Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഞാന്‍ കേരളത്തില്‍ ചീഫ് ജസ്റ്റിസായിരുന്നു, രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ 70 ശതമാനവും അവിടെനിന്ന്’; രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് ഋഷികേശ് റോയ്

ജസ്റ്റിസ് ഋഷികേശ് റോയ് കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ചു. ''ഞാന്‍ കേരളത്തില്‍ ചീഫ് ജസ്റ്റിസായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. എന്നിട്ടും കൊവിഡ് വ്യാപനം തടയാന്‍ കഴിഞ്ഞില്ലേയെന്നും അദേഹം ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2021, 10:44 pm IST
in India

ന്യൂദല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനം ഭീതിജനകമാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി തിങ്കളാഴ്ച ആരംഭിക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സ്‌റ്റേ ചെയ്ത് നടത്തിയ പരാമര്‍ശങ്ങളില്‍ പിണറായി സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം.  മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും കേരളത്തിന് കൊവിഡ് വ്യാപനം തടയാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഈ സമയത്ത് പരീക്ഷ നടത്തുന്നത് കുട്ടികളെ ആപത്തിലാക്കുമെന്നും വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കുന്ന സപ്തംബര്‍ 13 വരെയാണ് പരീക്ഷ വിലക്കിയത്. 

 ഇതിനിടെ ജസ്റ്റിസ് ഋഷികേശ് റോയ് കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ചു. ”ഞാന്‍ കേരളത്തില്‍ ചീഫ് ജസ്റ്റിസായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. എന്നിട്ടും കൊവിഡ് വ്യാപനം തടയാന്‍ കഴിഞ്ഞില്ലേയെന്നും അദേഹം ചോദിച്ചു.  

രാജ്യത്തെ കൊവിഡ് ബാധിതരില്‍ 70 ശതമാനവും കേരളത്തിലാണ്, പ്രതിദിനം 30,000ത്തലേറെ പേര്‍ക്കാണ് രോഗ ബാധ. കുട്ടികളെ ആപത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഋഷികേശ് റോയ്, സി.ടി. രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെ കൊവിഡ് വ്യാപനം സര്‍ക്കാര്‍ കണക്കിലെടുത്തില്ലേയെന്ന് കോടതി ആരാഞ്ഞു. നിലവിലുള്ള സാഹചര്യം ഗൗരവകരമായി പരിഗണിക്കാതെയാണ് സപ്തംബറില്‍ത്തന്നെ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പുണ്ട്.  

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് ആപത്താണെന്ന് ഹര്‍ജിക്കാരനായ റസൂല്‍ ഷാനിനു വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് പദ്മനാഭന്‍ പറഞ്ഞു. സപ്തംബര്‍ ആറു മുതല്‍ 27 വരെയായി നടത്തുന്ന പരീക്ഷയില്‍ മൂന്നു ലക്ഷം കുട്ടികളാണ് പങ്കെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

നാലു ലക്ഷം കുട്ടികള്‍ പങ്കെടുത്ത എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലില്‍ വിജയകരമായി നടത്തിയെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വ. സി.കെ. ശശി മറുവാദമായി പറഞ്ഞു. ജൂലൈയില്‍ എന്‍ട്രന്‍സ് നടന്ന കാര്യവും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഏപ്രിലിനു ശേഷം സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി.

കുട്ടികളില്‍ ഒരാള്‍ക്കു  പോലും കൊവിഡ് ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു തരൂ. ഏതെങ്കിലും ഒരാള്‍ക്ക് ബാധിച്ചാല്‍ നിങ്ങള്‍ ആയിരിക്കും ഉത്തരവാദിയെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് വരുന്നു കുട്ടികള്‍ ഒന്നിച്ചിരുന്ന് പരീക്ഷ എഴുതിയാല്‍  കൊവിഡിന്റെ അതിവ്യാപനമാകും ഫലമെന്ന് ജസ്റ്റിസ് സി.ടി. രവികുമാറും വ്യക്തമാക്കി.  

Tags: keralasupremecourtcovidജഡ്ജ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

Kerala

നയപ്രഖ്യാപനത്തിൽ സിനിമാ മേഖലയ്‌ക്ക്; സംസ്ഥാനത്ത് മീഡിയ സിറ്റി, രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും

News

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

India

എസ്ഐആർ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് അനിവാര്യം; നിയമസാധുത ശരിവച്ച് സുപ്രീംകോടതി

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

പുതിയ വാര്‍ത്തകള്‍

ആര്‍ത്തവ അവധി: യുഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കി ശ്രീലേഖ, നൂര്‍ബീന റഷീദ് എന്നിവരുടെ പ്രതിഷേധങ്ങള്‍; പുനപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ദൽഹി പോലീസ് തകർത്തത് പാക് സഹായത്തിലുള്ള വൻ ഭീകരാക്രമണ പദ്ധതി

പ്രമേഹ രോഗികൾ കയ്‌പക്ക ജ്യൂസ് കുടിക്കേണ്ടത് എന്തുകൊണ്ട്?

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.