Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മാപ്പിള കലാപത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ അംഗീകരിച്ചിട്ടുണ്ട്’; കുമാരനാശാനെ തള്ളി, വാരിയംകുന്നനെ വീണ്ടും പുകഴ്‌ത്തി സ്പീക്കര്‍ രാജേഷ്

സ്വാതന്ത്ര്യ സമരം ബ്രട്ടീഷുകാര്‍ക്കെതിരാണെങ്കില്‍ മലബാര്‍ കാലാപവും സ്വാതന്ത്ര്യ സമരം തന്നെ. കൊളോണിയല്‍ ചരിത്രകാരന്‍മാര്‍ മനപൂര്‍വ്വം മലബാര്‍ കലാപത്തെ മാപ്പിള ലഹള എന്നാക്കുകയായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. തിരുവനന്തപുരം നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപവും ചര്‍ച്ച ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സ്പീക്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 10:36 pm IST
in Kerala

തിരുവനന്തപുരം: മാപ്പിളക്കലാപം വര്‍ഗീയ കലാപമല്ലെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി സ്വാതന്ത്ര്യ സമര സേനാനി തന്നെയെന്നും ആവര്‍ത്തിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. സ്വാതന്ത്ര്യ സമരം ബ്രട്ടീഷുകാര്‍ക്കെതിരാണെങ്കില്‍ മലബാര്‍ കാലാപവും സ്വാതന്ത്ര്യ സമരം തന്നെ. കൊളോണിയല്‍ ചരിത്രകാരന്‍മാര്‍  മനപൂര്‍വ്വം മലബാര്‍ കലാപത്തെ മാപ്പിള ലഹള എന്നാക്കുകയായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. തിരുവനന്തപുരം നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപവും ചര്‍ച്ച ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സ്പീക്കര്‍.

ചരിത്രത്തില്‍ ഭഗത് സിങ്ങിന് നല്‍കുന്ന സ്ഥാനം തന്നെയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും നല്‍കുന്നത്. 1857ന് ശേഷം ബ്രട്ടീഷ്‌കാര്‍ക്കെതിരെ നടന്ന ഏറ്റവും വലിയ സമരമായിരുന്നു മലബാര്‍ കലാപം. ചരിത്രകാരന്‍മാര്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. മലബാറിലെ സവര്‍ണ്ണ ഹിന്ദുക്കളാണ് ജന്മിമാര്‍ എന്ന് അറിയപ്പെട്ടിരുന്നത്. 

മാപ്പിളകള്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരുമായിരുന്നു. ജന്മിമാര്‍ പ്രവര്‍ത്തിച്ചിരുന്നത് സര്‍ക്കാരിന്റെ ഭാഗമായിട്ടായിരുന്നു. അതായത് ബ്രട്ടീഷുകാര്‍ക്ക് വേണ്ടി. ഇവര്‍ ചെയ്ത തെറ്റുകളെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ മാപ്പിളകള്‍ തടഞ്ഞു. ഇത് സര്‍ക്കാരിനെതിരെയുള്ള സമരമായതിനാല്‍ വര്‍ഗ്ഗീയ കലാപം എന്ന് പറയാന്‍ സാധിക്കില്ല. ബ്രിട്ടീഷുകാര്‍ക്കും ജന്മിത്വത്തിനും എതിരായ സമരമാണെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ ഇതിനെ അംഗീകരിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.

കുമാരനാശാന്റെ ദുരവസ്ഥയിലെ ഒരു വരിയെ കൂട്ടുപിടിച്ചാണ് മലബാര്‍ കലാപത്തെ വര്‍ഗ്ഗീയ കലാപമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. കുമാരനാശാന്‍ പോലും ഇത്ര ദുരവസ്ഥ ഉണ്ടാകുമെന്ന് വിചാരിച്ചു കാണില്ല. എല്‍.കെ. അദ്വാനി പാകിസ്ഥാനില്‍ പോയി ജിന്നയുടെ ശവകുടീരം സന്ദര്‍ശിച്ച് ജിന്ന മഹാനായ മതനിരപേക്ഷ വാദിയെന്ന് പറഞ്ഞ്  സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട്. ദ്വിരാഷ്‌ട്രത്തിന് വേണ്ടി വാദിച്ച ജിന്നയെ പുകഴ്‌ത്താം എന്നാല്‍ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി പ്രവര്‍ത്തിച്ച വാരിയംകുന്നനെ വര്‍ഗ്ഗീയ വാദിയെന്ന് ചിത്രീകരിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു.  എം.എം. ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ഡോ. എം.ആര്‍. തമ്പാന്‍, സി.പി.ജോണ്‍, നസീല്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: keralaRajeshMappila Lahala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.