Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; ചികിത്സ കിട്ടാതെ സംസ്ഥാനത്ത് മരിച്ചത് 1795 പേര്‍

സംസ്ഥാനത്തുണ്ടായ 8017 കൊവിഡ് മരണങ്ങളാണ് വിശകലനം ചെയ്തത്. ഇതില്‍ 1795 എണ്ണം കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 444 പേര്‍ കൊവിഡ് ബാധിച്ച് വീട്ടില്‍ കഴിഞ്ഞിരുന്നവരാണെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തുവന്നു. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമായിട്ടും ആശുപത്രിയില്‍ എത്തിക്കാനോ ചികിത്സ നല്കാനോ ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ല. ഇതില്‍ തൃശ്ശൂരാണ് കൂടുതല്‍. 315 പേരാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ തൃശ്ശൂരില്‍ വീട്ടില്‍ മരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 11:45 am IST
in Kerala

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിലെ പിണറായി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊളിച്ച് മരണത്തിന്റെ കണക്കുകള്‍. കൊവിഡ് ബാധിച്ച് വീട്ടില്‍ ഐസൊലേഷനില്‍ ആയിരുന്നവര്‍ അടക്കം യഥാസമയം ചികിത്സ കിട്ടാതെ മരിച്ചത് 1795 പേര്‍. ഈ കണക്കുകള്‍ നിരത്തിയത് കഴിഞ്ഞ ദിവസം ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍.

സംസ്ഥാനത്തുണ്ടായ 8017 കൊവിഡ് മരണങ്ങളാണ് വിശകലനം ചെയ്തത്. ഇതില്‍ 1795 എണ്ണം കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 444 പേര്‍ കൊവിഡ് ബാധിച്ച് വീട്ടില്‍ കഴിഞ്ഞിരുന്നവരാണെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തുവന്നു. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമായിട്ടും ആശുപത്രിയില്‍ എത്തിക്കാനോ ചികിത്സ നല്കാനോ ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ല. ഇതില്‍ തൃശ്ശൂരാണ് കൂടുതല്‍. 315 പേരാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ തൃശ്ശൂരില്‍ വീട്ടില്‍ മരിച്ചത്.

വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി 127 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അങ്ങനെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് പാലക്കാടാണ്-46. ആശുപത്രിയില്‍ എത്തിച്ച് ഉടനെയോ 24 മണിക്കൂറിനുള്ളിലോ 691 പേര്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയില്‍ എത്തിച്ച് മൂന്ന് ദിവസം ചികിത്സിച്ചിട്ടും 533 പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.  

കേരളത്തില്‍ ആരും ചികിത്സ കിട്ടാതെ മരിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചത്. ഈ അവകാശവാദമടക്കം കളവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം ബാധിച്ച് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് വീടിനുള്ളില്‍ ചികിത്സ നിര്‍ദേശിച്ചിരുന്നത്. ഇവര്‍ക്ക് ദിശയിലൂടെയും ആരോഗ്യ വകുപ്പിലൂടെയും കൃത്യമായി ടെലിമെഡിസിന്‍, ആരോഗ്യ അവലോകനം, ഡോക്ടറുടെ സേവനം അടക്കം നല്‍കുമെന്നുമൊക്കെയാണ് അന്ന് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, ഗുരുതര രോഗമുള്ളവരെയും കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയവരെയും കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കും ശതമാനവും:

  • തിരുവനന്തപുരം-147 (15.84%)
  • കൊല്ലം-175 (21.63%)
  • പത്തനംതിട്ട-55 (22.27%)
  • ആലപ്പുഴ-63 (23.60%)
  • കോട്ടയം-70 (22.88%)
  • ഇടുക്കി-29 (20%)
  • എറണാകുളം-165 (22.57%)
  • തൃശ്ശൂര്‍-315 (32.98%)
  • പാലക്കാട്-250 (26.85%)
  • മലപ്പുറം-161 (18.19%)
  • കോഴിക്കോട്-163 (18.48%)
  • വയനാട്-24 (17.39%)
  • കണ്ണൂര്‍-119 (22.08%)
  • കാസര്‍കോട്-59 (25%)
Tags: കേരള സര്‍ക്കാര്‍Veena GeorgekeralaPinarayi Vijayandeath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

പുതിയ വാര്‍ത്തകള്‍

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.