Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; ചികിത്സ കിട്ടാതെ സംസ്ഥാനത്ത് മരിച്ചത് 1795 പേര്‍

സംസ്ഥാനത്തുണ്ടായ 8017 കൊവിഡ് മരണങ്ങളാണ് വിശകലനം ചെയ്തത്. ഇതില്‍ 1795 എണ്ണം കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 444 പേര്‍ കൊവിഡ് ബാധിച്ച് വീട്ടില്‍ കഴിഞ്ഞിരുന്നവരാണെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തുവന്നു. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമായിട്ടും ആശുപത്രിയില്‍ എത്തിക്കാനോ ചികിത്സ നല്കാനോ ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ല. ഇതില്‍ തൃശ്ശൂരാണ് കൂടുതല്‍. 315 പേരാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ തൃശ്ശൂരില്‍ വീട്ടില്‍ മരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 11:45 am IST
in Kerala

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിലെ പിണറായി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊളിച്ച് മരണത്തിന്റെ കണക്കുകള്‍. കൊവിഡ് ബാധിച്ച് വീട്ടില്‍ ഐസൊലേഷനില്‍ ആയിരുന്നവര്‍ അടക്കം യഥാസമയം ചികിത്സ കിട്ടാതെ മരിച്ചത് 1795 പേര്‍. ഈ കണക്കുകള്‍ നിരത്തിയത് കഴിഞ്ഞ ദിവസം ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍.

സംസ്ഥാനത്തുണ്ടായ 8017 കൊവിഡ് മരണങ്ങളാണ് വിശകലനം ചെയ്തത്. ഇതില്‍ 1795 എണ്ണം കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 444 പേര്‍ കൊവിഡ് ബാധിച്ച് വീട്ടില്‍ കഴിഞ്ഞിരുന്നവരാണെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തുവന്നു. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമായിട്ടും ആശുപത്രിയില്‍ എത്തിക്കാനോ ചികിത്സ നല്കാനോ ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ല. ഇതില്‍ തൃശ്ശൂരാണ് കൂടുതല്‍. 315 പേരാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ തൃശ്ശൂരില്‍ വീട്ടില്‍ മരിച്ചത്.

വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി 127 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അങ്ങനെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് പാലക്കാടാണ്-46. ആശുപത്രിയില്‍ എത്തിച്ച് ഉടനെയോ 24 മണിക്കൂറിനുള്ളിലോ 691 പേര്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയില്‍ എത്തിച്ച് മൂന്ന് ദിവസം ചികിത്സിച്ചിട്ടും 533 പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.  

കേരളത്തില്‍ ആരും ചികിത്സ കിട്ടാതെ മരിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചത്. ഈ അവകാശവാദമടക്കം കളവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം ബാധിച്ച് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് വീടിനുള്ളില്‍ ചികിത്സ നിര്‍ദേശിച്ചിരുന്നത്. ഇവര്‍ക്ക് ദിശയിലൂടെയും ആരോഗ്യ വകുപ്പിലൂടെയും കൃത്യമായി ടെലിമെഡിസിന്‍, ആരോഗ്യ അവലോകനം, ഡോക്ടറുടെ സേവനം അടക്കം നല്‍കുമെന്നുമൊക്കെയാണ് അന്ന് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, ഗുരുതര രോഗമുള്ളവരെയും കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയവരെയും കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കും ശതമാനവും:

  • തിരുവനന്തപുരം-147 (15.84%)
  • കൊല്ലം-175 (21.63%)
  • പത്തനംതിട്ട-55 (22.27%)
  • ആലപ്പുഴ-63 (23.60%)
  • കോട്ടയം-70 (22.88%)
  • ഇടുക്കി-29 (20%)
  • എറണാകുളം-165 (22.57%)
  • തൃശ്ശൂര്‍-315 (32.98%)
  • പാലക്കാട്-250 (26.85%)
  • മലപ്പുറം-161 (18.19%)
  • കോഴിക്കോട്-163 (18.48%)
  • വയനാട്-24 (17.39%)
  • കണ്ണൂര്‍-119 (22.08%)
  • കാസര്‍കോട്-59 (25%)
Tags: keralaPinarayi Vijayandeathകേരള സര്‍ക്കാര്‍Veena George
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

പുതിയ വാര്‍ത്തകള്‍

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.