിട്ടുമുണ്ട്. പിണറായിക്ക് ജയരാജനോടുള്ള താല്‍പ്പര്യം കുറയാന്‍ ഇതും കാരണമായി.

പിബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി എന്നിവരും കോടിയേരി തിരിച്ച് വരുന്നതിന് അനുകൂലമാണ്. പക്ഷേ ഒരു മത്സരത്തിലേക്ക് നീങ്ങിയാല്‍ നേതൃത്വം ഉദേശിച്ച പോലെ കാര്യങ്ങള്‍ സംഭവിക്കണമെന്നില്ല. മിക്ക ജില്ലകളിലും താഴെത്തട്ടില്‍ പ്രവര്‍ത്തകരുമായി ബന്ധമുള്ളയാളാണ് ഇ.പി. ജയരാജന്‍.

Tags: cpmPinarayi Vijayanഇ.പി. ജയരാജന്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിcpimkodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

Kerala

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

Kerala

മഞ്ചേശ്വരത്തും ഉദുമയിലും സിപിഎമ്മില്‍ വന്‍ വോട്ട് ചോര്‍ച്ച; ഉദുമയിലും തൃക്കരിപ്പൂരിലും വട്ടപൂജ്യം

Kerala

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

Kerala

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.