Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരു കോടിയുടെ ചന്ദനം മുറിക്കാനുള്ള അപേക്ഷ ചുവപ്പുനാട കുരുക്കില്‍, സ്വകാര്യ ഭൂമിയില്‍ നില്‍ക്കുന്ന ഏറ്റവും വലിപ്പം കൂടിയ ചന്ദനമരം മോഷണം പോകാൻ സാധ്യത

1964ലെ നിയമ പ്രകാരം പട്ടയ ലഭിച്ച ഭൂമിയിലെ ചന്ദനം ഉള്‍പ്പെടെയുള്ള വൃക്ഷങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 3, 2021, 03:36 pm IST
in Idukki
അവശേഷിക്കുന്ന ഏക ചന്ദന മരത്തിന് ചുവട്ടില്‍ നില്‍ക്കുന്ന സോമന്‍

അവശേഷിക്കുന്ന ഏക ചന്ദന മരത്തിന് ചുവട്ടില്‍ നില്‍ക്കുന്ന സോമന്‍

FacebookTwitterWhatsAppTelegramLinkedinEmail

മറയൂര്‍: സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നില്‍ക്കുന്ന ഒരു കോടിയിലധികം വിലമതിക്കുന്ന ചന്ദന മരം മുറിക്കാനുള്ള വനംവകുപ്പ് അപേക്ഷയില്‍ നടപടിയില്ല. അനുമതി തേടി വനം വകുപ്പ് ഒന്നര മാസം മുമ്പ് വന്യൂ വകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും നടപടികള്‍ ഇഴയുന്നു.

മറയൂര്‍ കുണ്ടക്കാട് പേരൂര്‍ സോമനാണ് തന്റെ പുരയിടത്തില്‍ നില്‍ക്കുന്ന 80 ഇഞ്ച് വണ്ണവും 160 അടിയിലധികം ഉയരവുമുള്ള ചന്ദനമരം കൊള്ളക്കാര്‍ മോഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും മുറിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് മറയൂര്‍ ഡിഎഫ്ഒയ്‌ക്കു കത്ത് നല്‍കിയത്. പ്രദേശത്ത് സ്വകാര്യ ഭൂമിയില്‍ നില്‍ക്കുന്ന ഏറ്റവും വലിപ്പം കൂടിയ ചന്ദനമരം ആണിത്. സര്‍ക്കാരിന് ഒരു കോടിയിലധികം വരുമാനം ലഭിക്കേണ്ട ചന്ദനമരമാണ് വകുപ്പുകള്‍ തമ്മിലുള്ള ചുവപ്പുനാടയുടെ കുരുക്കില്‍പ്പെട്ടിരിക്കുന്നത്.

അപേക്ഷ പരിഗണിച്ച വനം വകുപ്പ് മരം മുറിച്ച് നീക്കാന്‍ അനുമതി തേടി ദേവികുളം സബ് കളക്ടര്‍ക്കും തഹസീല്‍ദാര്‍ക്കും കത്തയച്ചു. സോമന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലുണ്ടായിരുന്ന രണ്ട് ചന്ദന മരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊള്ളക്കാര്‍ മുറിച്ചു മാറ്റിയിരുന്നു. 1964ലെ നിയമ പ്രകാരം പട്ടയ ലഭിച്ച ഭൂമിയിലെ ചന്ദനം ഉള്‍പ്പെടെയുള്ള വൃക്ഷങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇത്തരം വൃക്ഷങ്ങള്‍ ഭൂവുടമയ്‌ക്ക് സംരക്ഷിക്കാനാവാത്ത സാഹചര്യത്തില്‍ വനം വകുപ്പ് റവന്യൂ വകുപ്പില്‍ നിന്ന് അനുമതി തേടി മുറിച്ച് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുകയാണ് പതിവ്.  

റവന്യൂ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചാല്‍ പിറ്റേന്ന് തന്നെ മരം മുറിച്ച് സ്ട്രോംഗ് റൂമിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. മുന്‍പ് മോഷണം പോയ രണ്ടു ചന്ദനമരങ്ങള്‍ക്കും ഒരു കോടിയിലധികം വീതം വില ലഭിക്കുന്നതായിരുന്നുവെന്നും എന്നാല്‍ റവന്യൂ വകുപ്പ് ഈ വിഷയത്തില്‍ അന്വേഷണം പോലും നടത്താന്‍ തയാറായില്ലെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. രാജകീയ മരങ്ങള്‍ മുറിക്കേണ്ടിവന്നാല്‍ അതിന് അനുമതി നല്‍കേണ്ടത് ജില്ലാ കളക്ടര്‍, സബ് കളക്ടര്‍ പോലുള്ളവരാണ്. എന്നാല്‍ ഇത്തരത്തിലൊരു അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് കളക്ടര്‍ വ്യക്തമാക്കുന്നത്.

Tags: Sandal woodForest DepartmentRevenue departmentMarayoor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാനവഴിയില്‍ നിന്ന് വേര്‍പെടുത്തിയ നിലയില്‍
Kerala

കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാന വഴിയില്‍ നിന്ന് വേര്‍പെടുത്തി; നാരങ്ങാനത്ത് വനംവകുപ്പിന്റെ പ്രതികാര നടപടി വീണ്ടും

Kerala

പോത്തിറച്ചിയെ മ്ലാവിറച്ചിയാക്കി വനംവകുപ്പ്; യുവാവ് ജയിലിൽ കിടന്നത് 39 ദിവസം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Kerala

ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പിനുള്ള ഫീല്‍ഡ് സര്‍വേ ആരംഭിക്കുന്നു, തുടക്കം മണിമല വില്ലേജില്‍

Kerala

വഴിക്കടവ് ദുരന്തം: സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാതെ കെഎസ്ഇബി

Kerala

വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത് സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥ : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ദര്‍ശനത്തിന് നിയന്ത്രണം

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം : ഒടുവില്‍ മൗനം ഭഞ്ജിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍, ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies